@@ningujacob1835 according to your knowledge is Rahul is congress person?,just two days before after Bihar election he criticised him personally and the party in whole
Nowadays I only listen to Shajan Sir journalism. He just says the truth openly. He is the first one to bell the cat. All the others come with the news after 3 or 4 days and Manorama and Asianet never had the guts to speak about Believers Church. Thanks Marunadan...
അച്ചുമാമനെ ഊമ്പിച്ച് മുഖ്യമന്ത്രിയായി.എങ്ങനെയും കീശ വീർപ്പിക്കണം. പിന്താങ്ങുന്നവർ മാത്രം പാർട്ടിയിൽ,ആര് ചോദിക്കാൻ.വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന അനുകൂലകരല്ലാത്തവരെയെല്ലാം പുറത്താക്കുകയോ,കൊലപ്പെടുത്തുകയോ ചെയ്ത് തന്റെ അധീനതയിലാക്കി.എന്തോന്ന് കമ്യൂണിസം,ഏകാധിപത്യം മാത്രം.
എല്ലാതിയും പങ്കുണ്ട് കള്ളനിൽ പെരുംകള്ളൻ സ്വർണംകോടികൾ മൊത്തം ഇട്ടു കത്തിക്കണം സ്വപ്‍ന അറിയാമോ ഹേ ഇങ്ങനെ ഒരു ശ്രീയെ കണ്ടിട്ടേയില്ല???????? ജനങ്ങളെ മുന്നിൽ നിയമസ്ഭയിൽ നാണംകെട്ടവൻ തു തു തു 🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖
സത്യം ഒരിക്കലും മൂടി കെട്ടിവെയ്ക്കാൻ പറ്റില്ല.അത് എന്നായാലും മറ നീക്കി ഒരുനാൾ പുറത്തു വരും. അപ്പോൾ അതുവരെ സത്യം മൂടിവെച്ചർ ഗതി കിട്ടാ പ്രേതത്തെ പോലെ ഓടിതുടങ്ങും. അതാണല്ലോ നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മടിയിൽ ഖനമില്ലാത്തവർ ഇപ്പോൾ മടിയിൽ ഉള്ള ഭാരം കാരണം ഇപ്പോൾ ഇരിക്കുന്നിടത്തു നിന്നും എണീക്കാൻ പറ്റാത്ത അവസ്ഥയിലും. കഷ്ടം
@@shameerasukumaran3634 ലോകത്തിൽ പെൻഷൻ ആയിട്ട് റിലാക്സ് ചെയ്തു ജീവിക്കെണ്ടുന്ന ആ മനുഷ്യനെ സ്വർഗത്തിൽ എത്തിച്ച പിണറായിക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. ഇങ്ങിനെ സ്വർഗത്തിൽ എത്താൻ ആഗ്രഹം ഉള്ളവർ പിണറായിക്ക് കൂട്ടുനിന്നാൽ മതി. അടുത്തത് വീണജോർജ് ആയിരിക്കും അല്ലേ കൂടാതെ മറ്റുചിലരും ഉണ്ട് പിന്നിൽ
സ്റ്റഫോര്‍ഡ്> ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജന്‍ സ്കറിയക്ക് യുകെയില്‍ പിഴശിക്ഷ. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ കമ്പനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന കേസില്‍ 35000 പൌണ്ട് (മുപ്പത്‌ലക്ഷം രൂപ) കമ്പനിയ്ക്ക് നല്‍കാനാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. യുകെയില്‍ ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോര്‍ട്ടലിലാണ് വാര്‍ത്ത വന്നത്. 'ബ്രിട്ടീഷ് മലയാളി' പോർട്ടലിൽ ബി വണ്‍ കമ്പനി വന്‍തുകക്കുള്ള പരസ്യം നല്‍കാത്തതിനാല്‍ വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപെടുത്തുകയായിരുന്നുവെന്നാണ് പരാതി. ബി വണ്‍ ഉടമ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ രണ്ടുവര്‍ഷം മുന്നേ നല്‍കിയ പരാതിയില്‍ ബുധനാഴ്ച യാണ് വിധിവന്നത്. തുടർച്ചയായി പതിനൊന്ന് വ്യാജവാര്‍ത്തകൾ നല്‍കി തന്നെയും ബി വണ്‍ കമ്പനിയെയും അപമാനിക്കുയായിരുന്നുവെന്ന് സുഭാഷ് ജോര്‍ജ് പറയുന്നു. ആദ്യം കേസ് പരിഗണിച്ച ഷ്രൂസ്ബെറി മജിസ്‌ട്രേറ്റ് കോടതി 600 പൌണ്ട് പിഴയും 6000 പൗണ്ട് കോടതിച്ചിലവും ഷാജനെതിരെ വിധിച്ചിരുന്നു. കൂടാതെ പരാതിക്കാരനെതിരെയോ സ്ഥാപനത്തിനെതിരെയോ മേലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതി വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ സ്റ്റഫോര്‍ഡ് ക്രൗൺ കോടതിയില്‍ ഷാജന്‍ അപ്പീല്‍ പോകുകയായിരുന്നു. എന്നാൽ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി എന്ന പരാതിവാദിഭാഗം ഉന്നയിച്ചു. ഈ കേസില്‍ നോർത്താംപ്ടൺ പൊലീസ് ഷാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച സ്റ്റഫോര്‍ഡ് കോടതി ശിക്ഷ വിധിക്കും എന്നായതോടെ ബി വണ്‍ കമ്പനിയുമായി ഒത്തുത്തീര്‍പ്പിന് അവസരം നൽകണമെന്ന ഷാജന്റെ ബാരിസ്റ്ററുടെ അപേക്ഷ കോടതി അനുവദിച്ചു. ബ്രിട്ടനിൽ കോടതി തന്നെ ഇത്തരത്തില്‍ അവസരം നല്‍കുന്ന രീതിയുണ്ട് , ഷാജന്റെ അഭിഭാഷകന്‍ ആദ്യം വാഗ്ദാനം ചെയ്ത തുക കമ്പനിയ്ക്ക് സ്വീകാര്യമായില്ല .തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ 35000 പൌണ്ട് ബി വണ്‍ കമ്പനിക്ക് നല്‍കാമെന്ന് ഷാജന്‍ കോടതിയില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ഇതേ കമ്പനി നല്‍കിയ സിവില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചിരിയ്ക്കുകയാണ്. ഈ കേസിലും വന്‍ പിഴ ശിക്ഷ ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ നിയമവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. എന്നാൽ തന്നെ ക്രിമിനൽ കേസിൽ വെറുതെ വിട്ടെന്നും പരാതിക്കാരന് കോടതി ചെലവ് നൽകുകയുമാണ് ചെയ്തതെന്ന് ഷാജൻ സ്കറിയ ഫേസ് ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്ന് കമ്പനി അറിയിച്ചു
ധീരന്മാർക്ക് മരണം ഒരിക്കലേ ഉള്ളു. പക്ഷെ ഭിരുക്കൾ എന്നും മരിക്കുന്നു. സത്യം അറിയാവുന്ന കുറെ ആളുകൾ നിങ്ങളെ പോലെ സത്യം വിളിച്ചു മാധ്യമ പ്രവര്ത്തകരുടെ കൂടെ ഉണ്ട്. ധൈര്യമായി മുന്നോട്പോകുക. സത്യം ഒരിക്കലും ആർക്കും നശിപ്പിക്കാനും മറച്ചു വെക്കാനും കഴിയില്ല.
സ്റ്റഫോര്‍ഡ്> ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജന്‍ സ്കറിയക്ക് യുകെയില്‍ പിഴശിക്ഷ. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ കമ്പനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന കേസില്‍ 35000 പൌണ്ട് (മുപ്പത്‌ലക്ഷം രൂപ) കമ്പനിയ്ക്ക് നല്‍കാനാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. യുകെയില്‍ ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോര്‍ട്ടലിലാണ് വാര്‍ത്ത വന്നത്. 'ബ്രിട്ടീഷ് മലയാളി' പോർട്ടലിൽ ബി വണ്‍ കമ്പനി വന്‍തുകക്കുള്ള പരസ്യം നല്‍കാത്തതിനാല്‍ വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപെടുത്തുകയായിരുന്നുവെന്നാണ് പരാതി. ബി വണ്‍ ഉടമ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ രണ്ടുവര്‍ഷം മുന്നേ നല്‍കിയ പരാതിയില്‍ ബുധനാഴ്ച യാണ് വിധിവന്നത്. തുടർച്ചയായി പതിനൊന്ന് വ്യാജവാര്‍ത്തകൾ നല്‍കി തന്നെയും ബി വണ്‍ കമ്പനിയെയും അപമാനിക്കുയായിരുന്നുവെന്ന് സുഭാഷ് ജോര്‍ജ് പറയുന്നു. ആദ്യം കേസ് പരിഗണിച്ച ഷ്രൂസ്ബെറി മജിസ്‌ട്രേറ്റ് കോടതി 600 പൌണ്ട് പിഴയും 6000 പൗണ്ട് കോടതിച്ചിലവും ഷാജനെതിരെ വിധിച്ചിരുന്നു. കൂടാതെ പരാതിക്കാരനെതിരെയോ സ്ഥാപനത്തിനെതിരെയോ മേലിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതി വിലക്കും ഏർപ്പെടുത്തി. ഇതിനെതിരെ സ്റ്റഫോര്‍ഡ് ക്രൗൺ കോടതിയില്‍ ഷാജന്‍ അപ്പീല്‍ പോകുകയായിരുന്നു. എന്നാൽ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി എന്ന പരാതിവാദിഭാഗം ഉന്നയിച്ചു. ഈ കേസില്‍ നോർത്താംപ്ടൺ പൊലീസ് ഷാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച സ്റ്റഫോര്‍ഡ് കോടതി ശിക്ഷ വിധിക്കും എന്നായതോടെ ബി വണ്‍ കമ്പനിയുമായി ഒത്തുത്തീര്‍പ്പിന് അവസരം നൽകണമെന്ന ഷാജന്റെ ബാരിസ്റ്ററുടെ അപേക്ഷ കോടതി അനുവദിച്ചു. ബ്രിട്ടനിൽ കോടതി തന്നെ ഇത്തരത്തില്‍ അവസരം നല്‍കുന്ന രീതിയുണ്ട് , ഷാജന്റെ അഭിഭാഷകന്‍ ആദ്യം വാഗ്ദാനം ചെയ്ത തുക കമ്പനിയ്ക്ക് സ്വീകാര്യമായില്ല .തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ 35000 പൌണ്ട് ബി വണ്‍ കമ്പനിക്ക് നല്‍കാമെന്ന് ഷാജന്‍ കോടതിയില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ഇതേ കമ്പനി നല്‍കിയ സിവില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചിരിയ്ക്കുകയാണ്. ഈ കേസിലും വന്‍ പിഴ ശിക്ഷ ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ നിയമവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. എന്നാൽ തന്നെ ക്രിമിനൽ കേസിൽ വെറുതെ വിട്ടെന്നും പരാതിക്കാരന് കോടതി ചെലവ് നൽകുകയുമാണ് ചെയ്തതെന്ന് ഷാജൻ സ്കറിയ ഫേസ് ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്ന് കമ്പനി അറിയിച്ചു
9 ഉപദേശകരെ വച്ചതിന്റെ ബുദ്ധി ഞാൻ പറയാം... എന്റെ "ചെറിയ ബുദ്ധിയിൽ " തോന്നിയ കാര്യമാണേ... ഇനി incase 'മുക്യൻ' പെട്ടു എന്ന് വിചാരിക്കുക...അപ്പോൾ ഈ 9 പേരുടെ ഉപദേശം കേട്ടത് കൊണ്ട് മാത്രം ആണ് ഈ തെറ്റ് പറ്റിയത് എന്ന് വാദിച് ഈ 'നാട്ടിലെ പൊട്ടന്മാർ ' ജനങ്ങളെ പറ്റിക്കാൻ...😂😂😂😂
ചുരുക്കി പറഞ്ഞാൽ ഒരു യോദ്ധാവ് തന്റെ മുൻപിലും പിൻപിലും പ്രതിരോധം തീർക്കും... അത്രയേ ഉള്ളൂ... എല്ലാർക്കും എല്ലാം മനസിലായി.. ഇനിയും മനസിലാകാത്തവർ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നു...
" നിങ്ങളെന്താണ് കരുതിയത് ഒരു മുഖ്യമന്ത്രി അഴിമതി നടത്താൻ കുട്ടു നിന്നെന്നോ ? " സ്വർണ്ണക്കടത്തിൻ്റെ ആദ്യനാളുകളിൽ പത്രക്കാരോട് മുഖ്യമന്ത്രി തട്ടി വിട്ടവാചകമാണ് ഇത്....
കൂട്ടത്തിൽ ഒരു പ്രധാന കാര്യം കൂടി സ്വപ്നയെ എനിക്ക് അറിയേ ഇല്ല എന്ന് തട്ടി വിട്ട മുഖ്യൻ അവസാനം സ്വപ്ന ക്ളിഫ് ഹൗസിൽ നിത്യ സന്ദർശകയെന്നു മാത്രമല്ല മുഖ്യൻ കുടുംബത്തിൻ്റെ ഓൾ ഇൻ ഓളായി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇങ്ങിനെ കള്ളം പറയുന്ന ഭൂലോക ഫ്രോഡാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിക്കസേരയിൽ കയറിയിരിക്കുന്നത്. ഇത്തരം തെളിവുകൾ കൺമുന്നിലുണ്ടായിട്ടും ഒരു നടപടിയും ഇയാൾക്കെതിരെ ഇന്നേവരെയുണ്ടായിട്ടില്ല. നമ്മുടെ നീതിന്യായ സംവിധാനങ്ങൾ നോക്ക് കുത്തിയല്ലേ എന്തിന് ഇവരെയൊക്കെ തീറ്റി പോറ്റുന്നു. പിരിച്ചു വിടുക
കുറച്ചു സിപിഎം കാർ ഇപ്പോഴും ഈ സർക്കാരും ശിവശങ്കരനും നിരപരാധികളാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്. അവരെ ശരിക്കു പഠിച്ചാൽ മനസ്സിലാവുന്നത് ഈ സർക്കാരിന്റെ ഏതെങ്കിലും സഹായം അന്യായമായിട്ട് നേടിയ ആൾക്കാരാണ് ഇവരെന്ന് കാണാം . ഇവരിൽ ഭൂരിപക്ഷവും ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥരെ പഠിച്ചാൽ അവരെല്ലാം ട്രാൻസ്ഫെറിൽ നിന്നും രക്ഷപെടാനോ ,അല്ലെങ്കിൽ ജോലിചെയ്യാതെ യൂണിയൻ കളിച്ചു നടക്കുന്നവരോ,അധികാരവും കൈക്കൂലിയും ലഭിക്കുന്ന പ്രത്യേക പോസ്റ്റിൽ ഇരിക്കുന്നവരോ ആണ്. എലെക്ഷൻ പ്രവർത്തനത്തിനിറങ്ങുന്നവരിൽ കൂടുതലും ഇവർ തന്നെയാണ്.
Very good analysis! However, they may already have alternative alibi plans in place to divert investigation far away from the CM. So it will becime difficult to prove. However all circumstantial evidences prove otherwise!!👍👍
വിജയൻ പഠിക്കാത്ത കള്ളൻ ,സത്യം വിജയനെ ചെവിക്ക് തിരുവി പുറത്താക്കന് 'കേരളം കണ്ട ലോകതോൽവി ,കെ ഴങ്ങൻ എഴുത്തു വായനയുമറിയാത്ത തള്ള് വിജയൻ ,ഇറങ്ങി പോടോ തൂറി നാറ്റി വൃത്തികേടാക്കി ,വിജയന് നല്ല മണം
Very good, put vital and crystal clear evidence through question, you Marunadan has made to kept mum to CM followers. SureThey can' t give any answer. Prakashan. Ernakulam
അങ്ങനെ ശിവശങ്കർ പറഞ്ഞത് അനുസരിച്ചു ബാഗേജ് വിട്ടുകൊടുത്തെങ്കിൽ customs ഉം പ്രതി അല്ലേ? ആരെങ്കിലും വിളിച്ചു പറഞ്ഞാൽ കേൾക്കാൻ ആണോ customs ഇരിക്കുന്നത്. കാരണം ശിവശങ്കർ customs ഉം ആയി ഒരു ബന്ധവും ഇല്ലാത്ത ആളാണ്. പിന്നെ customs നെ വിളിച്ചെങ്കിൽ customs അല്ലേ കോടതിയിൽ പറയേണ്ടത്. അപ്പൊ customs ന് എന്തോ ഒളിക്കാൻ ഉണ്ട്.
From ED's report Sivasankaran is termed as accused. Being an IAS officer he has clearly violated service rules to help gold smugglers. Court should not give him bail and let ED/Customs dept. complete enquiries and file final repots to court.
Thanks for the narrative explanation related to the gold smugling activities. Congratulations to this channel and we think the steps by Mrs Swapna Suresh are sincere, prompt, accurate and helpful to the enquiry committee.