അന്യസംസ്ഥാന തൊഴിലാളികൾ എവിടേ ചെന്നാലും ഇതുപോലുള്ള നിർമ്മാണങ്ങൾ നടത്തും.. അങ്ങനെ ഒരാളിൽ തുടങ്ങി അനവതി പേർ ഇതുപോലെ നിർമ്മാണങ്ങൾ നടത്തും.. മുളയിലേ നുള്ളിയില്ലങ്കിൽ ആപത്താണ് ഇവന്മാർ.. നഗരസഭക്ക് അഭിനന്ദനങ്ങൾ 👍
കളമശ്ശേരി സീ പോർട്ട് എയർ പോർട്ട് ജഗ് ഷൻ (H. M. T.)റോഡ് രാവിലെ ഒരു പോലീസ് ഡ്യൂട്ടി ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും, കൂടാതെ H. M. T. കവലയിൽ ടു വീലർ പാർക്കിംഗ് നിർത്തലാക്കണം
ബംഗാളിലെ എല്ലാ കച്ചറ സാധനങ്ങൾ കേരളത്തിലോട്ട് വന്നു ഇപ്പോൾ കേരളം മൊത്തം അലമ്പായി മാറി അന്യസംസ്ഥാന തൊഴിലാളി എന്ന പേര് പറഞ്ഞു ഈ കൊച്ചു കേരളത്തെ മലിനീകമാക്കി മാറ്റി അതിനെ ചോദ്യം ചെയ്യാൻ ആരും ഇറങ്ങിയാൽ ഗവൺമെന്റിനും എതിർപ്പാണ്
നമ്മളും ഏകദേശം 40 വർഷത്തോളമായി പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കുടുംബമായി താമസിച്ച് ജോലി ചെയ്തു കഴിയുന്നവരാണ്. പക്ഷേ ഇന്ന് കേരളത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ കാണിച്ചു കൂട്ടുന്ന വേണ്ടാതീനമൊന്നും ഇവിടെയെങ്ങാനം കാണിച്ചാൽ, നീതിന്യായ സംവിധാനങ്ങളൊക്കെ ഇടപെടുന്നതിനു മുൻപേ നാട്ടുകാർ ശരിയാക്കി തരും. കേരളത്തിൽ അഴിമതിക്ക് വളരാൻ പറ്റിയ മണ്ണാണ്. രാഷ്ട്രീയ കാലാവസ്ഥയും മോശമല്ല.
പിണുവിന്റെ അതിഥികൾ വൈകാതെ കേരളത്തെ ഒരു മിനി ""ബംഗ്ലാബംഗാളി"" ദേശ് ആക്കി മാറ്റും .... പാർട്ടിയും + സഖാക്കളും ഒത്തുചേർന്നു തകർത്ത ബംഗാളും ഒരു മിനി ബംഗ്ലാദേശ് ആയി മാറിക്കഴിഞ്ഞു .... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല മുഖ്യൻ സഖാവേ 👏👏👏
അതിഥി തൊഴിലാളികൾ എന്നു സ്ഥാനം കൊടുത്തപ്പോൾ തന്നെ പിന് സഖാവിന് ഇവരെ ആവശ്യമുണ്ടെന്ന് മനസിലാക്കണം. അവർ കേരളത്തിൽ ചെയ്തുകൂട്ടുന്ന ക്രിമിനൽ കുറ്റ കൃത്യങ്ങൾ ഇവിടെത്തെ സർക്കാറിനെ ഭയക്കേണ്ടതില്ല എന്ന തിരിച്ചറിലുത്തു കൊണ്ടല്ലേ. അല്ലെങ്കിൽ ATM കവർച്ച 3:37 കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ബലാത്സംഗം, കടകളിൽ കവർച്ച മുതലായവ നിർബാധം തുടരുന്നുണ്ടല്ലോ.
കയ്യേറി കാലം കഴിയുമ്പോൾ കേരളാം മൊത്തം അന്യ സംസ്ഥാനക്കാർ കീഴടക്കും. ഇതൊരു സാമ്പിൾ മാത്രം. ഇനിയെങ്കിലും ഇത്തരം അന്യസംസ്ഥാന തൊഴിലാളികളെകൃത്യമായി നിരീക്ഷിക്കുകയും അവരെ സംബന്ധിച്ചുള്ള രജിസ്റ്റർരേഖകൾ തദ്ദേശസ്ഥാപനങ്ങൾ സൂക്ഷിക്കുകയും വേണം
കേരളം ഇതര സംസ്ഥാനം വിഴുങ്ങുന്ന കാലം വിദൂരമല്ല. അതിഥി എന്നാണ് ശത്രുക്കളായി മാറുക എന്ന് പറയാനാവില്ല. കയ്യടക്കലും കയ്യേറ്റവും നന്നായി നടക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും പലതും അവരുടെ കയ്യിലായി. മലയാളി തൊഴിൽ ചെയ്യാൻ ഇനി വടക്കേ ഇന്ത്യയിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അവർ അവരുടേതായ ചില പോക്കറ്റുകൾ തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട് കേരളത്തിൽ പലയിടത്തും. ചില ഏരിയകളിലൂടെ കടന്ന് പോവാൻ അവരെ ഭയക്കെണ്ടുന്ന അവസ്ഥ കൂടിയുണ്ട് ❗
എറണാകുളത്ത് റോഡ്അരികൽ എത്രയോയിടങ്ങളിൽ പരസ്യമായി പാൽ മത്സല എന്നപേരിൽ ലഹരിയുള്ള മുറുക്കാൻവരെ വിൽക്കുന്നത് എന്നാൽ പോലീസ് കണ്ടാലും അവർ ചോദ്യം ചെയ്യാറില്ല. ഇത് വേണോ വേണ്ടയോ എന്ന് തിരുമാനികേണ്ട് പഞ്ചായത്ത് മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്ന ആരോഗ്യവിഭാഗങ്ങളാവണം. ഇത് 14, 16 വയസ്സുള്ള കുട്ടികൾ ഉപയോഗിക്കുന്നത് കാണാം.
@@nofakp കോവിഡ് സമയം നാട്ടുകാരോട് ഇല്ലാത്ത സ്നേഹം ആയിരുന്നല്ലോ ദാസന് ഇവന്മാരോട്... TV, പാല്, മുട്ട എന്തെല്ലാം ആയിരുന്നു കൊടുത്തത്... ഇവനൊക്കെ എവിടുന്ന് വരുന്നു എന്ന് പോലും അറിയാമോ...? അത് എങ്ങനെ ആണ്.. സ്വന്തം നാട് ഏത് വിധേനയും നശിപ്പിക്കാൻ ആണല്ലോ ഇവിടെ ഉള്ളവർക്ക് തിടുക്കം... പിന്നെ എവിടെ പോയി ജീവിക്കും...? ചന്ദ്രനിലോ അതോ പാകിസ്ഥാനിലോ...?
അതിഥി ദേവോ ഭവ : കഷ്ടം.....വിദേശങ്ങളിൽ ഒരുപാടു പേര് തൊഴിൽ ചെയ്യുന്നുണ്ട്. അവരെ ഒരു രാജ്യവും അതിഥികളായി കണക്കാക്കിയിട്ടില്ല ഇന്ന് വരെ. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണത്രേ. പക്ഷേ മൂന്നോ അഞ്ചോ ലക്ഷം അന്യസംസ്ഥാനക്കാർ ഇവിടെ ജോലി ചെയ്യുന്നുമുണ്ടത്രേ....എന്തൊരു വിരോധാഭാസം....😂😂😂😂 കേരളം...ഡാാാാാ.....പൊളി... ആലുവയും പരിസരവും മറ്റൊരു ബംഗ്ലാദേശ് ആണെന്നും കേൾക്കുന്നു.....,😳😳😳
ഇത് ഇത്രയും പണിയുന്ന വരെ അധികാരികൾ എന്ത് ചെയ്യു കയായിരുന്നു അധികാരികൾക്കെതിരെ നിയമനടപിരി സ്വീകരിക്കുക എങ്കിലെ ഇനി മേലിൽ ഇങ്ങനെ ഉണ്ടായാൽ നടപിടിയുണ്ടാകുകയൊള്ളു
വളരെ നല്ല തീരുമാനം. മുഖം നോക്കാതെയുള്ള ഈ തീരുമാനം നേരത്തേവേണ്ടതായിരുന്നു: കാനഡയും, Uk യും പറഞ്ഞതു പോലെ ഇവർ ഞങ്ങളുടെ നാട് നശിപ്പിച്ചു. തമിഴർ നിന്നാലും ഈ വർഗ്ഗത്തിനെ വേലിക്കകത്തു കേറ്റരുത്. K M C ക്ക് വണക്കം.
ഈ സ്ഥലത്തിന്റെ ഉടമയ്ക്കെതിരെയാണ് കേസെടുക്കേണ്ടത് അതിനുശേഷം ഈ പുകയില ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിന് അന്യസംസ്ഥാന തൊഴിലാളികളുടെ പേരിലും കേസെടുക്കണം അല്ലാതെ വെറുതെ പ്രസവനമാക്കിയിട്ട് കാര്യമില്ല ശക്തമായ നടപടി ഉണ്ടായാൽ മാത്രമേ ഇതുപോലുള്ള തെമ്മാടിത്തരങ്ങൾ നിർത്തലാക്കാൻ സാധിക്കുകയുള്ളൂ
ഇവർ നമ്മുടെ നാടിന് ആപത്താണ് ഇനിയും കണ്ണ് തുറക്കുന്നില്ലങ്കിൽ ഇവരെ നാട്ടുകാർ ഓടിക്കേണ്ട സമയം വരാനുണ്ട് അപ്പോൾ അറിയും ഇവരുടെ തനി നിറം ഇനി വേണമെങ്കിൽ നോക്കട്ടെ
പത്ത് വർഷം മുൻപ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഇവൻമാരുടെ കേന്ദ്രമായിരുന്നു. പുകവലിയും മയക്കുമരുന്നും മുറുക്കാനും പാൻപരാഗും ആകെ ബഹളം നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ആകെ ശല്യം മായിരുന്നു. ഒരു ദിവസം ചങ്കൂറ്റമുള്ള ഒരു പോലിസ് ഉദ്യോഗസ്ഥൻ ഇവരെയങ്ങ് നിരത്തി അതോടെ ഗാന്ധി പാർക്ക് ക്ലീൻ ആയി.
അവർക്ക് തെറ്റ് പറ്റി ഒരു ചുകന്ന കോണകവും ഡൈഫി എന്നൊരു ബോർഡും വെച്ചാൽ മതിയായിരുന്നു കണ്ടില്ലേ KSEB കണക്ഷൻ വരെ ഉണ്ടായിരുന്നു ആരെയും വിലക്ക് വാങ്ങാനുള്ള ശേഷിയുണ്ട്