Auto-rickshaw 😄😄1940 ൽ ഓട്ടോറിക്ഷ ഇല്ല മിസ്റ്റർ എം ലൈഫ് ചാനലിൽ BS ചന്ദ്ര മോഹൻ്റെ അവതരണം കേട്ട് പഠിക്കുക അതിൽ പലേ അeധാ ലോക നായകരെപ്പറ്റിയും പറയുന്നുണ്ട് മാത്രമല്ല അദ്ദേഹം കാര്യങ്ങൾ വ്യക്തമായി പഠിച്ച് നെല്ലും പതിരും മാറ്റിയാണ് അവതരിപ്പിക്കാറ്
അതും ശരിയല്ല, കാരണം, അദ്ദേഹം അഫ്ഗാൻ വംശജനാണെന്കിലും ബ്റിട്ടീഷ് ഇന്ത്യൻ പോലീസിൽ, കറാച്ചിയിലോ മററോ ജോലി ചെയ്തിട്ടുണ്ട്. ബോംബയിലെപ്പോലെ തന്നെ അവിടേയും മോട്ടോർ വാഹനങ്ങൾ ഉണ്ടായിരുന്നു 1940 കളിൽ.
@@saleemab6655 Correct, അന്ന് ബോംബെ മാത്രമല്ല ദില്ലി ,മദ്രാസ്, കൽക്കത്ത കൂടാതെ ലാഹോർ കറാച്ചി തുടങ്ങിയ വൻ നഗരങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു, ഭരണാധികാരികളുടെ പിടിപ്പ് കേട് മൂലം കൽക്കത്ത ഇന്ന് ഉയർച്ചയില്ലാത്ത, പൊലിമയില്ലാത്ത നഗരമായി മാറി
ഛോട്ടാ രാജനെ പുകഴ്ത്തി അല്ലേ,1993-ൽ നടന്ന ബോംബെ ടെററിസ്റ്റ് അറ്റാക്കിൽ ഛോട്ടാ രാജനും പങ്കുണ്ട് എന്ന റിപ്പോർട്ട് ഉണ്ടായിരുന്നു പിന്നീട് ആ റിപ്പോർട്ട് ഒക്കെ ഇല്ലാതായി.
@@haridevthiru How you dare to say that he was a gold smuggler. He was a bootlegger and refrained from tat business and led a peaceful social life. Rather, he was an arbitrator, who settled many tangible disputes and issues of all the walks of Bombay amicably.
അദ്ദേഹത്തിന്, ബോംബെയിലെ ഡോംഗ്രിയിൽ 70 ഓളം ആളുകൾ ജോലി ചെയ്തിരുന്ന വ്യാജ വാററ് കേന്ദ്രം പരസൃമായിത്തന്നെ ഉണ്ടായിരുന്നു. പര പരപ്റേരണയില്ലാതെ, ആ ബിസിനസിന്റെ മൂർദ്ധനൃത്തിൽ അത് വലിച്ചെറിഞ്ഞ ആൾ കൂടിയാണ് അദ്ദേഹം. മദ്യപാനവും ലഹരി ഉപയോഗവും നിറുത്തിയിരുന്നു. താന്കൾ പറയുന്നത് പോലെ, തിന്മയിലൂടെ സമ്പാദിച്ച ധനം കൊണ്ട് ചെയ്യുന്ന ഹജ്ജ് സ്വീകരിക്കപ്പടുകയില്ല എന്ന് അദ്ദേഹത്തെ ഉണർത്താൻ പററിയ മത നേതൃത്വം ഇല്ലാതെ പോയി. ഒരുപക്ഷെ, അക്കാരൃം അദ്ദേഹത്തെ ആരെങ്കിലും ബോധൃപ്പെടുത്തിയിരുന്നുവെന്കിൽ അനൃയമായി സമ്പാദിച്ച അവസാന ചില്ലിക്കാശ് വരെ പരിതൃജിക്കാൻ മനക്കരുത്തുള്ള സാത്വികനായിരുന്നു അദ്ദേഹമെന്ന് അടുത്തറിയാവുന്നവർക്കറിയാം. അദ്ദേഹവുമായി നേരിട്ട് ബന്ധമില്ലാത്ത പത്റക്കാർക്കും ചാനലുകാൾക്കും അദ്ദേഹം ക്റൂരനായ അധോലോക നായകനാണ്. പക്ഷെ, അടുത്തറിഞ്ഞവർക്ക് അങ്ങിനെയായിരിക്കില്ല. അദ്ദേഹത്തിന്റെ തെറ്റുകുററങ്ങൾ നാം ക്ഷമിച്ച് കൊടുക്കുക. കാരൃങ്ങളുടെ നിജാവസ്ഥകൾ അറിയുന്ന ദൈവം പൊറുത്തു കൊടുക്കട്ടെ.
വലിയ സംഭവം തന്നെയാണ് ഭായ് ഹിന്ദി സിനിമാലോകം അടക്കി ഭരിച്ചിരുന്നത് ഈ അധോലോകം തന്നെയായിരുന്നു പോലീസിന് പോലും അവിടെയൊന്നും ചെയ്യാൻ പറ്റിയിരുന്നില്ല ചെറിയ കളിയല്ല മച്ചാ
ഒരു സംഭവമാക്കിയതല്ല സുഹൃത്തേ ഒരു ചരിത്ര സത്യത്തെ പുതിയ തലമുറക്ക് അറിയിച്ചുകൊടുക്കുകയാണ് മീഡിയ ചെയുന്നത് അതിന് താലിബാൻ സ്റ്റയിലിൽ ഇടപെടൽ നടത്തലല്ല കാലം മാറി😄
About K. lala there was a saying that a criminal whom is familiar by seeing the colour of blood will not get frightened by seeing the colour of 'Kakki uniform ofa Police man' .
പത്റ മാധ്യമങ്ങൾ പരിചയപ്പെടുത്തുന്നതിൽ നിന്നും വൃതൃസ്തനായ കരീം ലാല എന്നറിയപ്പെടുന്ന, ഇഷ്ടക്കാരാൽ ബാബാ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം ഒരു മാസ്മരിക വൃക്തത്വത്തിന്നുടമയായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ വലിപ്പച്ചെറുപ്പമില്ലാതെ ആരുമായും സൗഹൃദം പുതുക്കാനും വിവരങ്ങൾ അന്വേഷിക്കാനുമുള്ള ഒരു വലിയ മനസ്സിനുടമയയിരുന്നു അദ്ദേഹം. സമയനിഷ്ടയുടെ കാര്യത്തിൽ ഓരോ മനിററിന്റയും മൂലൃം അദ്ദേഹം വളരെ പാലിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ കണിശ സ്വഭാവം അറിയാമായിരുന്നിട്ടും, ബോംബെ നഗരം മുഴുവൻ അദ്ദേഹത്തെ ഭയപ്പാടോടെ കാണുന്നുവെന്ന് മനസ്സിലാക്കിയിട്ടും പലപ്പോഴും സമയം തെററിക്കാറുണ്ടായിരുന്ന ഒരു മലയാളിയോട് ഒരിക്കൽ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു." ഓരോ ജനതക്കും ഓരോരോ പ്റത്യേകതകൾ ഉണ്ട്. മലയാളികൾ, വിദ്യാഭ്യാസവും കഴിവുമുള്ളവർ ആണ്. മതഭക്തരും വിശ്വാസിക്കാൻ കൊള്ളാവുന്നവരും പരിശ്രമശാലികളുമാണ്. പക്ഷെ, അവർക്കൊരിക്കലും സമയ നിഷ്ട പാലക്കാൻ കഴിയില്ല". വഡിയോയിൽ പറയുന്ന പോലെ വിദ്യാഭ്യാസമില്ലാത്ത ആളായിരുന്നില്ല അദ്ദേഹം. അവിഭക്ത ഭാരത്തിലെ കറാച്ചിയിൽ ആണെന്ന് തോന്നുന്നു, അദ്ദേഹം പോലീസ് ഓഫീസറുടെ തൊട്ട് താഴെയുള്ള റാന്കിൽ ആയിരുന്നു വെന്നാണ് അറിവ്. അന്നത്തെ സാർജന്റ്. അവിടെ നിന്ന് വിഭജ്ജനത്തിന്ന് മുന്പ് അനുജൻ റഹീം ബാബയുമൊത്താണ് ബോംബെയിൽ എത്തുന്നത്. വ്യാജ വാറ്റ് നടത്തിയിരുന്നു. ഹജ്ജിന് പോകുന്നതിന് മുമ്പേ ആ ബിസിനസ് നിർത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹം ആദൃമേ കോൺഗ്രസുകാരൻ ആയിരുന്നു. അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാന്റെ അടുത്ത അനുയായിയും അദ്ദേഹത്തിന്റെ മരണ ശേഷം പക്തൂൺ ജർഗാ എ ഹിന്ദിന്റെ ഇന്ത്യയിലെ രണ്ട് കോടി പഠാണികളുടെ നേതാവുമായിരുന്നു. നരസിംഹ റാവുവിന്റെ കാലത്ത്, കാശ്മീരിലെ ചരാരെ ശരീഫ് മസ്ജിദിലെ സൈനിക ആക്രമണത്തെ തുടർന്ന് റാവുവിന്റെ ഒരു അനൗദ്യോഗിക പ്റതിനിധി അദ്ദഹത്തെ സന്ദർശിച്ചരുന്നു, ഭാവിയിൽ പ്റശ്ങ്ങളുണ്ടായാലുള്ള പഠാണി പിന്തുണ ആയിരുന്നു ലക്ഷൃം. 1947 ന് മുന്പ്, പട്ടാഭി സീതാരാമയ്യ, ബർക്കത്തലി ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ കേന്ദ്ര മാക്കിയ ആദൃത്തെ ഇന്ത്യൻ പ്രവാസ ഗവണ്മെന്റിന്റെ ചരിത്ര രേഖകളുമൊക്കെയായിട്ടാണ് അദ്ദേഹം വന്നത്. ബാബ, ഒരു നേതാവിനുണ്ടായിരിക്കേണ്ട എല്ലാ വിധ ഗുണങ്ങളും സമ്മേളിച്ച മനുഷ്യ സ്നേഹിയായിരുന്നു. അദ്ദേഹത്തിന്റെ, ഗ്യാന്റ് റോഡിലെ നോവൽററി സിനിമക്ക് പിൻവശത്തുള്ള ഫ്ളാററിന്റെ ടെറസിൽ വെച്ച് റമദാനിൽ 30 ദിവസവും നോമ്പ് തുറ ഉണ്ടായിരുന്നു. അഭിമുഖമായി രണ്ട് വരികളിലായി ഇരിക്കുന്ന ആരുടെയെന്കിലും വിഭവങ്ങളിൽ എന്തെങ്കിലും ഒരു സാധനം കുറവു കണ്ടാൽ അതദ്ദഹത്തിന്റ കണ്ണിൽ പെട്ടിരിക്കും. അത്റക്ക് അതിഥി സൽക്കാര പ്റിയനായിരുന്നു ബാബ. അനീതി വെച്ചു പൊറുപ്പിക്കാൻ സമ്മതിക്കാതിരുന്ന അതിനോടൊരിക്കലും രാജിയാകാതിരിരുന്ന അദ്ദേഹത്തെ ജയിലിലടക്കാനുള്ള ഒരു കാരണം: ഭീവണ്ടി കലാപ കാലത്ത്, സിനിമാ നടൻ ദിലീപ് കുമാർ (അദ്ദേഹം പക്തൂൺ ജർഗാ എ ഹിന്ദ് അനുഭാവിയോ മെംപറോ ആണ്) തുടങ്ങിയ പ്റമുഖരെ സംഘടിപ്പിച്ച് കലാപ ബാധിതരുടെ പുനരധിവാസ പ്റവർത്തനങ്ങൾ നടത്തി. ഈ അപ്റതീക്ഷിത സഹായങ്ങൾ ജനപ്റീതിയാർജ്ജിക്കുകയും ജനങ്ങൾ അരാഷ്ട്റീയക്കാരെ സ്വീകരിക്കുകയും ചെയ്തതിൽ രോഷം പൂണ്ട കോൺഗ്രസ് സർക്കാർ തന്നെ കോൺഗ്രസുകാരനായ തന്നെ, സുർത്തി മുഹല്ലയിലെ മിൽ കോംപൗണ്ട് ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചു എന്ന കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആദൃകാലത്ത്, മദൃ വാറ്റ് എന്ന മതപരവും, നിയമപരവുമായ കുററം ചെയ്ത് അതിൽ നിന്നും പശ്ചാത്തപിച്ചു പിന്തിരിഞ്ഞ ആ മനുഷൃസ്നേഹിക്ക് കരുണാവാരിധിയായ ദൈവം പൊറുത്തു കൊടുക്കാതിരിക്കില്ല. അന്തസ്സോടെ ജീവിച്ചു, വാർദ്ധക്യത്തിലും പൂർണ്ണ ആരോഗൃവാനായിരുന്ന ബാബ, പ്റഭാത നമസ്കാരത്തിലെ സാഷ്ടാംഗ പ്റണാമത്തിൽ അന്തൃ ശ്വാസം വലിക്കുകയായിരുന്നു. സാമൂഹൃ രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ ബന്ധങ്ങളെക്കുറിച്ച് കുറെയറെ പറയാനുണ്ട്.
മാമ ഷാജന്റ കഥ കൂടി ചെയ്യണം വളർന്നു വരുന്ന കുട്ടികൾക്കു അത് ഒരു പാടം ആകും 24 മണിക്കൂർ ബിജെപി വേണ്ടി തള്ളൽ നടത്തിയ ഒരു മാധ്യമ സിംഗം കേരളത്തിൽ ഉണ്ടെന്ന് അവർ അറിയട്ടെ 🤣🤣