@@anithagangadharan9693ഇതിന് എന്ത് കൊണ്ട് ശ്രീധരൻ പിള്ള എന്ന ബിജെപി വക്കീൽ സപ്പോർട്ട് ചെയ്തു എന്നും കൂടി ഇവിടെ ഉള്ള ഹിന്ദു സഹോദരർ ചർച്ച ചെയ്യൂ, ചിന്തിക്കൂ
മാധവി കൂട്ടി യെ കുറിച്ച് പറഞ്ഞ സാജൻ സക്കറിയ സാർന്റെ ആ മനസ്സിന് big big salute. ജലീലിനു, അഹമ്മദ് സാർനു. Big salute. 🙏🙏 സത്യം എത്ര നാൾ മൂടിവച്ചാലും അത് ഒരു നാൾ പുറത്തു വരും.
അഹമ്മദ്, ഫക്രുദീൻ, ഫസൽ ഗഫൂർ, ഷാജൻ സ്‌കറിയ, മാത്യു ശാമുവൽ, ഡോ ആരിഫ് ഹുസൈൻ, ജബ്ബാർ മാഷ്, ജാമിത ടീച്ചർ, ഫൈസൽ കാരാട്ട് തുടങ്ങി കുറെ ടീമുകൾ കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചു വരുന്ന നാളിൽ രാജ്യം വിട്ടാൽ അവരവർക്ക് കൊള്ളാം. RSS ബലത്തിൽ നിങ്ങൾക്കെല്ലാം ഇപ്പോൾ ഇതില്ലാം സ്വസ്ഥമായി വിളിച്ചു പറയാം. പക്ഷെ ബിജെപി അധികാരത്തിൽ നിന്ന് താഴെ വീഴുന്ന നാളിൽ നിങ്ങൾക്കായി അവർ കരുതിയിരിപ്പുണ്ട്. ജോസഫ് മാഷിന്റെ കൈ വീട്ടിയെങ്കിൽ ടി പി ചന്ദ്രശേഖരനെ CPM വെട്ടിയതിൽ കൂടുതൽ ക്രൂരമായിട്ടായിരിക്കും അവർ നിങ്ങളെയെല്ലാം അപ്പോൾ തിരഞ്ഞു പിടിച്ചു തീർക്കുന്നത് .
സമദാനി ആട്ടിൻതോലിട്ട ചെന്നായാണ്. അയാളെ സമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിച്ച സാജന് അഭിവാദ്യങ്ങൾ. 👍🏻👍🏻. അയാൾ അമ്മയെ കുറിച്ചും പെങ്ങളെ കുറിച്ചും കണ്ണീർപൊടിയ്ക്കുന്ന, സ്നേഹം നിറഞ്ഞ കഥകൾ പൊതു ജനത്തോട് പറയുകയും, തരം കിട്ടുമ്പോൾ അമ്മയുടെ പ്രിയമുള്ളവരേ ബലാത്സംഗം ചെയ്യാനും മതം മാറ്റാനും മടിയില്ലാത്ത കപടനും ആണ് എന്ന സത്യം ജനങ്ങൾ മനസ്സിൽ ആക്കണം...
നമ്മൾ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം കൂടി നോക്കൂ...... നിയമസഭയിൽ ജലീൽ സംസാരിക്കുമ്പോൾ സ്പീക്കർ ഷംസീർ അതിനെ തടസ്സപ്പെടുത്തുന്നത് നാം ശ്രദ്ധിക്കാതെ പോയതും എന്തേ? ഈ സ്പീക്കർ പോലും മുൻപ് നടന്ന കാര്യങ്ങളിൽ കക്ഷിയാണോ എന്ന് നാം സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ? എന്തിന് തടസ്സപ്പെടുത്തി എന്നും കൂടെ പറയാമായിരുന്നു സാജൻ ജി.
കാക്കാന്റെ വിഷയം വന്നപ്പോൾ സ്പീക്കർ ശബ്ദം ഉണ്ടാക്കി മറച്ചുവെക്കാൻ ശ്രമിച്ചത് ശ്രേദ്ധേയമാണ്. ശ്രീധരൻ പിള്ള കാണിച്ചത് ബിജെപി യുടെ ആശയത്തിന് വിരുദ്ധമായ കാര്യമാണ്. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ശുദ്ധ ഭോഷ്കൻ
ആ കാമഭ്രാന്തനായ പണ്ഡിതന്റെ പ്രസംഗം ഞാൻ തളിക്കുളത്ത് കേൾക്കാൻ ഇടയായി അമ്മയാണ് എല്ലാത്തിനെയും അവസാനം അമ്മയാണ് ഏറ്റവും വലിയ സത്യം അവിടെ സംസാരിച്ചതാണ്. എന്നിട്ടാണ് ആ പണ്ഡിത കാമഭ്രാന്തൻ അമ്മയെക്കാൾ പ്രായമുള്ള അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായ സ്ത്രീയെ ബലാൽസംഗം ചെയ്ത് മതം മാറ്റിയത് ആ കാമഭ്രാന്തനായ പണ്ഡിതൻ രണ്ടു കെട്ടിയിട്ടുണ്ട് എന്നിട്ടും ഒരു അമ്മയായ സ്ത്രീയെ പോലും വിടാത്തവൻ അവനെയാണ് പൊക്കിക്കൊണ്ട് നടക്കുന്നത്
കാലം, എല്ലാം തെളിയിക്കുമെന്ന സത്യം കളവല്ല... അത് ടിപ്പുവിന്റെ (വാഴ്ത്തപ്പെട്ട) ചരിത്രമായാലും, വാരിയംകുന്നന്റെ (വീര്യം) ആയാലും.... ഒന്നു കൂടി പറഞ്ഞു നിറുത്തുന്നു...ഇത്തരക്കാരെ മഹത്വവൽക്കരിച്ചവരിൽ ശ്രീധരൻ പിള്ളമാരും രാഹുല ഈച്ചരന്മാരും അന്നും ഇന്നും....
ഈ വിഭാഗക്കാരെ മുഴുവൻ ബോധമുള്ളവർ പേടിക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. കേരളത്തിൽ മാത്രം ഉടലെടുത്ത ഒരു പ്രത്യേകഭീകരാന്തരീക്ഷം 'മാതൃഭൂമി പത്രമാണ് അന്ന് അവരുടെ കാൽച്ചുവട്ടിൽ നടന്ന സംഭവം ഏറ്റവും അധികം തമസ്കരിച്ചത്. 'മലബാറിലെ ഹിന്ദുവിഭാഗത്തിൽപെട്ടവർ മാതൃഭൂമി പത്രത്തെ കയ്യൊഴിയാൻ തുടങ്ങിയത് അന്ന് തൊട്ടാണ്.
ഭാഷഭോഷിണി ക്ക് വേണ്ടി മാധവികുട്ടിയെ ഇന്റർവ്യൂ നടത്തിയ കാരശ്ശേരി മാഷുപോലും പറയാൻ മടിച്ച കാര്യം ആണെല്ലോ 20018..ൽ അഹമ്മദ് മാഷ് പറഞ്ഞതും. ഇപ്പോൾ ജലീൽ ആവർത്തിച്ചതും... ഇതൊക്കെ തന്നെ അല്ലെ അൻവർ പറഞ്ഞ ആ "നെക്സ്സസ് "😊😊😊
കാരശ്ശേരി നാഴികയ്ക്ക് നാല്പത് വട്ടം മതേതരത്വം എന്ന വാക്ക് ഉപയോഗിക്കും. ഓൻ മതേതരത്വം എന്ന സംജ്ഞ മതവാദം കടത്തിവിടാനുള്ള ഉപകരണമായിട്ടാണ് ഉപയോഗിക്കുന്നതും അതിൽ പ്രാഗല്ഭ്യം തെളിയിച്ച മാന്യനുമാണ്.
വക്കീലന്മാരുടെ ജോലി അതാണ്. കൂടുതൽ ബന്ധങ്ങൾ ഉള്ളവർക്കു ഫീസ് കൂടുതൽ കൊടുക്കേണ്ടി വരും. ശ്രീധരൻപിള്ളയെ തെരഞ്ഞെടുത്തവർക്ക് സംഘപരിവാരത്തിൻ്റെ വാ അടക്കണം ആയിരുന്നു. പണം മുടക്കിയാൽ എന്താ അവർ കാര്യം നടത്തി.
മാധവികുട്ടി എന്നാ ലോക പ്രസ്ഥാടെഴുത്തുകാരി യെ ഒരു M. പി ഏതു പാർട്ടി യായി കോട്ടെ വലിയ സംഭവം തന്നെ. എന്തു കൊണ്ട് ഇത് ചർച്ച ചെയ്തില്ല. പുറം ലോകത്തെ അറിയിച്ച അഹ്മദ് മാഷിനും kT ജലീൽ നും ധീരനായ ഷാജനും അഭിനന്ദനങ്ങൾ.
മാധവിക്കുട്ടി വലിയ എഴുത്ത് കാരി ഒക്കെ ആയിരുന്നു പക്ഷെ വകതിരിവ് ഇല്ലാതെ പോയി. ഇനിയും ഒരുപാട് മാധവിക്കുട്ടി ഉണ്ട് കേരളത്തിൽ എത്ര പറഞ്ഞാലും മനസ്സിലാവില്ല ഒടുവിൽ വേലി ചാടിയ പശു കോലുകൊണ്ട് ചാവും.
ഇത്ര പേടിയുള്ളവർ എന്തിന് മാധ്യമ തൊഴിൽ ചെയ്യുന്നു. മാധ്യമ പ്രവർത്തകന് ഒരു ഇന്ത്യൻ സൈനികന്റെ ധൈര്യവും തന്റെ ടവുമാണ് വേണ്ടത് ഇവിടെ നട്ടല്ല് ഇല്ലാത്ത മാ പ്രകൾ ആണ് ഉള്ളത്........
ഇതെല്ലാം എല്ലാവർക്കും അറിയാവുന്നത് തന്നെ ആണെന്ന് തോന്നുന്നു. പുസ്തകവായന നിഷിദ്ധം അല്ലാത്ത നാട്ടിൽ ഉള്ളവർക്കും അറിയാം. പിന്നെ ഒരു ചോദ്യം ഉള്ളത് അടിമ മനസ്ഥിതി ഉള്ള ഒരു ജന സമൂഹത്തിൽ എല്ലാ സത്യങ്ങളും അറിഞ്ഞിട്ടു എന്തു കാര്യം ?. ഒരു കാര്യവും ഇല്ല.
കെ റ്റി ജലീൽ സമനില തെറ്റി മുസ്ലിം ലീഗിനെതിരായി വിമർശനങ്ങൾ നടത്തുംപോൾ ആ വിഷയം മാറ്റാൻ വേണ്ടി ജലീലിനെ പിൻതിരിപ്പിക്കും പോലെ എ എം ഷംസീർ പരിശ്രമിക്കുന്നത് കണ്ടോ ..അയാളുടെ വർഗ്ഗ സ്നേഹം മുസ്ലിംകൾ തമ്മിലടിച്ച് വിവാദവിഷയങൾ വിളിച്ചു പറഞ്ഞാൽ സ്വന്തം പല്ലിട കുത്തി നാറ്റിക്കരുതേ എന്ന ഒരു ഉദ്ദേശം ഷംസീറിന് ഉളളതു പോലെ നിയമസഭയിൽ നിന്നു