പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം ) സേതുബന്ദിച്ചു കടൽക്കടന്ന് തങ്ക ലങ്കയിൽ ദൂരെ പടതുടിയിൽ സേനാപതി സൂര്യ സൂനുവന്നു രാമചന്ദ്രന്റെ ആ തിരുസന്നിധിയിൽ എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട് പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം); യുദ്ധദിനത്തിനു മൂന്നാംദിനം പംക്തിഖണ്ഠന് യുദ്ധത്തിനൊത്ത ദിനം ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക്ലങ്കയ്ക്ക് നാഥനാം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം നരനായകന്റെ സീത എന്നോട് ചേരണം (പടപൊരുത്തണം) നീലശൈലം ദൂരെ മാറിനിക്കും പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും ശംഖുകടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കിനിന്നു കാണും ഇടിമിന്നലോടെ ഞാൻ (പടപൊരുത്തണം) മർത്യഞ്ജരപട ആർത്തു നിന്നു കൊമ്പുകോർത്തു തടുക്കുവാൻ മുട്ടി നിന്നു കൊമ്പുകുഴൽ ഭേരി കേട്ടു ഞെട്ടി എട്ടുദിക്കുകൾ ആ ക്ഷണം കാതുപൊത്തി ആലവട്ടം വെള്ളിച്ചാമരം വീശുവാൻ താളത്തിൽ അന്നേരം ആയിരങ്ങൾ വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജപ്രൗഢിയിൽ മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുത്തണം) ചാപങ്ങൾ പത്തുകരങ്ങളിലും ജെഖും വെള്ളിപരശുവുവന്നുസലം മുത്തുകിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം കൺകെട്ട് കൊണ്ടേട്ട് ഈരട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം കപി വാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം (പടപൊരുത്തണം) യുദ്ധക്കളത്തിൻ മറുകരയിൽ സൗമ്യനാധുവിഭീഷണൻ ഒന്നു ചോന്നു മാനവേന്ദ്ര രാമ സീതാപതേ ദൂരെ പൂഴിപ്പരപ്പു ഉയർന്നു ആകെ രാവണൻ നേരിട്ടു യുദ്ധത്തിനെത്തുന്നു ഒന്നുനാം തെല്ലുഭയപ്പെടണം കുലംമുടിക്കുവാൻ വരുമരജൻ തനി നീചപാവമാ ഇനി കാര്യകാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുത്തണം) സിംഹധ്വജം പിടിപ്പിച്ചതേരിൽ അതിൽ വർണ്ണനക്കപ്പുറം ഇന്ദ്രജിത് ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ഡോദരിക്കിവൻ പൊന്നുമുത്ത് ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചുനിർത്തുവാൻ ഇന്ദ്രജിത് ഞൊടിയിടയിലും അനുനിമിഷമോ അവൻ ആഞ്ഞടിച്ചിട്ടും സംഹാരരൂപപ്പുരവും ഇന്ന് കടലെടുത്തിടും (പടപൊരുത്തണം) തൊട്ടടുത്തെക്ക് മിഴി അയക്കു മേരു പർവതം പോലെ വരുമോരുത്തൻ രാവണപ്പുത്രനെ ആരറിയും അധികായൻവരുന്നു പടപൊടിക്കാൻ ഒറ്റക്കു നിന്നിവൻ എത്തുരത്തീടുവാൻ എങ്ങുമേ മണ്ണിലേങ്ങാരുമില്ല ഹരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം അധികായകാലമിവിടെ തലയറ്റു വീഴണം (പടപൊരുത്തണം) മസ്തകജത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്തവീരൻ നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ വന്നാൽ തൃശൂലമേന്തിക്കൊണ്ടോടിവരുന്നവൻ ത്രിശ്ശിരസ്സാണെന്ന് ഓർമ വേണം ഒരു നീതിയും ഒരു ധർമവും വിലപോകില്ലിനി അവരൊത്തുചേർന്നു നിന്നാൽ കര ദൂരെയാണിനി (പടപൊരുത്തണം)
പടപൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടു ചോര കൊണ്ട് നമ്മൾ ഇനി നടനമാടണം...(2) (music) സേതു ബന്ധിച്ചു കടൽ കടന്ന് തങ്ക ലങ്കയിൽ ദൂരെ പടകുടിയിൽ സേനാപതി സൂര്യ സൂനു വന്നു .. രാമചന്ദ്രൻ്റെ ആ തിരു സന്നിധിയിൽ എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവൻ്റെ പട കൂടെയുണ്ട് (പടപൊരുതണം)(2) യുദ്ധദിനത്തിനു മൂന്നാം ദിനം പംക്തി ഖണ്ഡന് യുദ്ധത്തിനൊത്ത ദിനം ആരവിടെ സ്വർണ്ണ തേരൊരുക്ക് എൻ്റെ കൈലാസനാഥൻ്റെ വാളെടുക്ക് ലങ്കയ്‌ക്ക് നാഥനാം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം നര നായകൻ്റെ സീത എന്നോട് ചേരണം (പടപൊരുതണം) നീലശൈലം ദൂരെ മാറിനിൽക്കും പത്തു ഖണ്ഡൻ്റെ നെഞ്ചിലൊളിപ്പരപ്പും ശങ്ക് കടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കി നിന്ന് കാണും ഇടി മിന്നലോടെ ഞാൻ (പടപൊരുതണം) മർത്യഞ്ജരപ്പട ആർത്തു നിന്ന് കൊമ്പു കോർത്ത് തടുക്കുവാൻ മുട്ടിനിന്നു കൊമ്പു കുഴൽ ഭേരി കേട്ടുഞെട്ടി എട്ടു ദിക്കുകൾ ആക്ഷണം കാതുകൊത്തി ആലവട്ടം വെള്ളി ചാമരം വീശുവാൻ താളത്തിലന്നേരം ആയിരങ്ങൾ വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജ പ്രൗഢിയിൽ മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുതണം) ചാപങ്ങൾ പത്തു കരങ്ങളിലും ജെഖും വെള്ളി പരശുവു വന്നുസലാം മുത്തുക്കിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം കൺകെട്ട് കൊണ്ടെട്ട് ഈരെട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം കപി വാൽചുരുട്ടി വീഴെ ശ്രീരാമൻ കരയണം (പടപൊരുതണം) യുദ്ധക്കളത്തിൽ മറുകരയിൽ സൗമ്യ നാഥവിഭീക്ഷണൻ ഒന്ന് ചെന്നു മാനവേന്ദ്രരാമ സീതാപതൻ ദൂരെ പൂഴിപ്പരപ്പ് ഉയർന്നു ആകെ രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു ഇന്നുനാം തെല്ലെ ഭയപ്പെടണം ഇല്ലം മുടിക്കുവാൻ ഹരുമരജന് തനി നീച പാപമാ ഇനി കാര്യ കാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുതണം) സിംഹത്തോട്ടം പിടിപ്പിച്ച തേര് അതിൽ വർണ്ണനിക്കപ്പുറം ഇന്ദ്രജിത് ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ടോതിരിക്കിവൻ പൊന്നു മുത്ത് ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചു നിൽപ്പുവണിന്ദ്രജിത് ഞൊടിയിടയിലും അനുനിമിഷവും അവൻ ആഞ്ഞടിച്ചിടും സംഹാര രൂപ പുരവും ഇന്ന് കടലെടുത്തിടും (പടപൊരുതണം) തൊട്ടടുത്തെക്ക് മിഴി അയക്കും വേരു പർവ്വതം പോലെ വരുമൊരുത്തൻ രാവണപുത്രനെ ആരറിയും അതികായം വരുന്നു പടപൊടിക്കാൻ ഒറ്റയ്ക്ക് നിന്നിവനെ തുരത്തീടുവാൻ ഇന്നുമീ മണ്ണിലെങ്ങാരുമില്ല നരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം അധികയാകാലമിവിടെ തലയറ്റുവീഴണം (പടപൊരുതണം) പർവ്വതകത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്ത വീരൻ നൃത്തം ചവിട്ടുന്ന ലാഘവത്താൽ തൻ്റെ ശത്രുവെ തച്ചു തകർക്കുന്നവൻ വന്നാൽ ത്രിശൂലം എന്തികൊണ്ടോടിവരുന്നവൻ ഉശിരസാണെന്നു ഓർമ വേണം ഒരു നീതിയും ഒരു ധർമ്മവും വില പോകിലില്ലിനി അവരൊത്തു ചേർന്ന് നിന്നാൽ കര ദൂരെയാണിനി (പടപൊരുതണം) ഇപ്രകാരം യുദ്ധ തന്ത്രങ്ങളിൽ ശ്രീരാമൻ മുഴുകുന്ന വേളകളിൽ ഗോപുര ദ്വാരത്തിൽ പംക്തികണ്ഠൻ തൻ്റെ ആജ്ഞ കൊടുത്തതാ നീലശൈലൻ ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോടൊറ്റയ്ക്കു ഞാൻ പൊരുതാം അത് പറയവേ തേരുരുളവേ ആർത്താഞ്ഞാടിക്കവെ കഭി പടയിളകൊത്ത തിരകൾ ചെന്നെയ്‌തെടുക്കവേ (പടപൊരുതണം) അട്ടഹസിച്ചവൻ ആഞ്ഞടിച് പണ്ട് ലക്ഷ്മണനോ തൻ്റെ വില്ളെടുത്തു നാഗം തടഞ്ഞതാ രാഘവനും ഉണ്ണീ സാഹസം ചെയ്യരുതിന്നും മുന്നേ ചന്ദ്രഹാസം ദൈവ ദത്തമാണോർക്കുക ഒക്കുകയില്ലെടാ നേരിടുവാൻ ആ ഞൊടിയിടെ ശ്രീ മാരുതി കോപിച്ചു ആക്ഷണം ദശ മുഖൻ്റെ ചലനം തടുക്കാൻ തേർ തട്ടിലേറുവാൻ ...