സൂതപുത്രൻ, അംഗരാജാവ്, ദാനശീലൻ, ദിഗ്വിജയി, ധനുർദ്ധരാനായ കർണൻ എന്നീ പേരിലൊന്നും ഞാൻ യുദ്ധം ചെയ്യില്ല. ഞാൻ യുദ്ധം ചെയ്യുന്നത് അന്ധകാരത്തെ ഭേദിക്കുന്ന തീക്ഷ്ണമായ സൂര്യകിരണമായിട്ടായിരിക്കും."
ഹൃദ്യമായ നിരീക്ഷണം ഏതു വിഷയങ്ങളിലും അവഗാഹമുളള അതുല്യ വ്യക്തിത്വങ്ങളായ വിജയൻമാഷും പി.ജി ഗോവിന്ദപിള്ള സാറിന്റെയും സമാഗമ സാന്നിദ്ധ്യമാകാൻ സുനിൽമാഷിന് കഴിഞ്ഞത് ഏറെ സൗഭാഗ്യകരം.ഓർമപ്പൂക്കൾ.....പ്രണാമം....പോസ്റ്റിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
നിനക്ക് പറ്റിയ പണിയാണ് തെങ്ങു കയറ്റം. നുണകൾ മാത്രം പറഞ്ഞു ജീവിക്കുന്ന നിനക്ക് അതാണ് നല്ലത്. ദുരന്തം ജന്മ്മം. നിനക്ക് ജന്മ്മം നൽകിയവർ ഇതിലും നീചൻമാർ ആയിരിക്കും. പിൻവാതിൽ പട്ടി ഇമേജ് ഉണ്ടാക്കാൻ വേണ്ടി കുറേ നുണകളുമായി ഇറങ്ങിയിരിക്കുന്നു.
യഥാർത്ഥത്തിൽ കൗരവരാണോ പാണ്ഡവരാണോ ഇതിൽ വില്ലന്മാർ . രാജ്യം ഭരിക്കാൻ യോഗ്യരായിട്ടുള്ളവർ കൗരവരല്ലേ . പ്രായം കൊണ്ടും കഴിവു കൊണ്ടും . പാണ്ഡവർ ശരിക്കും സുഖലോലുപരല്ലേ, കുന്തി മുതൽ
എങ്ങിനെയാണ് ഒരു മനുഷ്യന് spontaneous ആയി ഇങ്ങനെയൊക്കെ പറയാൻ പറ്റുക... ആരൊക്കെ എന്തൊക്കെ (in spite of any ideology) പറഞ്ഞു ഇദ്ദേഹത്തെ വിമർശിച്ചാലും... മാഷ് വെറുതെ ഒരു സംഭവമോ, പ്രസ്ഥാനമോ, ഒന്നും അല്ല മറിച്ച് ഒരു പ്രതിഭാസമാണ്. ഇത്ര മനോഹരവും ആധികാരികവുമായി മലയാളം സംസാരിക്ക്യാനറിയുന്നവർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയം ജനിപ്പിക്കുമാറാണദ്ദേഹം സംസാരിക്കുന്നത്...! ഭാഷയെ സ്നേഹിക്കുന്നവർ സമയം പോകുന്നതുപോലുമറിയാതെ കേട്ടിരുന്നുപോകും.❤️
ദ്രൗപതി കർണ്ണനെ മോഹിച്ചട്ടുണ്ടാവും എന്നല്ല മോഹിച്ചിട്ടുണ്ടാവും എന്നാണ് (.) ...ഉണ്ടാവും...എന്ന് പറയുന്നത് ഒരു അഭ്യൂഹം അല്ലെ? ഇവിടെയാണ് ജനങ്ങൾ തന്റെ പിചിടി യെപോലും സംശയിക്കുന്നത്. പണ്ഡിതർക്കു കത്തിയത് ഇപ്പോഴാണോ? ഇതൊക്കെ എത്രയോ തവണ ചവച്ചുതുപ്പിയ കാര്യങ്ങളാണ്.
സർ ഒക്കെ സമ്മതിച്ചു' തർക്കമില്ല പക്ഷെ പൊളിറ്റിക്കൽ ഇസ്ലാമിക ന സംരക്ഷിക്കണം എന്ന് പറയുന്നതിൽ നിന്ന് പിന്മാറണം' പല പേരുകളിൽ ഉള്ള തീവ്ര സംഘടനകളാണ് ഇവർ.പൊളിറ്റിക്കൽ ഹിന്ദുവിനെയും തിരസ്കരിക്കണം.
പാഞ്ചാലി (ആത്മഗതം) "ആയുധ പരീക്ഷ വേളയിൽ, കർണ്ണനെ കണ്ട് കുന്തി മോഹാത്സ്യപ്പെട്ട് വീണു പോയില്ലാ എങ്കിൽ; കർണ്ണൻ സ്വന്തം മകനാണെന്ന് അന്ന് ലോകത്തോട് ആ അമ്മ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ..... ഇന്ന് ഞാൻ പാഞ്ചാലിയാവില്ലായിരുന്നു .... ദ്രൗപതിയായി തുടരുമായിരുന്നു " .....
മാഷേ , പാണ്ഡുവിന്റെ പുത്രനാണോ യുധിഷ്ഠരാദികൾ .... മഹാഭാരതം കഥയിൽ അവർ പാണ്ഡുവിന്റെ പുത്രൻമാരല്ലല്ലോ; അങ്ങനെ വിളിക്കപ്പെട്ടതല്ലേ ..... മഹാഭാരതം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ശ്രീകൃഷ്ണനിലൂടെ പറഞ്ഞ ഒരു ന്യായീകരണം ഇങ്ങനെ ... " നിന്നുടെ താതൻ ധൃതരാഷ്ട്രർ താനിക്കിരക്കവേ ... മന്നവനാകിയത് പാണ്ഡുവെന്നറിക നീ.... അപ്പോഴോ പാണ്ഡുപുത്രനാകിയ യുധീഷ്ഠീരൻ എപ്പേരുമടക്കി വാണീടും നീതി നീ നിരൂപിക്ക. "..