ഇത്രയും സെൻസിറ്റീവ് ആയ ഒരു സാധനം എവിടെന്ന് കിട്ടി എന്ന ഓർമ്മ കാണില്ലത്രെ. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ പോലെയാണ് മലയാളികളും എന്ന വല്ല ധാരണയും ഉണ്ടോ ഇവന്മാർക്ക്
ഭയങ്കരം.... അഭിമന്യു കേസ് ഫയൽ കാണാനില്ല... പ്രളയ ഫണ്ട് കേസ് ആയി അപ്പോൾ സെക്രട്ടറിഏറ്റ് ഫയൽ കത്തിച്ചു... മേയർ. മെമ്മറി കാർഡ്. കണ്ടില്ല 😄. ഇനിയിപ്പോൾ എത്തും ചീറ്റി പോകും 😄😄😄😄😄ചീ പ്പി എം 😂😂😂😂
കാഫിർ വിഷയകമായി ചാനലിൽ ചർച്ചയ്ക്കു വരുന്ന സി പി എമ്മിന്റെ എല്ലാ പ്രതിനിധികളും ചോദ്യങ്ങൾക്കു മറുപടി നൽകാൻ കഴിയാതെ വളരെ പരിഹാസ്യരും ഇളിഭ്യരുമാകുന്ന അവസ്ഥയാണു കാണുന്നത് . എല്ലാവരും ബ ബ്ബ ബ്ബയടിക്കുകയാണ്
കേരള പോലീസിന് വേണമെങ്കിൽ ഒരു മണിക്കൂർ കൊണ്ട് കണ്ടു പിടിക്കാവുന്നടേയുള്ളു. കണ്ടുപിടിച്ചാൽ ആ പോലീസ് ഉദ്യോഗസ്ഥൻ നിമിഷങ്ങൾക്കകം പ്രതികാര നടപടിക്കു വിധേയനാകും. അതുകൊണ്ടാണ് പ്രതിയെ കണ്ടെത്താത്തത്.
പോലീസ് വിചാരിച്ചാൽ ഒരൊറ്റ ഘട്ടത്തിൽ തന്നെ കേസ് തെളിയും അരുണെ , റിഷബിനോട് ആരാന്ന് പറയൂ മകനെ എന്ന ഭാഷയിൽ ചോദിച്ചിട്ട് കാര്യമില്ല പോലീസിൻ്റെ ശൈലിയിൽ തന്നെ ചോദിക്കണം , അതെങ്ങനെ സത്യം പുറത്താകരുതെന്ന് പോലീസിനോട് കർശന നിർദ്ദേശമുണ്ടാകും
എന്റെ പൊന്ന് കൂട്ടുകാരാ.. അരുൺകുമാർ നിലവിളിക്കുന്നത് കാണുന്നില്ലേ നിങ്ങൾ.. ആസനം താങ്ങി.. ഉളുപ്പ് ഇല്ലാതെ എന്തെങ്കിലും ഒക്കെ ഒന്ന് ഒപ്പിച്ചു എടുക്കട്ടെ.. ഒരു നാണം ഇല്ലാത്തവനെ.. പറഞ്ഞു നാണം കെടുത്തല്ലേ.. റിബഷിന് അൽസിമേഴ്‌സ് വന്ന് പോയി.. ഇനി ഇപ്പൊ ഇന്റർപ്പോൾ വന്നാലും.. തെളിവ് കണ്ട് പിടിക്കാൻ പറ്റില്ല...
ഈ ആധുനിക ഡിജിറ്റൽ യുഗത്തിൽ ഈ പോസ്റ്റ് ഉണ്ടാക്കിയ ആളെ അത് പ്രചരിപ്പിച്ച ആളെയൊക്കെ വളരെ ഈസിയായി കണ്ടുപിടിക്കാം എന്ന് ഈ പാർട്ടിയോടും പാർട്ടിയുടെ നേതാക്കളോടും ആരെങ്കിലും ഒക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്ന് കരുതുന്നു 🙏🙏😀😀😀
ഇത് ഇനി ഫോൺ പരിശോധിച്ച് കണ്ട് പിടിക്കണോങ്കിൽ തന്നെ.. ഫോണിന്റെ ബാൾട്ടറി എവിടെ നിന്ന് വന്നു എന്ന് അറിയണം.. അതിന് ഒന്ന് ചൈനയിൽ പോണം.. പിന്നെ അത് ഉണ്ടാക്കിയ ആൾ ജീവനോടെ ഇല്ലെങ്കിൽ.. അയാളുടെ കുഴിമാടം കുത്തി തുറന്ന് ഫോറൻസിക് പരിശോധന നടത്തണം.. മിനിമം ഒരു 25 വർഷം എങ്കിലും ഇത് ഒന്ന് അന്വേഷിക്കാൻ വേണ്ടി വരും.. അരുൺകുമാർ പറയുന്നത് മാത്രം ആണ് ശരി..അത്രയും difficult ആണ് കേസ്.
കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. വോട്ട് ബങ്കിനെ മാത്രം മുൻനിർത്തി വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം നടപടികള്‍ മാപ്പർഹിക്കാത്തതാണെന്നും സി.പി.എം പോലെ ഉത്തരവാദിത്തപ്പെട്ട, മതേതര രാഷ്ട്രീയ കക്ഷിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാത്തതാണെന്നും പറഞ്ഞു. സംഭവത്തില്‍ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണമെന്നും മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. അതിനിടെ 'കാഫിർ സ്ക്രീൻഷോട്ട്' ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നിട്ടും പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്ത സി.പി.എം ഏരിയാ സെക്രട്ടറിയുടെ നടപടി വീണ്ടും വിവാദമാവുകയാണ്. പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബുവാണ് സ്ക്രീൻഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് ഏപ്രില്‍ 25ന് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോഴും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.