എന്തൊക്കയാണ് ഇയാൾ പറയുന്നത്. എഴുത്തച്ഛൻ ഗ്രൂപ്പ് ബീഹാറിൽനിന്നും കൊണ്ടുവന്നു. അവിടുന്ന് കടുത്തുരുത്തിക്കടുത്തുള്ള മാന്നാറിൽ വാസപ്പൻസാർവാങ്ങിച്ചു. കദളിബാബുവാണ് മലയാളചിട്ട പഠിപ്പിച്ചത്. അവിടുന്ന് പ്ലാത്തോട്ടം വാങ്ങി. പിന്നെയാണ് ഉണ്ണിപ്പിള്ളിയിൽ എത്തിയത്. ഇതാണ് ശരിയായകാര്യം