ആറന്മുളക്കാരുടെ സ്ഥിരം ശൈലിയാണ്. ഞാൻ വലിയ ഒരു സംഭവമാണ്. വൈകുന്നേരം ആകുമ്പോൾ മുണ്ടും മടക്കിക്കുത്തി തലേക്കെട്ടും കെട്ടി ഞാനൊന്നു കവലയിലേക്ക് ഇറങ്ങും. ങ്ങേ ഹേ... എല്ലാവരും ഓടിയോളിച്ചു. അതീവ ധീരന്മാർ ഓശ്ചാനിച്ചു നിന്നു. ട്ട വട്ടത്തിൽ നടക്കുന്ന പരിചയമേ ഉള്ളു.
ആനകളെ കെട്ടിപ്പഴകുന്നതിെക്കുറിച്ചും കാലുകളെക്കുറിച്ചും അവ എങ്ങനെയാണ് ആനകളെ പരിശീലിപ്പിക്കുന്നത് എന്ന കാര്യങ്ങളും കൂടി ചേർത്ത് അദ്ദേഹത്തിൻ്റെ ഒരെപ്പിസോസ് ആവാമായിരുന്നു
ഞാൻ പറഞ്ഞ ശംഭു തിരുമേനിയെ ആറന്മുള കീച്ചാംപറമ്പിൽ ശേഖരൻ ആനയാണ് ചെയ്തത്. ഒരു ആറന്മുള ഉത്സവ സമയത്ത് ആനപ്പുറത്തേക്കുള്ള കുട കൊടുക്കുന്നതിനിടയിൽ ആനക്കൊട്ടിലിന്റെ തൂണിനോട് ചേർത്ത് വെച്ച് ശേഖരൻ കുത്തുകയായിരുന്നു. അന്ന് മെഴുവേലി സ്വദേശി മുരളി ആയിരുന്നു കീച്ചാം പറമ്പിൽ ശേഖരന്റെ ചട്ടക്കാരൻ - ഈ സംഭവത്തിന് ശേഷം ആനയുടെ ഉടമസ്ഥൻ കീച്ചാംപറമ്പിൽ ഗോപാല പിള്ള . ചേട്ടൻ ശേഖരനെ തിരുവല്ല ഓതറയുള്ള പോബ്സൺ കമ്പിനി ഉടമ ജേക്കബ് സാറിന് (ബാബു സാർ ) വിൽക്കുകയായിരുന്നു.