1986 ഒക്ടോബര്‍ 15 ന് ബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത റാണി പത്മിനി ദക്ഷിണേന്ത്യമുഴുവന്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് #RaniPadmini #life
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.
പണത്തിനു വേണ്ടിയുള്ള ആക്രാന്തം മനുഷ്യരെ അപകടത്തിലേക്കു നയിക്കും എന്നുള്ളതിന് ഒരു നല്ല ഉദാഹരണം... പണമല്ല സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് വേണ്ടത്.... അതിനു പറ്റുമെങ്കിൽ സഹജീവികളോട് കരുണ കാണിക്കുക മറ്റുള്ളവരെ സഹായിക്കുക സ്നേഹിക്കുക ഇതൊക്കെയാണ് മനുഷ്യ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടത്
@@rose-tx9ho അകത്തിരുന്നാലും പുറത്തിറങ്ങിയാലും പീഡിപ്പിക്കും എന്ന് അറിയുന്ന സ്ഥിതിക്ക് എങ്കിലും victim blaming നിർത്ത്! അത് ചെയ്യുന്നവരുടെ mindset നെ പറ!
ഈ ദുരന്തം ഇവർ ഒരർത്ഥത്തിൽ എറ്റുവാങ്ങിയതാണെന്ന് പറയേണ്ടി വരും! അമ്മയും മകളും മാത്രമുള്ള ഒരു ബംഗ്ലാവിലേക്ക് - വ്യത്യസ്ത ജോലികൾകൾക്കായി - 3 പുരുഷന്മാരെ നിയോഗിക്കുന്നു!!!! ഇനിമേൽ പറഞ്ഞ 3 പേരും യഥാർത്ഥത്തിൽ - മാന്യന്മാർ ആണെങ്കിൽ പോലും - ഇതു 1 പോലുള്ള 'സാഹചര്യ, ത്തിൽ അവരു ക്രിമിനലായി മാറിയിൽ അതിൽ അൽഭുതപ്പേടേണ്ടതില്ലാ. റാണി പത്മിനി - നാമം മാത്രം ധാരാളം: ചുരുക്കത്തിൽ ഈ ദാരുണമായ ദുരന്തം - അവർ വില കൊടുത്ത് വാങ്ങിയതെന്ന് പറയണം!
ഒരിക്കലും നീതികരിക്കാൻ പറ്റാത്ത അരും കൊലകളാണ് ഈ തെമ്മാടികൾ ചെയ്തത് നമ്മുടെ നീതി പീഠം അവരെ മാലയിട്ട് വരവേറ്റ് കാണും എന്തായാലും ഈ നരധാമന്മാർ സമൂഹത്തിനു ഭീഷണിതന്നെയാണ്
അറിഞ്ഞുകൂടെങ്കിൽ മിണ്ടാതിരിക്കണം; അല്ലാതെ, ഇതുപോലെ അസംബന്ധം പുലമ്പരുത്. ഒന്നാം പ്രതി ജപരാജ്, രണ്ടാം പ്രതി ലക്ഷ്മി നരസിംഹൻ, മൂന്നാം പ്രതി ഗണേശൻ എന്നിവരെ ചെങ്കൽപേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി വധശിക്ഷയ്ക്കു വിധിച്ചു. അപ്പീലിൽ മദ്രാസ് ഹൈകോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും രണ്ടും മൂന്നും പ്രതിളുടെ ശിക്ഷ ഇളവുചെയ്യുകയും ചെയ്തു. ജപരാജ്, ജയിലിൽക്കിടന്നു മരിച്ചു. ലക്ഷ്മി നരസിംഹൻ, 2017 വരെ ജയിലിൽ കിടന്നതിനുശേഷം മോചിതനായി. ഗണേശൻ, 1988-ൽ പിടിക്കപ്പെട്ടെങ്കിലും, പിന്നീട് ഒളിവിൽപ്പോയി.
ഈ സ്റ്റോറി tamil നാട്ടു ജെനങ്ങളിൽ ഇന്നും കെട്ടു അറിഞ്ഞു. ഡ്രൈവർ റാണി യുടെ മുറിയിൽ കയറി ഒളിച്ചിരുന്നു എന്നാണ് അറിഞ്ഞത്. വഴിവിട്ട ജീവിതം തള്ളയും മോളും എന്നാണ് അവിടുത്തെ ജനം പൊതുവെ പറഞ്ഞതായി അറിഞ്ഞു. ഞാനൊക്കെ ജനിക്കും മുന്നേയുള്ള സ്റ്റോറി ആണേ. ഇപ്പോൾ കുറേകൂടി അറിയാൻ കഴിഞ്ഞു.
A real transitory bit of glory, the way both together embraced their death. Where is her father? Had he been abandoned if so he is lucky and his absence initiated their journey and resulted in the brutality. Good video.
While I was studying in 1982 at p.c school in Quailandy there RaniPadmini&Her mother came for cinema shooting for a movie known as"Vaiki otunna vandi " at the near by PWDRest House .That movie got released at a very late stage .
നടൻ കൊട്ടാരക്കര അന്തരിച്ച റിപ്പോർട്ട് ഉള്ള പത്രവാർത്തയിൽ റാണിപത്മിനി മരിച്ച റിപ്പോർട്ടും ഉണ്ടായിരുന്നു ഇതിലെ പല കാര്യങ്ങളും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.
On the morning of 15 October 1986, Rani Padmini's driver, Jebaraj, watchman Lakshmi Narasimhan alias Kutty, and cook, Ganeshan attacked her mother Indirakumari and killed her. Hearing her mother’s screams, Rani Padmini came to investigate but was overpowered by the men and murdered. The three were, however, arrested and sentenced to life terms. Rani Padmini’s murder caused ripples all over Tamil Nadu and Kerala and it was alleged that the three men were arrested in order to protect a high-profile person who was in close contact with Rani
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയിൽമോചിതനായി.
This video would have been completed in 10-12 minutes. You did not have to repeat the names of the actress and her mother in every sentence. There was also other information repeatedly said which dragged the whole video.
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.
Can you do a Biography of the last queens of Hollywood. The most beautiful, famous and talented ELIZABETH TAYLOR's & glamarous MARYLN MONROE 's lifestory
കമന്റ് വായിക്കുന്നതിൽ നിന്ന് മനസിലാവുന്നത് ഇതൊക്കെ അമ്മയുടേം നടിയുടെയും problems ആണ് എന്ന പോലെ ആണ്. സിനിമ എല്ലാ പ്രൊഫഷൻസിനെക്കാളും പ്രശസ്തിയും വരുമാനവും ലഭിക്കുന്ന ഒരു മേഖല ആണ്, അതിലേക്കു ഒരാൾ വരണമെന്നു വിചാരിക്കുന്നത് തെറ്റാണോ? ആണെങ്കിൽ ഇതിൽ പ്രവർത്തിക്കുന്നവര് മുഴുവൻ തെറ്റുകാരാണല്ലോ...വല്ലാത്ത വാദം, അഭിനയം വശമില്ലാത്ത ഒരാൾക്ക് ശരീര പ്രദർശനം കൊണ്ട് മാത്രം survival സാധ്യം അല്ല, അതിനു അനുസരിച്ചുള്ള വരുമാനവും സമ്പാദ്യവും ജീവിത രീതികളും അവർക്കു ഉണ്ടായിക്കാണും, അത് തെറ്റ് പോലെ പറയണ്ട ആവശ്യം എന്താ, ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ജോലിക്കു പോകുന്നതും ഈ പറയുന്ന സൗകര്യങ്ങൾക്കു വേണ്ടി തന്നെ അല്ലെ, കുറെ ക്രിമിനൽസ് ഗൂഢാലോചന നടത്തി ഏറ്റവും ഹീനമായ രീതിയിൽ അവരെ കൊന്നു, അത്ര തന്നെ, അല്ലാതെ കൊല്ലപ്പെടാൻ ഉള്ള അർഹതകൾ അല്ല മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും, ലോകത്തു ഒരു മനുഷ്യ ജീവിയും ഇങ്ങനെ കൊല്ലപ്പെടേണ്ടവരും അല്ല, so കർമ ഫലം, അർഹിച്ചത് കിട്ടി ന്നൊക്കെ പറയുന്നവർക്കു ഏതെങ്കിലും പണത്തോടും ശരീരത്തോടും ഒക്കെ ആർത്തിയുള്ള ഒരു ക്രിമിനൽ എപ്പോ വിചാരിച്ചാലും തീരാവുന്ന ജീവിതമേ ഉള്ളു എല്ലാർക്കും ന്നു മനസിലാക്കിയാൽ നന്നായിരിക്കും,
ബന്ധുവായ,സ്നേഹമുള്ള ഒരു പുരുഷനെ എപ്പോഴും കൂടെ കൂട്ടാൻ, സാമ്പത്തിക ഭദ്രതയും, അധികാരവുമുള്ള ചില സ്ത്രീകൾക്ക് സാധിക്കില്ല. അതിന്റെ മറ്റൊരു ഉദാഹരണമാണ്, ജയലളിത.
1952 ലാണ് ജനിച്ചതെങ്കൽ ഇപ്പോൾ 68 ഉം 1981 ൽ 29 ഉം വയസ്സ് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അത്രയും പ്രായം അവർക്ക് അന്നുണ്ടായിരുന്നോ...ജനനവർഷം തെറ്റിയതായിരിക്കും.