സാർ പറഞ്ഞത് കറക്റ്റാണ്. 👍ഈ മൊബൈൽ ഫോൺ ഇറങ്ങിയത് മുതലാണ് ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടായത്. അത് ഉപകാരത്തിലേറെ ഉപദ്രവമായി മാറിക്കൊണ്ടിരിക്കുകയാണ്.അത് കുട്ടികളെ മാത്രമല്ല വലിയവരും ഇതിൽ പെടുന്നു.അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.
💯💯💯☑️sir mobil ഫോൺ തന്നെ കാരണം ഓൺലൈൻ ക്ലാസ്സ് മുതലാണ് ഇതുപോലുള്ള തോന്നിവാസങ്ങൾ കൂടുതലായത് കൊലപാതകങ്ങളും ആത്മഹത്യയും എല്ലാം 😢😢😢allahu കാക്കട്ടെ എല്ലാവരെയും ആമീൻ 🤲🤲🤲
സമൂഹത്തിൽ നല്ലകാര്യങ്ങൾ ചെയ്യുന്ന ഒരു എൻജിനീയറാണ് ആ പിതാവ് എന്ന് കേൾക്കുവാൻ കഴിഞ്ഞു. എന്തായാലും ആ കുട്ടിയെ കൊന്നത് തെറ്റ് തന്നെയാണ് . പക്ഷേ മനുഷ്യൻറെ മനസ്സിനെ സ്വന്തം നിയന്ത്രണത്തിൽ നിർത്താൻ എത്ര ശ്രമിച്ചാലും നടക്കാത്ത ചില സന്ദർഭങ്ങൾ ചിലരുടെ ജീവിതത്തിൽ ഉണ്ടാകും. ഇതൊക്കെ മനശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളാണ് . ഇവിടെ അദ്ദേഹം ആ മകളെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട് . ഒരു പിതാവ് എപ്പോഴും ആഗ്രഹിക്കുന്നത് തൻറെ മക്കളുടെ സുരക്ഷിതമായ ഭാവി മാത്രമാണ് . പൊതുവേ നമ്മൾ മനസ്സിലാക്കിയിട്ടുള്ളത് പിതാക്കന്മാർ ആൺമക്കളുടെ സുരക്ഷയെക്കാളും എത്രയോ മടങ്ങ് തന്റെ പെൺമക്കളുടെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരാണ് എന്നുള്ള കാര്യം പെൺമക്കൾ തിരിച്ചറിയുന്നില്ല. തന്റെ മകളുടെ ഭാവിജീവിതം അരക്ഷിതാവസ്ഥയിൽ ആക്കണമെന്ന് സാമാന്യബോധമുള്ള ഒരു പിതാവ് ഒരിക്കലും ആഗ്രഹിക്കില്ല . പെൺമക്കളോട് പിതാവിനുള്ള വാത്സല്യം പറഞ്ഞറിയിക്കാൻ കഴിയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . എല്ലാ മതത്തിലും പെട്ട പിതാക്കന്മാർ ഈ വിഷയത്തിൽ ഒരേ ചിന്താഗതിക്കാർ തന്നെയാണ്. അപ്പോൾ അത്രയും സുരക്ഷിതമായി വളർത്തിക്കൊണ്ടു വരുന്ന ഒരു മകളുടെ ജീവിതം ആരെങ്കിലും മനപ്പൂർവ്വം വെച്ച കെണിയിൽ അകപ്പെട്ടു അഗാധ ഗർത്തത്തിൽ വീഴ്ന്നു പോകും എന്ന് ഒരു പിതാവ് ഭയപ്പെടുമ്പോൾ തീർച്ചയായും ആ പിതാവ് ആ മകളുടെ മുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും . അത് സർവ്വ സാധാരണമാണ് . അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ആ പിതാവ് ഉദ്ദേശിക്കുന്നത് തൻറെ മകളുടെ സുരക്ഷിതമായ ഭാവി ജീവിതമാണ് . കാരണം എട്ടുംപൊട്ടും തിരിയാത്ത ഒരു പ്രായമാണ് 14 വയസ്സ് എന്ന് പറയുന്നത് . മിഠായിയും തിന്ന് ചിരിച്ചു കളിച്ചു നടക്കേണ്ട പ്രായമാണ് 14 വയസ്സു എന്ന് പറയുന്നത്. കുഞ്ഞുങ്ങൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കേണ്ട പ്രായമാണത്. ആ പ്രായത്തിൽ തൻറെ മകൾ ആരെങ്കിലും കരുതിക്കൂട്ടി വെച്ച കെണിയിൽ അകപ്പെട്ടു പോയാൽ അതിനെ തടയേണ്ടത് ആ പിതാവിൻറെ ഉത്തരവാദിത്തമാണ് . ആ കുട്ടിയുടെ മേളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ അവളുടെ കാമുകൻറെ സഹായത്തോടെ ആ നിയന്ത്രണങ്ങളെ പൊട്ടിച്ചെറിയുകയാണ് അവൾ ചെയ്തത് ഇത്രയും കുഞ്ഞു പ്രായത്തിൽ . അവളുടെ ഇത്തരം ധിക്കാരപരമായ പ്രവർത്തി തീർച്ചയായിട്ടും ആ പിതാവിൻറെ മനസ്സിനേ വേദനിപ്പിച്ചിട്ടുണ്ടാവും. താൻ ഇത്രയും സ്നേഹിച്ചു വാത്സല്യം കൊടുത്തു വളർത്തിക്കൊണ്ടുവന്ന തൻറെ മകളുടെ ജീവിതം നാശത്തിലായി പോകുമോ എന്നുള്ള ഒരു ആശങ്ക ആ സമയത്ത് അദ്ദേഹത്തിൻറെ മനസ്സിനെ പിടികൂടിയിട്ടുണ്ട്. അതുകാരണം ആ പിതാവ് വളരെയേറെ മാനസിക വിഭ്രാന്തിയിൽ ആയിരുന്നിരിക്കണം. അവളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിതാവ് തിരിച്ചെടുത്തിട്ടും കാമുകൻ അവൾക്ക് വേറെ മൊബൈൽ തയ്യാറാക്കി കൊടുക്കുകയാണ് ചെയ്തത് . 16 വയസ്സുള്ള ആ കാമുകൻ അത്രയും ധൈര്യം കാണിക്കണമെങ്കിൽ അതിൻറെ പിന്നിൽ ഒരു ഗൂഡസംഘം തന്നെ ഉണ്ടായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അവളുടെ കാമുകൻ വെച്ച കെണിയിൽ നിന്നും തന്റെ മകളെ ഇനി ഒരിക്കലും രക്ഷിക്കാൻ കഴിയില്ല എന്ന് ബോധ്യമായപ്പോൾ പിതാവ് എന്ന നിലയിൽ കുഞ്ഞിനെ ശിക്ഷകൾ കൊടുക്കാൻ തുടങ്ങി . അത് സർവ്വസാധാരണമാണ്. അപ്പോഴും അവൾ അവളുടെ കാമുകനും ആയിട്ടുള്ള മാനസിക ബന്ധത്തിൽ നിന്ന് പിന്മാറുന്നില്ല എന്ന് കണ്ടപ്പോൾ തന്റെ മകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമെന്ന് അദ്ദേഹത്തിൻറെ മനസ്സിൽ തോന്നിയത് കൊണ്ട് ആയിരിക്കാം ഒരുപക്ഷേ നൈമീഷിക വികാരങ്ങൾക്ക് അദ്ദേഹം അടിമപ്പെട്ടു പോയത്. 14 വയസ്സുള്ള ഈ പെൺകുട്ടിയെ കെണിയിൽ പെടുത്തിയ 16 വയസ്സുള്ള കാമുകൻ കാരണമാണ് ഈ കുട്ടി മരണപ്പെടേണ്ടി വന്നത്. പക്ഷേ 16 വയസ്സുള്ള ഒരു ആൺകുട്ടിക്ക് ഒറ്റയ്ക്ക് ചെയ്യുവാൻ പറ്റുന്ന കാര്യങ്ങളെല്ലാ അവൻ ചെയ്തിരിക്കുന്നത്. അവൻറെ പിന്നിൽ ഏതോ ഒരു നിഗൂഢ ശക്തി പ്രവർത്തിക്കുന്നുണ്ട് എന്നർത്ഥം. അതുകൊണ്ട് ആ കാമുകനെതിരെയും കേസ് കേസെടുത്തു അന്വേഷണം നടത്തി അവന്റെ പിന്നിൽ പ്രവർത്തിച്ച ശക്തികളെ വെളിയിൽ കൊണ്ടുവരികയും ചെയ്യണം. കാരണം രണ്ടാമത് മൊബൈൽ ഫോൺ എത്തിച്ചു കൊടുത്തത് അവനാണ് . അതിനർത്ഥം അവനും അവന്റെ പിന്നിലുള്ള നിഗൂഢ സംഘവും ചേർന്ന് മനപൂർവ്വം ഈ കുട്ടിയെ നശിപ്പിക്കുകയായിരുന്നു . അവന്റെ പിന്നിൽ ഒരു റാക്കറ്റ് തീർച്ചയായും ഉണ്ടാകും. അത് കണ്ടെത്തണം. പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി സെക്സ് റാക്കറ്റിലേക്കും മയക്കു മരുന്ന് മാഫിയിലേക്കും എത്തിക്കുന്ന ഒരു ഗൂഢസംഘം രാജ്യത്തിനകത്ത് പ്രവർത്തിക്കുന്നുണ്ട് .
ഈ പോത്ത്കളോട് പറഞ്ഞിട്ട് കാര്യമില്ല .. ആരേലും ചിരിച്ച് കാണിക്കുംബഴേക്ക് എല്ലാം അങ്ങ് തുറന്ന് കൊടുക്കുന്ന കാലത്തോളം ഇതൊക്കെ തുടര്‍ന്ന് കൊണ്ടേ ഇരിക്കും .. കാലത്തിനനുസരിച്ച് വെറൈറ്റി ചാവല്‍, വെറൈറ്റി അക്രമങ്ങള്‍ എല്ലാം എനിയും കാണാം... ആദ്യം മക്കളെ ശ്രദ്ധിക്കുക. അവരറിയാതെ.. പിന്നെ മക്കളെ പരമാവധി സ്നേഹിക്കുക, തുറന്നു സംസാരിക്കാന്‍ അവര്‍ക്ക് പ്രചോതനം വരുത്തുക.. അല്ലാതെ മൊബൈല്‍ ഫോണ്‍ കൊടുത്ത് തോന്നിയ പോലെ വിടരുത്.. പിന്നെ ആത്മീയമായ ഒരുപാട് വശങ്ങള്‍ വേറെ ഉണ്ട്.. ഹലാലല്ലാത്ത മാര്‍ഗ്ഗത്തിലൂടെ ഒരു രൂപ സംമ്പാതിച്ച് അത്കൊണ്ട് മക്കളെ , കുടുംബത്തെ തീറ്റി, പോറ്റിയാലും ഇങ്ങനെയൊക്കെ സംഭവിക്കും.. ഏതായാലും എല്ലാവരേയും പടച്ചവന്‍ കാക്കട്ടെ ..
ഒരുപക്ഷേ ആ പെൺകുട്ടി അവളുടെ കാമുകൻറെ കൂടെ പോയി കഴിഞ്ഞാലുംഇതിനെക്കാളും എത്രയോ ഭയാജനകമായിരിക്കും അവളുടെ അന്ത്യം എന്നു പറയുന്നത്. കാരണം ഇത്തരത്തിൽ ഒളിച്ചോടി പോയ പെൺകുട്ടികളുടെ അവസാന അവസ്ഥകളെല്ലാം തന്നെ നമ്മളെല്ലാം ഇതുവരെയുള്ള അനുഭവങ്ങളിൽ മനസ്സിലാക്കിയിട്ടുള്ളതാണല്ലോ . കാരണം ഇതിന് പിന്നിൽ ലൌവ് കുരുക്ഷേത്ര എന്ന പേരിൽ വലിയൊരു റാക്കറ്റ് ആണ് പ്രവർത്തിക്കുന്നത്. അവൻ ഒന്നുകിൽ അവളെ വേശ്യാലയങ്ങളിൽ വിൽക്കും . ചെറുപ്രായമാകുമ്പോൾ അവളെ വെച്ച് അവന് നല്ല പണം ഉണ്ടാക്കുവാൻ കഴിയും . അല്ലെങ്കിൽ മയക്കുമരുന്ന് ബിസിനസ്സിൽ ഏർപ്പെടുത്തി ജയിലിലാകും . അല്ലെങ്കിൽ കുറെ പേരേ വെച്ച് അവൻ ഗ്രൂപ്പ് സെക്സ് നടത്തും. അതല്ലെങ്കിൽ കാണുന്നവർക്കെല്ലാം കാഴ്ചവച്ച ശേഷം അവളെ അവൻ തന്നെ അടിച്ചു കൊന്നുകെട്ടി തൂക്കും . ഇതൊന്നുമല്ലെങ്കിൽ അവന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വരുമ്പോൾ അവസാനം അവൾ തന്നെ ആത്മഹത്യ ചെയ്യും . ഡെഡ്ബോഡി ഏറ്റുവാങ്ങാൻ ആരും വരാത്ത അവസ്ഥയിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിക്കും. ഇങ്ങനെ പോകുന്ന പെൺകുട്ടികളെ കൊണ്ട് അങ്ങനെ ഒരു ഉപകാരം സമൂഹത്തിനുണ്ടാകും. ഇതുപോലെ ഒരു ആർഎസ്എസുകാരനുമായി ഒളിച്ചോടി പോയ ഒരു മുസ്ലിം നാമധാരിയായ പെണ്ണിൻറെ ശവശരീരം ഏറ്റുവാങ്ങാൻ ആളില്ലാതെ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിന്റെ മോർച്ചറിയിൽ ഇരിപ്പുണ്ട്. അവൻ അവളെ മയക്കുമരുന്നിന് അടിമയാക്കി . കാണുന്നവർക്ക് എല്ലാം കാഴ്ചവച്ചു കാശിനു വേണ്ടി . ഗ്രൂപ്പ് സെക്സ് നടത്തി . അവസാനം അവൾക്കെങ്ങനെയോ ബോധോദയം വന്നു ഇതിനെ എതിർത്തപ്പോൾ അവളെ അടിച്ചുകൊന്നു കെട്ടി തൂക്കിയത് അവളുടെ കാമുകൻ തന്നെയാണ്. അവസാനം അത് ആത്മഹത്യ ആക്കി മാറ്റി. അതിന് കഴിയുമല്ലോ. കാരണം അവളുടെ പിന്നിൽ ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ. ഇങ്ങനെ വീട്ടുകാരെ ധിക്കരിച്ച് പോകുന്ന ഏതു മതത്തിൽപ്പെട്ട പെൺകുട്ടികൾ ആയാലും അവർക്കെല്ലാം അങ്ങനെ തന്നെ വരണം എന്നാണ് എൻറെ ആഗ്രഹം . ഈ 14 വയസ്സ് എന്ന് പറഞ്ഞാൽ ....നമ്മളൊക്കെ ഈ പ്രായത്തിൽ ശരിക്കും റോഡ് കണ്ടിട്ടില്ല . കോളേജിൽ പഠിക്കുമ്പോൾ പെൺകുട്ടികളും ക്ലാസിന്റെ ഒരു വശത്തിരുപ്പുണ്ടാവും. ക്ലാസിന് അകത്തു വച്ച് തന്നെ പെൺകുട്ടികളോട് സംസാരിക്കാൻ തന്നെ ധൈര്യം ഇല്ലായിരുന്നു. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തോട്ട് നോക്കുക പോലുമില്ലായിരുന്നു. പിന്നെ അന്നൊക്കെ പക്വത വന്ന പ്രായത്തിനു ശേഷമാണ് ആൾക്കാർ പ്രേമിക്കുന്നത് . അന്നൊന്നും പ്രേമിക്കാൻ അധികം ആരും താൽപര്യപ്പെടില്ല. അഥവാ അന്നൊക്കെ ആരെങ്കിലും പ്രേമിച്ചിരുന്നെങ്കിൽ അത് ആത്മാർത്ഥതയോടുകൂടി ഉള്ളതും അവസാനം വീട്ടുകാരെ സമ്മതപ്രകാരം നല്ല രീതിയിൽ കല്യാണം കഴിച്ച് ഒരു നല്ല ജീവിതത്തിലേക്ക് പോവുകയുമായിരുന്നു ചെയ്യുന്നത് . ഇപ്പോൾ ഈ പെൺകുട്ടികളും ആൺകുട്ടികളും കാട്ടിക്കൂട്ടുന്നത് പ്രേമം അല്ല. ഇത് ലൈംഗിക ദാരിദ്ര്യത്താൽ മനുഷ്യ ശരീരത്തിന്റെ ജീവശാസ്ത്രപരമായ ലൈംഗിക ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒരു താൽക്കാലിക പ്രതിഭാസം. ഇതിൽ ഇവരുടെ ജീവിതം മൊത്തവും നശിച്ചു പോകുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് ഇവർ ചിന്തിക്കുന്നില്ല . വിവാഹത്തിന് മുമ്പ് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു റിമാർക്ക് വന്നു കഴിഞ്ഞാൽ പിന്നെ ആ കുട്ടിയുടെ ഭാവി ജീവിതം നല്ല രീതിയിൽ ആയിരിക്കില്ല പോകുന്നത് . പിന്നെ അതിനെ കല്യാണം കഴിച്ചയക്കണമെങ്കിൽ എത്രമാത്രം പ്രശ്നങ്ങൾ നേരിടേണ്ടി വരും. പ്രേമത്തിന്റെ പേരും പറഞ്ഞു മറ്റൊരുത്തൻ ഉപയോഗിച്ച് കളഞ്ഞ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ ആരെങ്കിലും തയ്യാറായി വരുമോ. ഇത്തരത്തിലുള്ള മാലിന്യങ്ങളെ തലയിൽ വച്ച് ചുമക്കുവാൻ അഭിമാനമുള്ള പുരുഷന്മാർ തയ്യാറാകില്ല. അതിനെക്കാളും ഉത്തമം വേശ്യാലയത്തിൽ നിന്നും ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതല്ലേ . അങ്ങനെയുള്ള ഒരു പെണ്ണിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞാൽ ദൈവാനുഗ്രഹം കിട്ടും.
ഇവിടെ ഞാനൊരു ലിങ്ക് കൊടുത്തിട്ടുണ്ട് താങ്കൾ അത് ചെക്ക് ചെയ്യുക . താങ്കളുടെ അറിവിൽ ഉള്ള കാര്യം തന്നെയാണ് ഈ കേസ് . ഇവിടെ മതതീവ്രവാദമാണോ നടന്നിരിക്കുന്നത് . അതിനെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയാൽ കൊള്ളാം
കുറച്ചു മാസം മുമ്പ് എന്റെ നാട്ടിൽ നിന്ന് ഒരുമുസ്ലിം പെൺകുട്ടി അന്യ മതസ്ഥന്റെ കൂടെ പോയിട്ടുണ്ട് ആ വീട്ടിൽ എത്തിയപ്പോഴാണ് അവൾക് മനസിലായത് ആ സഹചെര്യവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്ന് രാത്രി ആയാൽ അവന്റെ അച്ഛനും. ജേഷ്ടനും കള്ള് കുടിച്ചു വന്നു റൂമിന്റെ വാതിൽ മുട്ടും.