112 ൽ വിളിക്കൂ : നിയമ വിരുദ്ധമായ കോളാമ്പി ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ 112 ൽ വിളിച്ച് പരാതി പറയുക. തീർച്ചയായും നടപടിയുണ്ടാകും. കാരണം, ഇന്ത്യയിൽ കോളാമ്പികൾ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. നടപടി ഉണ്ടാവുന്നതുവരെ എല്ലാ ദിവസവും 112 ൽ വിളിച്ചുകൊണ്ടേയിരിക്കുക. വിളിക്കുമ്പോൾ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം കൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ പൗരന്മാർക്ക് ജീവിക്കുവാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. // ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ ? ജൂതന്മാർ കോളാമ്പി കണ്ടുപിടിക്കുന്നതിനു മുമ്പും നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിണിയിലൂടെത്തന്നെ ബാങ്ക് കേൾക്കണമെന്നുണ്ടോ ? ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. കോടതി വിധികൾ മാനിച്ചു കൊണ്ട് 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ മാറ്റി ബോക്സുകൾ സ്ഥാപിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികളിൽ നിന്നുള്ള കോളാമ്പി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്, വയള്....എന്നിങ്ങനെ നിരവധി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? പള്ളിക്കകത്ത് ബോക്സ് വെക്കാമല്ലോ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ ? ഒരു ബഹുസ്വര സമൂഹത്തിൽ ശിശുക്കളോടും രോഗികളോടും പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹം നിർത്തേണ്ടതല്ലേ ? മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ശല്യം തടയുവാൻ 112 ൽ വിളിച്ച് പരാതി പറഞ്ഞാൽ മതി. തീർച്ചയായും പരിഹാരമുണ്ടാവും. കോളാമ്പികൾ താഴെയിറക്കേണ്ടി വരും. 100% ഉറപ്പ്. കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതമാണോ "ചമാധാന" മതം ? മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന നിയമ വിരുദ്ധമായ ഈ ഏർപ്പാട് ഇനിയും സഹിക്കേണ്ടതില്ല. ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരുടെ clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. clients ൻ്റെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഇവർ അറിയുന്നില്ലേ ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം കുറക്കാതിരിക്കുന്നത് ഇവന്മാരുടെ ഹുങ്കല്ലേ ? ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന് കോളാമ്പികൾ എടുത്തു മാറ്റി പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം നാലിലൊന്നായി കുറച്ചു. ഇവിടെ വിശ്വാസികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ മതം ഭരണഘടനക്കു മുകളിലാണെന്നാണോ ഇവരുടെ വിചാരം ? ഈ ശല്യം ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന ചമാധാന മതക്കാരല്ലേ ഈ സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? അവരല്ലേ ആദ്യം കോളാമ്പികൾ താഴെയിറക്കേണ്ടത് ? "ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? അസഹ്യമായ ഈ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും. ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചതിൻ്റെ ഫലമായി ഇന്ത്യയിൽ ഇതിനകം എത്രയോ കോളാമ്പികൾ താഴെ ഇറക്കിയിട്ടുണ്ട്. എല്ലാ മതങ്ങളും ഭരണഘടക്കു കീഴിലാണെന്ന് ഇവർ അറിയണം. എല്ലാവരും 112 ൽ വിളിച്ച് പരാതി പറയുക.