As long as we have no defenite proof about this inciden but some stories and heresays, this kind of interpretation is quite possible and is welcome. To add to it she states that she had a conversation with a contemporary person (namboothiri), whose kin had direct involvement and was affected adversely by it, seems quite interesting. The impact the incident had in the lives of those brahmins in that society and the changes it brought about, definitely points to the involvement of a higher force hand in glove in the conspiracy and also the protection afforded to the female in question makes us think in a different way from the common guilded narrative.
കുറിയേടത്ത് താത്രിയെ ചാലക്കുടിപുഴയുടെ തീരത്തുള്ള (കാഞിരപ്പിള്ളി) ഒരു വീട്ടിൽ താമസിപ്പിച്ചു. അതിരപ്പിളി റോഡിൽപോകുന്നവഴി പുഴയുടെ തീരത്തുളള ആ വീടിന്റെ അവശിഷ്ടം ഇപ്പോഴും അവിടെയുണ്ട്. ഡ്രീം വേൾഡ് വാട്ടർ പാർക്കിനടുത്ത്. അവസാനകാലത്ത് താത്രി ഭിക്ഷയാചിച്ച് ജീവിച്ചിരുന്നു എന്ന് കേട്ടത് പുഴക്കകരെ പൂലാനി.മേലൂർ പ്രദേശത്തെ നായർ വീടുകളിലാണ് ഭിക്ഷയാചിച് ജീവിച്ചത്. മറക്കുട ചൂടി വരാറുണ്ട് എന്ന് എന്റെ അമ്മൂമ്മ പറയാറുണ്ട് ധാരാളം മുടി അവർക്കുണ്ട് എന്ന് പറയാറുണ്ട് 1948 കാലഘട്ടത്തിലാണ് കൊച്ചി ദേവസ്വം കാഞിരപ്പിള്ളി വിഷ്ണുക്ഷേത്രത്തിലേക്ക് വഴിപാടെന്ന് പറഞ് വാങ്ങും എന്നോക്കെ പറയാറുണ്ട്. നന്ദി
തന്റെ ജീവിതം നശിപ്പിച്ച പല പുരുഷന്മാരോടുമുള്ള വെറുപ്പ് അവർക്ക് ഉണ്ടായിരുന്നു, പുരുഷ സമൂഹത്തോടുള്ള വെറുപ്പ് കാരണം അവർ മനഃപൂർവം അടയാളങ്ങൾ ഓർത്തു വച്ചു പ്രതികാരം ചെയ്യുകയായിരുന്നു എന്നും കേട്ടിട്ടുണ്ട്
താത്രി കുട്ടി അതീവ സുന്ദരി യും ബുദ്ധിമതിയും ആയിരുന്നു. കലകളിൽ അതീവ താത്പര്യം, സംഗീതം കഥകളി, മോഹിനിയാട്ടം, കഥകളി സംഗീതം ഇതിലൊക്കെ മിടുക്കി ആയിരുന്നു. അവരോട് ചെയ്തത് എന്തൊരു കഷ്ടം ആണ്. 11 വയസുള്ള കുട്ടിക്ക് 70 വയസുള്ള ഭർത്താവ് 😢😢
It is natural ,when there is an intimacy between a man and a woman both will no know each other's peculiarities and there is no surprise if thathris, narration has come so .now don't give any any different stories to what happened inthe past .your interest seems to get a PhD.
64പേരുടെയും സ്വകാര്യ ഭാഗങ്ങളിലെ അടയാളം കൊണ്ട് മാത്രമല്ല, തെളിവുകൾനിരത്തുന്നത്... അവർ പ്രതിഫലമായി നൽകിയ, ആട്ടകഥകൾ, കാസവുമുണ്ടുകൾ, ആഭരണങ്ങൾ, ആട്ടം, പാട്ട്, സൗന്ദര്യവസ്തുക്കൾ, നാണയങ്ങൾ, എന്നു തുടങ്ങി, ദേശമംഗലം മന വരെ എത്തിയ പ്രണയം, ഇതൊക്കെ കൂട്ടി ചേർക്കുമ്പോൾ മാത്രമേ കാര്യങ്ങൾക്കു പൂർണതവരു. മാത്രവുമല്ല അഫൻ നമ്പൂതിർമാർക്കൊക്കെ മുമ്പേതന്നെ ഇതിന്റെ ഒക്കെ ആണി കല്ലായി നിന്നത്, ഒരുമൂസാംമ്പൂരിയും, പിന്നീട് ഭർത്താവിന്റെ ജ്യേഷ്ടൻ ആയി അയാൾ മാറിയുതുമായ കഥകൾ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.. പലതും പറഞ്ഞും, പെരുപ്പിച്ചും വികൃതമാക്കപ്പെട്ടിരിക്കിന്നു.... കൊച്ചി യിലെ പുരാവസ്തു വകുപ്പിൽ, കുറെയൊക്കെ സ്മാർത്ഥവിചാരരേഖകൾ നശിക്കാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്... ഇതിന്റെ പ്രാധാന്യം അറിയാതെ ഏറെയും,പല കാരണങ്ങളാൽ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്......
ചരിത്രത്തെ വളച്ചൊടിക്കുന്ന ഭാഷണം., നിങ്ങൾ അന്നത്തെ കെട്ട കാലത്തെയും, വിടൻമാരായ ആണഹന്തകളെയും ന്യായീകരിക്കുന്നു .....കഷ്ടം. ഇവിടുത്തെ ഏറ്റവും കരുത്തയായ ഫെമിനിസ്റ്റായിരുന്നു താത്രി ! " അന്യപുരുഷനെ നോക്കിയാൽ മതിയത്രേ🤣 "
അങ്ങിനെ പറയാൻ പറ്റുമോ. ഒരു സൂപ്പർ ഹീറോയിൻ അല്ലാതിരിക്കാനുള്ള സാധ്യത അവർ കാണുന്നു. അതിനു ഉപോൾഫലകമായ 3 കാര്യങ്ങൾ പറയുന്നു. 1.അമനുഷികമായ detective ഓര്മ ശക്തി 2. കോണ്സെന്സുഅൽ 3. no trace of person afterwards, an incomplete process. 4.only Apphan namboothiris are involved. 5. no lower class. nair is comparatively higher grade. quite valid. maam being a feminist, finds it uncomfortable to depend on super heroines for feminism which is only asking for equal rights in family and society.