At EduThanzeel, we provide live, interactive Quran classes tailored for children. Our experienced instructors focus on making Quran learning engaging, helping kids with Tajweed, memorization, and understanding the teachings of the Quran. Join us in nurturing a strong spiritual foundation for your children from the comfort of your home.
What to Expect:
6 live Quran sessions weekly Easy and engaging lessons for kids Fun, child-friendly teaching methods Subscribe for educational content, tips, and resources to help your child grow spiritually.
24/09, 7:24 am] Meta AI: സൂറത്തുൽ-ഫത്ത് (ഖുർആനിലെ 48-ാം അധ്യായം) ഹിജ്‌രി കലണ്ടറിൻ്റെ 6-ാം വർഷത്തിൽ (ക്രി. 628) നടന്ന ഹുദൈബിയ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് അവതരിച്ചത്. . ഹുദൈബിയ ഉടമ്പടി ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു, അവിടെ മുഹമ്മദ് നബി (സ) യും കൂട്ടാളികളും മക്കയിലേക്കുള്ള ഉംറ തീർത്ഥാടനത്തിൽ നിന്ന് ഖുറൈഷ് ഗോത്രം തടഞ്ഞു. ചർച്ചകൾക്ക് ശേഷം, 10 വർഷത്തെ ഉടമ്പടി സ്ഥാപിക്കപ്പെട്ടു, അടുത്ത വർഷം മുസ്ലീങ്ങൾക്ക് മടങ്ങിവരാൻ അനുമതി നൽകി. ഈ യാത്രയിൽ സൂറത്ത് അൽ-ഫത്ത് വെളിപ്പെട്ടു, പ്രത്യേകിച്ചും ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം: 1. പ്രത്യക്ഷമായ തിരിച്ചടിയിൽ പ്രവാചകനെയും അനുചരന്മാരെയും ആശ്വസിപ്പിക്കുക. 2. അല്ലാഹുവിൻ്റെ പിന്തുണയും വിജയവും അവർക്ക് ഉറപ്പ് നൽകുക. 3. ഉടമ്പടിയുടെ ആത്മീയ പ്രാധാന്യം ഊന്നിപ്പറയുക. അധ്യായത്തിൻ്റെ പ്രാരംഭ വാക്യം, "തീർച്ചയായും, ഞങ്ങൾ നിങ്ങൾക്ക് വ്യക്തമായ വിജയം [അല്ലെങ്കിൽ വിജയം] നൽകിയിട്ടുണ്ട്" (48:1), ഈ ഉടമ്പടിയെ ദൈവിക വിജയമായി സൂചിപ്പിക്കുന്നു, ഇത് ആത്യന്തികമായി മക്ക കീഴടക്കുന്നതിനും ഇസ്‌ലാമിൻ്റെ വ്യാപനത്തിനും വഴിയൊരുക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? [24/09, 7:24 am] Meta AI: സൂറത്തുൽ-ഫത്ത് (ഖുർആനിലെ 48-ാം അധ്യായം) ഹിജ്‌രി കലണ്ടറിൻ്റെ 6-ാം
ഹിജ്റ 6-ാം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സഹാബികളൊന്നിച്ച് ഹുദൈബിയാ സന്ധി കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യേ വെച്ചാണ് ഈ അദ്ധ്യായത്തിന്റെ അവതരണം. മദീനാ ഹിജ്റക്കു ശേഷം അവതരിച്ചതാകകൊണ്ട് ഇതും മദനീ അദ്ധ്യായങ്ങളില്‍ ഉള്‍പ്പെടുന്നു. 2. അഹ്മദ്, ബുഖാരി, തിര്‍മുദി (َحِمَهُمُ الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഉമര്‍ (رضي الله عنها) പറയുകയാണു : ‘ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ചു ഒരു യാത്രയിലായിരുന്നു. ഞാന്‍ തിരുമേനിയോടു ഒരു കാര്യം ചോദിക്കുകയുണ്ടായി. മൂന്നു പ്രാവശ്യം ചോദിച്ചിട്ടും അവിടുന്നു മറുപടി പറഞ്ഞില്ല. ‘മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും നിനക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു മറുപടി കിട്ടിയില്ലല്ലോ! നീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു മറുപടി കിട്ടിയില്ലല്ലോ! നീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിഷമിപ്പിച്ചുവല്ലോ ! എന്നു ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. എന്റെ കാര്യത്തില്‍ വല്ല വഹ്‌യും വന്നേക്കുമോ എന്നും എനിക്കു ഭയം തോന്നി. അങ്ങിനെയിരിക്കെ, അതാ ഒരു വിളി ! ഞാന്‍ വീണ്ടും ഭയപ്പെട്ടുകൊണ്ട് മടങ്ങിച്ചെന്നു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘കഴിഞ്ഞ രാത്രി എനിക്കൊരു സൂറത്തു അവതരിച്ചിട്ടുണ്ട്. ഈ ലോകത്തെക്കാളും, അതിലുള്ള വസ്തുക്കളെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതാണത്. അതായതു: إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (എന്ന ഈ അദ്ധ്യായം).’