പേര് തെറ്റിച്ചു പറയുന്നതാണ് ഒരാൾ നേരിടുന്ന ഏറ്റവും വലിയ അഭമാനം. രമേശ് sir നും എത്ര വിഷമം ആയിട്ടുണ്ടാവും. പക്ഷെ asif നെ mind ചെയ്യാതിരുന്നത് മോശം തന്നെ.
സുഹൃത്തേ എന്ത് മനസിലാക്കിയിട്ടാണ് ഇങ്ങനെ ഒക്കെ കൊടുക്കുന്നത്. ആ വീഡിയോ കൃത്യമായിട്ട് എടുത്തൊന്നു പരിശോദിച്ചു നോക്കു. എവിടെ ആണ് തെറ്റ് ആരാണ് യഥാർത്ഥ തെറ്റ് കാരൻ എന്ന് അപ്പോൾ മനസിലാക്കാൻ പറ്റും. യഥാർത്ഥ തെറ്റ് കാർ സംഘാടകരും മലയാളം പോലും സംസാരിക്കാൻ അറിയാത്ത ആ anchor ഉം ആണ്. വീഡിയോ ശ്രദ്ധിച്ചാൽ മനസിലാകും രമേശ് നാരായണന് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്.ആദ്യം ആ anchor സന്തോഷ് നാരായൺ എന്ന് തെറ്റിച്ചു പേര് വിളിക്കുന്നു. അപ്പൊ ആസിഫ് അലിയുടെ മുഖത്തും കൺഫ്യൂഷൻ. അവാർഡ് കൊടുത്ത് കഴിഞ്ഞ് വീണ്ടും സന്തോഷ് എന്നാണ് ആ anchor പറയുന്നത്.പുള്ളി ഇത് തനിക്കു തന്നെ തന്ന അവാർഡ് ആണോ എന്നുള്ള സംശയത്തിൽ നിക്കുന്നു. പിന്നെ അവര് പേര് ശെരിയായിട്ട് പറഞ്ഞപ്പോഴേക്കും ആസിഫ് അലി അപമാനിതനായി സീറ്റിൽ പോയി ഇരുന്ന് കഴിഞ്ഞിരുന്നു. പിന്നെ വീണ്ടും ആ ബോധമില്ലാത്ത anchor ജയരാജന്റെ പേര് കൂടി പറഞ്ഞു. അപ്പൊ രമേശ് നാരായണൻ ബഹുമാനത്തിന് വേണ്ടി അപ്പോഴത്തെ ആ ഒരു വെപ്രാളത്തിൽ ജയരാജനെ വിളിച്ചു അവാർഡ് വാങ്ങിക്കുന്നു. ഇനി വേറെ ഒന്ന് രണ്ട് കാര്യം നിങ്ങളോട് ചോദിക്കട്ടെ വേദിയലിൽ പോലും വിളിച്ചു കൊടുക്കാതെ ഒരു അവാർഡ് നിങ്ങൾക്ക് പേരിനു വേണ്ടി അവസാനം വിളിച്ചു തന്നാൽ നിങ്ങൾക്ക് എന്ത് തോന്നും. ഇനി അങ്ങനെ തരുന്ന അവാർഡ് നിങ്ങടെ പേര് പോലും വിളിക്കാതെ ആണ് തരുന്നതെങ്കിലോ? പിന്നെ വന്ന ആൾക്ക് ഒരു അവാർഡ് കൊടുത്തേക്കു എന്ന് കൂടി anchor പറഞ്ഞാലോ? ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് അതിനുള്ള അർഹത ഇല്ല നിങ്ങൾ വന്ന സ്ഥിതിക്ക് ഞങ്ങൾ ഒരു പാരിദോഷികം ധാനമായിട്ട് തരുന്നു എന്നുള്ള അവസ്ഥ. ഇങ്ങനെ ഒക്കെ വന്നാൽ നിങ്ങൾക്ക് എന്ത് തോന്നും. അപ്പൊ നിങ്ങൾക്ക് തോന്നും എന്താണെന്നോ? ഇങ്ങനെ ഒക്കെ യാണോ ഒരാളെ ആദരിക്കേണ്ടത്? എന്റെ പേര് പോലും വിളിച്ചു അവാർഡ് കിട്ടിയില്ലല്ലൊ?ഇത് സത്യത്തിൽ എന്നെ വിളിച്ചു വരുത്തി അപമാനിക്കലല്ലേ? ഇനി ചിന്തിച്ചു നോക്കു സത്യത്തിൽ ആരാ ഇവിടെ അപമാനിക്കപെട്ടത്? മഹേഷ് നാരായണൻ അപമാനിക്കപെട്ടു. അതിന്റ നിരാശ മൂലമുള്ള പ്രവർത്തി ക്ക് മറ്റൊരു സാധു മനുഷ്യൻ ഇരയാകേണ്ടി വന്നു. അതാണ് അയാളുടെ തെറ്റ്. പക്ഷെ അത് അയ്യാള് മനഃപൂർവം ചെയ്തത് അല്ല അപ്പോഴത്തെ സന്ധർഭത്തിൽ പറ്റി പോയതാണ്.
കോമാളി വേഷവും ഇട്ടു പൊതു വേദിയിൽ അഹങ്കാരം കാണിച്ച തെണ്ടി രമേശ് കുമാറിന്റെ കരണത്തു രണ്ടു പൊട്ടിക്കാൻ ആരുമില്ലേ?.. അല്ലേൽ വേണ്ട അവനെ ആരും മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി
രമേശ് നാരായണൻ ആദ്യത്തെ പേര് കോളേജിൽ പഠിക്കുമ്പോൾ രമേഷ് കുമാർ എന്നാണ് പിന്നെയാണ് ബാലു വന്നത് രമേശ് കുമാർ പിന്നെ രമേശൻ നാരായണൻ ആയി ബ്രിട്ടാസ് ഒരു അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട് ഇത് ആഭിമുഖ്യത്തിൽ രമേഷ് കുമാർ പിന്നെ രമേശ് നാരായണൻ ആയി അയാൾ സമ്മതിക്കുന്നുമുണ്ട് അഹങ്കാരമാണ് ഇപ്പോൾ കാണിക്കുന്നത്