ഇസ്ലാമിൽ വയസ്സും ഭന്തങ്ങളും ഒരു കാര്യമേ അല്ല പ്രവാചകൻ 40 വയസിന് മുകളിൽ ഉള്ള പെണ്ണിനെയും 7വയസുള്ള ബാളികെയും കട്ടിയ ആളാണെ. പെൺ ഒരു ബോഹ പൊരുൾ മാത്രമേ അതിൻറെ അപ്പുറം പ്രസക്തി ഇല്ല. കമലഡോസ് കണ്ണ് തുറന്നു കുഴിയിൽ വീണ ആളാണ്. No body was able to save her
ഇതൊക്കെ കേട്ട സന്തോഷ് ജോർജ് കുളങ്ങര മറ്റേ സമാധാനിയെ വെള്ളപുശുന്ന പരിപാടി (അവന്റെ ഒരു കള്ള കണ്ണീരും മൈ റും )....അവതരിപ്പിച്ചല്ലോ പിൽകാലത് സഫാരി ടീവി യിൽ
എന്താ ഇത്ര പ്രയാസം? മാധവിക്കുട്ടി ഒരാളെ പ്രേമിച്ചതിനോ? പ്രേമിച്ചതിനാണ് എങ്കിലും പ്രണയം സ്വകാര്യം ആണെന്നല്ലേ വാദിക്കുന്നത്? കാമുകിയുടെ മതം മാറ്റമാണ് പ്രശ്നം എങ്കിൽ ഇസ്ലാമിലേക്ക് ഉള്ളതിന്റെ 100 മടങ്ങു മതം മാറ്റ വിവാഹം ആണു ക്രിസ്ത്യാനിറ്റി യിലേക്ക് ഹിന്ദുക്കൾ നടത്തുന്നത്. അതിലും വലിയ പ്രയാസം തോന്നുന്നുണ്ടോ? എത്ര കലാകാരികളും ന്യൂസ് വായനക്കാരും IAS ഉദ്യോഗസ്ഥരും ക്രിസ്ത്യൻ മതമാറ്റ വിവാഹങ്ങളിൽ പെട്ടിരിക്കുന്നു. ലോകത്തിന്റെ അറ്റത്തോളം മതം മാറ്റാം നടത്തണം എന്ന ബൈബിൾ ആശയം നടപ്പക്കാനല്ലേ സ്റ്റാൻചാമിയും ദയഭായിയും ലക്ഷക്കണക്കിന് മലയാളി ക്രിസ്ത്യാനികളും മറ്റും പേരും വേഷവും മാറ്റി ഇന്ത്യ ആസകലം നടക്കുന്നത്. ഇരകൾ എത്ര ലക്ഷം വരും? പത്രങ്ങൾ ക്രിസ്ത്യൻ നിയന്ത്രണത്തിൽ ആയതു കൊണ്ടു love crusade എന്നു വിളിക്കുന്നില്ല എന്നല്ലേ ഒള്ളൂ.
പ്രശസ്ത ഹിന്ദുസ്ഥാൻ എഴുത്തുകാരി ഇസ്ലാം പുൽകി എന്നു വെണ്ടയ്ക്ക നിരത്തിയാണ് സൗദിയിലെ മലയാളം പത്രങ്ങള്‍ ആഘോഷിച്ചത്. ആ പത്രം ഞാനും വായിച്ചിരുന്നു, അതിശയിക്കുകയും ചെയ്തു. കണ്ണൻറേയും രാധയുടേയും അപാരപ്രേമത്തെ ആരാധിച്ചിരുന്ന ഇവർക്ക് ഇതെന്താണ് പറ്റിയത് എന്നോർക്കുകയും ചെയ്തു. ....... ഇതും ഒരു ലൗവ് ജിഹാദ് ആയിരുന്നോ? ??കഷ്ടം. .
സമദാനി കമലയുടെ കവിതകളുടെ ഫാൻ ആണ് എന്ന് പറഞ്ഞു റിസോർട്ടിൽ വിളിച്ചു വരുത്തി വാതിൽ പുറത്തു നിന്ന് അടപ്പിച്ചു റേപ്പ് ചെയ്‌തു,അതിനു ശേഷം കെട്ടിക്കോള്ളാം എന്നു പറഞ്ഞു മതം മാറാൻ പറഞ്ഞു , എന്നിട്ടു അതു കൊട്ടിഘോഷിച്ച് എല്ലാവരെയും അറിയിച്ചു, 10 ദിവസം മതം മാറ്റൽ കഴിഞ്ഞപ്പോൾ സമദാനി മുങ്ങി , എന്നിട്ടു 10 ലക്ഷം റിയാൾ സൗദിയിൽ നിന്നു വാങ്ങിച്ചു , ചതിച്ചു മതം മാറ്റാൻ കാണിച്ച തന്ത്രം മനസിലാക്കിയ കമല തിരിച്ചു വരാൻ നോക്കിയപ്പോൾ , തീവ്രവാദികൾ കൊന്നുകളയും എന്നു ഭീഷണി മുഴക്കി , എന്നിട്ടു കുറെകാലം ബോംബെയിൽ പോയി ജീവിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ലീലാവതിയും , പിന്നെ ഒരു കനേഡിയൻ സഹിത്യകാരിയും , ആ കനേഡിയൻ സാഹിത്യകാരിക്ക് കമല പറഞ്ഞു കൊടുത്ത ഏദാർത്ത സത്യങ്ങൾ അവർ ഒരു പുസ്തകം ആക്കി ഇപ്പോളും ഉണ്ട്
ഈ ലവ് ജിഹാദ് ഹിന്ദുക്കളും, ക്രിസ്ത്യൻസും തിരിച്ചു മുസ്ലിം പെൺകുട്ടികളെ ചെയുന്നത് വരെ ഇവർ ലവ് ജിഹാദ് നിർത്തത്തില്ല, പക്ഷേ സമാധാനി ചെറ്റ ചെയ്ത പോലെ ചതിച്ചു മതം മാറ്റാൻ അല്ല, കെട്ടി കൂടെ പൊറുപ്പിച്ചു ജീവിതം കൊടുത്ത്, ഇസ്ലാം എന്ന വിഷ കിണറ്റിൽ നിന്ന് രക്ഷിക്കാൻ
എനിക്ക് അവരോട് ഒരു മതിപും ഇല്ല കാരണം അവർ വായൂസുകാലത്തെ ഒരു തണൽ വേണമെങ്കിൽ വേറെ എത്രയോ ജാതിക്കാർ ഉണ്ടായിരുന്നു ഇവരുടെ മതത്തിൽ അതിൽ ഉള്ള സ്ത്രീകളെ ഇഷ്ടപ്പെടുകയുള്ളു പിന്നെ ഇവർ വാചകം അടിച്ച് അതിലുള്ള സ്ത്രീകൾ അങ്ങികരിക്കും അങ്ങനെ ഒരിക്കലും സംഭവിക്കുകയില ഈ ഹിന്ദുകളിൽ ക്രിസ്ത്യൻസിന് എം ഉള്ള ആവിഷകര swathandriyam o musileeminu ഇല്ല
@@lathat2660 അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും ഇസ്ലാം മതം സ്വീകരിക്കുന്നവരുടെ മൂന്നിൽ രണ്ടുഭാഗവും സ്ത്രീകളായത്.. ഇസ്ലാം മതം സ്ത്രീകൾക്ക് നല്ലത് ആയതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ...മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യയുടെ സഹോദരി പോലും ഇസ്ലാം മതം സ്വീകരിച്ചത് കണ്ടില്ലേ...പൊന്തി നിൽക്കുന്ന സ്ത്രീകളുടെ അവയവങ്ങൾ പകുതി പ്രദർശിപ്പിച്ചു നടക്കുന്നതാണോനിങ്ങൾ പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം.. എല്ലാ സ്ത്രീകളും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവർ അല്ലല്ലോ...സിനിമാനടിയായ ഹണി റോസ് പറഞ്ഞത് കേട്ടില്ലേ...അവർ പർദ്ദ ഇടാറുണ്ട് എന്ന്...
എന്തിന് സങ്കടം,,, അവരെ ചതിച്ച അവന്റെ മതത്തിൽ തന്നെ എന്തിനു പിന്നെ അവർ പിന്തുടർന്നു 😏. വലിച്ചു എറിഞ്ഞു പോരണം ആയിരുന്നു. ഇത് ആ നായിന്റെ മോൻ ജയിച്ച പോലെ ആയില്ലേ.
മതം മാറിയത് പോലെ മാധവിക്കുട്ടിയുടെ സാഹിത്യസംഭാവനകൾ മാറിയിട്ടില്ല ല്ലോ.. പിന്നെ എന്തിനാണ് നിങ്ങൾ വെറുക്കുന്നത്... അവർ ഏതു മതത്തിൽ വിശ്വസിച്ചാലും.. ഞാനവരെ അനുകൂലിക്കും... മത വിശ്വാസം ഓരോ വ്യക്തിയുടേയും ഇഷ്ടമാണ് / വ്യക്തിസ്വാതന്ത്ര്യം ആണ്...
@@efgh869 അവർ മതം മാറിയത് , കാമത്തിനു വേണ്ടി അല്ലേ. നാമെല്ലാവരും ജന്മം കൊണ്ട് ഓരോ മതത്തിൽ പെട്ടവരാണ്. പക്ഷേ വളർന്നു വരുമ്പോൾ ആ മതിൽക്കെട്ടുകൾക്ക് അപ്പുറത്ത് സ്വതന്ത്രമായി ചിന്തിക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുന്നതിന് കുഴപ്പമില്ല .ഇവർ അങ്ങനെ മതം മാറിയത് അല്ലല്ലോ . ഇത്രയും ആർഢത്ത മുള്ള, ഉന്നതകുലജാതയായ, ഉന്നത വിദ്യാഭ്യാസമുള്ള, പ്രായവും പക്വതയുമുള്ള ഒരു സ്ത്രീ മകൻറെ അത്രയും പ്രായമുള്ള ഒരു പുരുഷനെ കാമിക്കാൻ വേണ്ടിയാണ് മതം മാറിയത്. അതിനോട് യോജിക്കാൻ പറ്റുന്നില്ല . എൻറെ മനസ്സിലും അവരുടെ വില വെറും പൂജ്യം ആണ്.
@@efgh869 അവർ മതം മാറിയത് , കാമത്തിനു വേണ്ടി അല്ലേ. നാമെല്ലാവരും ജന്മം കൊണ്ട് ഓരോ മതത്തിൽ പെട്ടവരാണ്. പക്ഷേ വളർന്നു വരുമ്പോൾ ആ മതിൽക്കെട്ടുകൾക്ക് അപ്പുറത്ത് സ്വതന്ത്രമായി ചിന്തിക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുന്നതിന് കുഴപ്പമില്ല .ഇവർ അങ്ങനെ മതം മാറിയത് അല്ലല്ലോ . ഇത്രയും ആർഢത്ത മുള്ള, ഉന്നതകുലജാതയായ, ഉന്നത വിദ്യാഭ്യാസമുള്ള, പ്രായവും പക്വതയുമുള്ള ഒരു സ്ത്രീ മകൻറെ അത്രയും പ്രായമുള്ള ഒരു പുരുഷനെ കാമിക്കാൻ വേണ്ടിയാണ് മതം മാറിയത്. അതിനോട് യോജിക്കാൻ പറ്റുന്നില്ല . എൻറെ മനസ്സിലും അവരുടെ വില വെറും പൂജ്യം ആണ്.
@@rachelgeorge4639 67 വയസ്സിൽ ആണോ കാമം വരുന്നത്... അങ്ങനെയാണെങ്കിൽ തന്നെ കാമം തീർക്കാൻ ഹിന്ദുമതത്തിൽ ആരുമില്ലേ... നിങ്ങളുടെ മതക്കാരൊക്കെഷ ണ്ടന്മാരാണോ ... ഒരു അടിസ്ഥാനവും ഇല്ലാത്ത വാക്കുകൾ ആണല്ലോ പറയുന്നത്...
അമ്മയുടെ പ്രായമുള്ള ഒരു അനുഗ്രഹീതസ്ത്രീയെ പ്രണയം നടിച്ച് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ലൈഗികമായി ഉപയോഗിക്കുക, മതം മാറ്റുക അതിനുശേഷം വഞ്ചിക്കുക എന്ത് സാമ്പത്തികലാഭത്തിന്റെ പേരിലാണെങ്കിലും പൊറുക്കാനാവാത്ത തെറ്റുതന്നെയാണ് ഈ പാപം നിങ്ങളെ വേട്ടയാടതിരിക്കില്ല
ആരുടെയെങ്കിലും സമ്മർദ്ദമോ പ്രേരണയോ എൻ്റെ ഇസ്ലാം ആശ്ലേഷണത്തിന് പിന്നിലില്ല. 27 വർഷത്തെ പഠനങ്ങൾക്കും ചിന്തകൾക്കും ശേഷമാണ് ഈ തീരുമാനം. ഞാൻ ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. ഉള്ളത് പറയും. എഴുതും.. മരിക്കുന്നതിന് മുമ്പ് എൻ്റെ തീരുമാനം പ്രഖ്യാപിച്ചെന്ന് മാത്രം. ഒരു കല്യാണത്തിന് വേണ്ടിയാണ് എൻ്റെ മതം മാറ്റമെന്ന ആരോപണം തെറ്റിദ്ധാരണാജനകമാണ്. നൂറ്റാണ്ടിനെക്കുറിച്ച് താനും ലീഗ് നേതാവ് എം പി അബ്ദുസ്സമദ് സമദാനി എം പി യും സഹഗ്രന്ഥകാരായി ഒരു ഗ്രന്ഥം രചിക്കുന്നുണ്ട്. എൻ്റെ മക്കളേക്കാൾ പ്രായം കുറഞ്ഞ മോനാണ് സമദാനി. മാതൃ-പുത്ര ബന്ധമാണ് ഇത്. സമദാനി എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. ഞാൻ മോനേ എന്നും.. ഒരമ്മക്ക് മകനെ വിവാഹം കഴിക്കാനാകുമോ..? ഇതൊരു മഹാപാപമാണ്. (കമലാ സുരയ്യ 1999 ഡിസം 15 )
That depends on how wealthy you are. The other side will not force you if you are wealthy. Assume you are weak and have no choice, this case you have to change.
@@user-si1xg8um4j കമല സുര, ആ പേര് അവരുടെ ശനി സമയത്ത് കിട്ടിയത് കണ്ടകശനി കൊണ്ടപോകു അതറിയാൻ അവർ താമസിച്ചുപോയി, കഴുത്തോളം മുങ്ങി രക്ഷപെടാൻ യാതൊരു മാർഗ്ഗവും ഇല്ലാതെ നീറി നീറി അവരുടെ മരണം, അതിന്റെ ശാപം അതിന് കാരണക്കാരനായ വൃത്തികെട്ടവന് അള്ളാഹു എന്നത് സത്യമാണെങ്കിൽ നിങ്ങളുടെ അള്ളാഹുതന്നെ കൊടുത്തിരിക്കും കയ്യുംനീട്ടി ഇരിക്കട്ടെ വാങ്ങിച്ചുകൂട്ടാൻ, അയാളെ കണ്ടാതന്നെ അറിയാം വൃത്തികെട്ടവനാണെന്ന് ചതി വേറെയും ഇതിനൊക്കെയുള്ള ശിക്ഷ അയാൾ അനുഭവിക്കും മതം മാറ്റേണ്ടത് കള്ളത്തരത്തിലൂടെ ആവരുത് സ്വയം വിശ്വാസത്തിലൂടെയാവണം അതിലൂടെ അവരാഗ്രഹിക്കുന്ന സന്തോഷവും സമാധാനവും കിട്ടണം അല്ലാതെ ചതിച്ചു നേടേണ്ടതല്ല, അതുകൊണ്ട് എന്ത് പ്രയോജനം അവർ മരിച്ചു, അതുകൊണ്ട് എന്തുനേടി ആ കുടുംബത്തിൽ വേറെ ആരും ഈ മതത്തിലേക്ക് പോയിട്ടില്ല പിന്നെന്തിനു ഇങ്ങനെ ചെയ്തു, അവരുടെ ശാപം വാങ്ങിച്ചുകൂട്ടിയതല്ലാതെ എന്ത് പ്രയോജനം, ഇതിലൂടെ അയാളെപ്പോലുള്ളവർ ഇനിയുമുണ്ടെന്നുമാത്രമല്ല ചതിയും വഞ്ചനയും നിറഞ്ഞ വൃത്തികെട്ടവന്മാരുടെ മുഖമൂടി പൊതുസമൂഹത്തിനു കാട്ടികൊടുക്കാൻ സാധിച്ചു, അല്ലേ മാധവികുട്ടിയമ്മയുടെ ആത്മാവ് കാണിച്ചുകൊടുത്തുവെന്നും പറയാം, തമ്പുരാൻ അതിനുള്ള നിമിത്തം കണ്ടത് മാധവികുട്ടിയമ്മയിലൂടെയാവണം അതാരിക്കും അവസാനനാളിൽ അങ്ങനെയൊരു വിധി അവർക്ക് വന്നത് അവർ എന്തേലും പാപം ചെയ്തിട്ടുണ്ടാവും അതിനുള്ള ശിക്ഷയുംകൂടിയാവും അവസാനം അങ്ങനെയൊരു ദുരിതം അനുഭവിക്കേണ്ടിവന്നത്,
ലീല ഉറ്റ സുഹൃത്തല്ല.അവൾ Rss ശമ്പളം വാങ്ങുന്ന നുണച്ചിയാണ്.. കമല ക്ക് മമ്മുട്ടിയും സമദാനിയും പ്രിയപ്പെട്ടവർ ആയിരുന്നു. അവർ മതം മാറുന്നതിന്റെ വർഷങ്ങൾക്കു മുന്നേ ക്ഷേത്രത്തിൽ പോയിരുന്നില്ല എന്നു മകന്റർ ഇന്റർവൃൂ പറയുന്നു.മാറിയ അന്ന് മകനെയും shake മുഹമ്മദ് കാരക്കുന്നിനെയും ഫോണിൽ വിളിച്ചു അല്ലാഹുവിന്റെ പ്രകാശം ഞാൻ കണ്ടു എന്നു പറഞ്ഞു. ""കഴിഞ്ഞ 27 വർഷമായി ഞാൻ ഇസ്ലാം പഠിക്കുകയായിരുന്നു"" എന്നവർ മതംമാറ്റം പ്രഖൃാപിച്ച ഉടൻ പറഞ്ഞത് കേരളം മുഴുവൻ പത്രങ്ങളിൽ വന്നതാണ്. വിധവയായ അവരെ കണ്ടുപോയത്തിനു ഹിന്ദു സ്‌ത്രീകൾ അമ്പലത്തിൽ പോകാതെ തിരിച്ചു പോയത് പോലുള്ള കഥകൾ അവർ എഴുതീറ്റുണ്ട്. വിവാഹത്തിന് വേണ്ടി 69 വയസിൽ എന്തിനു മതംമാറണം?ഭർത്താവ്. മരിച്ച. ഉടനേ ആകാലോ... അവരുടെ ദാമ്പത്യ ം നല്ലത് എന്ന് അനിയത്തി. Dr.സുലോചന parayunna vedeo ytubil und
മാധവിക്കുട്ടിയുടെ ഇസ്ലാം സ്വീകരണം: ആരോപകർ തെളിവ് ഹാജരാക്കട്ടെ. (ശൈഖ് മുഹമ്മദ് കാരക്കുന്ന്) നോബൽ സമ്മാനത്തിന് വരെ പേര് നിർദ്ദേശിക്കപ്പെട്ട മലയാളക്കരയിലെ ലോക പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതും അതിനെ അവരുടെ മക്കൾ സന്തോഷത്തോടെ ഉൾക്കൊണ്ടതും മരണാനന്തര കർമങ്ങളിൽ അവരുടെ മക്കളും മലയാളക്കരയിലെ സാഹിത്യ, സാംസ്കാരിക പ്രമുഖരുൾപ്പെടെ പങ്കെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. കേരള ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. ഇത് ഇസ്ലാം വിരുദ്ധ ശക്തികളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അത് കൊണ്ട് തന്നെ അസഹ്യമായ അസൂയയും വെറുപ്പും കാരണം അന്ധത ബാധിച്ച ചില മലിന മനസ്സുകൾ അവരുടെ ഇസ്ലാം സ്വീകരണത്തെ സംബന്ധിച്ച് പല വ്യാജ കഥകളും മെനഞ്ഞുണ്ടാക്കി പ്രചരിപ്പിച്ച് വരുന്നു.മാധവിക്കുട്ടിയെ പ്രണയിച്ച് മുസ്ലിമാക്കാൻ സുഊദി അറേബ്യയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയെന്ന് പോലും ഇക്കൂട്ടർ പറഞ്ഞ് പരത്തുന്നു. കമലാ സുറയ്യ തുടർച്ചയായി ബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് അവരെ അപമാനിക്കാൻ ശ്രമിക്കുന്നു. ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന ഇത്തരം കള്ളക്കഥകൾ അതിരുകളില്ലാത്ത അസൂയയും വെറുപ്പും കാരണമായി സമനിലതെറ്റിയവരല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ? ഇതിനെല്ലാം അവലംബം നേരത്തെ കമലാ സുറയ്യയെ അപമാനിച്ചവർ അവലംബമാക്കിയ ലീലാമേനോൻ തന്നെ. സംഘ്പരിവാർ പത്രമായ ജന്മഭൂമിയുടെ പത്രാധിപയായിരുന്നു അവരെന്നത് തന്നെ അവരുടെ 'വിശ്വസ്ഥത' ബോധ്യമാകാൻ ധാരാളമാണല്ലോ. കമലാ സുറയ്യ തൻറെ ഇസ്ലാം സ്വീകരണത്തിന് കാരണമെന്തെന്ന് അനേക തവണ വ്യക്തമാക്കിയിട്ടുണ്ട്. അത് അനാവരണം ചെയ്യുന്ന രണ്ട് പുസ്തകവും അവർ രചിച്ചിട്ടുണ്ട്. ഒന്ന് 'യാ അല്ലാഹ്' എന്ന അതിമനോഹരമായ കവിതാ സമാഹാരമാണ്.മറ്റൊന്ന് "സസ്നേഹം" എന്ന ലഘുകൃതിയും. തന്നെ ഇസ്ലാമിലേക്ക് നയിച്ചത് എന്തെന്ന് "യാ അല്ലാഹുവി"ലും "സസ്നേഹത്തി"ലും സംശയരഹിതമായി ആർക്കും ബോധ്യമാവും വിധം കമലാ സുറയ്യ തന്നെ അനേക സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. മൂത്ത മകൻ എം.ഡി. നാലപ്പാട്ട് തൻറെ അമ്മയെ ഇസ്ലാമിലേക്ക് നയിച്ചതെന്തെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. കമലാ സുരയ്യ, മകൻ എം.ഡി. നാലപ്പാട്ട്, അഭിമുഖം നടത്തിയ എം.എൻ. കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവരെല്ലാം അവരെ ഇസ്ലാമിലേക്ക് നയിച്ചതെന്തെന്ന് വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം ഈ ലേഖകൻ തയ്യാറാക്കി, ഐ.പി.എച്ച്. പ്രസിദ്ധീകരിച്ച 'കമലാ സുറയ്യ സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിൽ വിശദമായിത്തന്നെ ഉദ്ധരിച്ചിട്ടുമുണ്ട്. അതിൽ ഒന്നെങ്കിലും നിഷേധിക്കാനോ അതിൽ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനോ പര്യാപ്തമായ ഒരു വാചകമെങ്കിലും കമലാ സുറയ്യ എവിടെയെങ്കിലും എഴുതിയതായി ഉദ്ധരിക്കാൻ അവരുടെ ഇസ്ലാം സ്വീകരണത്തെ സംബന്ധിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ വശമുണ്ടെങ്കിൽ അതവർ ഉദ്ധരിക്കട്ടെ. കമലാ സുറയ്യ ജീവിച്ചിരിക്കുമ്പോൾ ഒരക്ഷരം ഉരിയാടാതെ മരണപ്പെട്ട് വർഷങ്ങൾ പലത് പിന്നിട്ട ശേഷം മറുപടി പറയാൻ അവരില്ലെന്ന് ഉറപ്പുള്ളതിനാൽ നുണക്കഥകൾ പറഞ്ഞ് പരത്തുന്നവരെക്കാൾ നീചരും നികൃഷ്ടരുമായി ആരുണ്ട്! കമലാ സുറയ്യയെപ്പോലെ ലോകപ്രശസ്തയായ ഒരു മഹദ് വ്യക്തിയെ അപമാനിക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തോടും ചരിത്രത്തോടും ചെയ്യുന്ന പാതകം മാപ്പർഹിക്കുന്നില്ല . എസ്സ്.എം.കെ..✍️
പ്രിയ ഷാജൻ, മാധവിക്കുട്ടി കമലാ സുരയ്യയായി മാറിയ വേളയിൽ ഞാൻ അബുദാബിയിൽ ജോലി ചെയ്യുകയായിരുന്നു, എൻ്റെ ഒരു അറബി സുഹൃത്ത് എന്നെ മുസ്ലീം മതം സ്വീകരിക്കാനാവശ്യപ്പെട്ടപ്പോൾ ഞാൻ വഴങ്ങില്ലെന്നറിഞ്ഞപ്പോൾ അദ്ദേഹം കമലാ സുരയ്യയെ മാതൃകയാക്കാൻ നിർബ്ബന്ധിച്ചു ഞാനേറ്റവും ആരാധിച്ച എഴുത്തുകാരിയെ ഏറ്റം വെറുത്തു പോയ നിമിഷങ്ങൾ!,
കള്ള അപവാദങ്ങൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത്, വിടപറഞ്ഞു കാലങ്ങൾ കഴിഞ്ഞാലും ചില ശവം തീനികൾ അവരുടെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഈ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു. തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു....... "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)... ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣 ഇതിട്ട് ( പർദ്ദ) നടക്കുന്ന കാലത്തോളം വിവാദമുണ്ടാകും. ഇങ്ങനെയൊരോ വിഢിത്തങ്ങളൊക്കെ പറയും ആരെയോ കെട്ടാൻ പോകുകയാണുന്ന്............. " (മതം മാറിയെന്നരൊറ്റ കാരണത്താൽ ഏറെ സ്നേഹിച്ചവരൊക്കെ നിമിഷം കൊണ്ട് അവരെ തള്ളിപ്പറഞ്ഞു. അവർ വെറുക്കപ്പെട്ടവരും മനോനില തെറ്റിയവരുമാണെന്ന് വരെ വരുത്തി തീർത്തു. . പരിഹാസ്യങ്ങളും അസഭ്യങ്ങളും അവരിൽ കൊണ്ട്ചൊരിഞ്ഞു. അവർ മരിച്ച് കഴിഞ്ഞിട്ടും മതിയാകാതെ വെറുപ്പും വിദ്യേഷവും കൊണ്ട് നുരഞ്ഞു പൊന്തിയ മനസ്സുമായി ആ അമ്മയുടെ ബാക്കി വന്ന അസ്തികളും ജീർണ്ണതയും വാരി വലിച്ച് തിന്നാലെ തങ്ങളുടെ ശമനമടങ്ങുകയുള്ളൂ എന്നു പറഞ്ഞു വിറളിപൂണ്ട് ഓടി നടക്കുകയാണ് ചില പാഴ് ജന്മങ്ങൾ 😊ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8V1MQjPaxhM.html. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jb_YBGxKW-c.html
ഈ ലവ് ജിഹാദ് ഹിന്ദുക്കളും, ക്രിസ്ത്യൻസും തിരിച്ചു മുസ്ലിം പെൺകുട്ടികളെ ചെയുന്നത് വരെ ഇവർ ലവ് ജിഹാദ് നിർത്തത്തില്ല, പക്ഷേ സമാധാനി ചെറ്റ ചെയ്ത പോലെ ചതിച്ചു മതം മാറ്റാൻ അല്ല, കെട്ടി കൂടെ പൊറുപ്പിച്ചു ജീവിതം കൊടുത്ത്, ഇസ്ലാം എന്ന വിഷ കിണറ്റിൽ നിന്ന് രക്ഷിക്കാൻ
മുസ്ലിങ്ങളുടെ പ്രധാന പ്രശ്നം ചെറുപ്പം മുതലേ ഇസ്ലാം മതം മാത്രം ആണ് ശെരി, ബാക്കി എല്ലാം തെറ്റ്, ഇസ്ലാമിൽ വിശ്വസിക്കുന്നവർ മാത്രം ഇല്ലാത്ത സ്വർഗത്തുൽ പോകും,ഇസ്ലാം ഭയങ്കരം ആണ് എന്നൊക്കെ ചെറുപ്പം മുതലേ ഉസ്താദുമാരും,വീട്ടിൽ നിന്നും, അയ്യേ അവരോ എന്ന് അന്ന്യമതസ്ഥരെ കാര്യം വരുമ്പോൾ പറയുമ്പോൾ ചെറുപ്പത്തിലേ മതം എന്ന വിഷം ആണ് വളർച്ചയിൽ മനസ്സിലും പെരുമാറ്റത്തിലും വരുന്നത്,ഇസ്ലാം എന്ന മതം നിരോധിച്ചാൽ മാത്രമേ ഈ സമൂഹം നന്നാവൂ
Smt.Leela Menon has personally told me of this shared while on a stage related to Vanitharatnam award held at Trivandrum just before demise of Leela Menon. I believe Kalamandalam Kshemavathi also listened to this conversation. Leela Menon was close to Madhavikkutty and her words smelled of truth and real concern of a friend who could not be of help in times of need. I believe her. One of the many ways of satisfying ego..
@@abdulnazarthattath7221 doesn't change the truth though.. madhavikutty was the most famous person forced to love jihad.. culprit will get punishment by God. God will triump. Evil will fail its universal truth.
What's wrong with RSS. It is an organisation for the welfare of India. I know so many rss men. All of them are trustworthy and very loyal to our mothercountry. They're not after money or fame . Their only aim is to serve India. League was formed for safeguarding the interest of Muslims. . So muslim league is the terrorist party. Ok. So first ban league. Then speak about rss.
@@PradeepKumar-yp6ku മാധവിക്കുട്ടിയുടെ ഇസ്ലാം സ്വീകരണം:ആരോപകർ തെളിവ് ഹാജരാക്കട്ടെ. നോബൽ സമ്മാനത്തിന് വരെ പേര് നിർദ്ദേശിക്കപ്പെട്ട മലയാളക്കരയിലെ ലോക പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതും അതിനെ അവരുടെ മക്കൾ സന്തോഷത്തോടെ ഉൾക്കൊണ്ടതും മരണാനന്തര കർമങ്ങളിൽ അവരുടെ മക്കളും മലയാളക്കരയിലെ സാഹിത്യ, സാംസ്കാരിക പ്രമുഖരുൾപ്പെടെ പങ്കെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. കേരള ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. ഇത് ഇസ്ലാം വിരുദ്ധ ശക്തികളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അത് കൊണ്ട് തന്നെ അസഹ്യമായ അസൂയയും വെറുപ്പും കാരണം അന്ധത ബാധിച്ച ചില മലിന മനസ്സുകൾ അവരുടെ ഇസ്ലാം സ്വീകരണത്തെ സംബന്ധിച്ച് പല വ്യാജ കഥകളും മെനഞ്ഞുണ്ടാക്കി പ്രചരിപ്പിച്ച് വരുന്നു.മാധവിക്കുട്ടിയെ പ്രണയിച്ച് മുസ്ലിമാക്കാൻ സുഊദി അറേബ്യയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയെന്ന് പോലും ഇക്കൂട്ടർ പറഞ്ഞ് പരത്തുന്നു. കമലാ സുറയ്യ തുടർച്ചയായി ബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് അവരെ അപമാനിക്കാൻ ശ്രമിക്കുന്നു. ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന ഇത്തരം കള്ളക്കഥകൾ അതിരുകളില്ലാത്ത അസൂയയും വെറുപ്പും കാരണമായി സമനിലതെറ്റിയവരല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ? ഇതിനെല്ലാം അവലംബം നേരത്തെ കമലാ സുറയ്യയെ അപമാനിച്ചവർ അവലംബമാക്കിയ ലീലാമേനോൻ തന്നെ. സംഘ്പരിവാർ പത്രമായ ജന്മഭൂമിയുടെ പത്രാധിപയായിരുന്നു അവരെന്നത് തന്നെ അവരുടെ 'വിശ്വസ്ഥത' ബോധ്യമാകാൻ ധാരാളമാണല്ലോ. കമലാ സുറയ്യ തൻറെ ഇസ്ലാം സ്വീകരണത്തിന് കാരണമെന്തെന്ന് അനേക തവണ വ്യക്തമാക്കിയിട്ടുണ്ട്. അത് അനാവരണം ചെയ്യുന്ന രണ്ട് പുസ്തകവും അവർ രചിച്ചിട്ടുണ്ട്. ഒന്ന് 'യാ അല്ലാഹ്' എന്ന അതിമനോഹരമായ കവിതാ സമാഹാരമാണ്.മറ്റൊന്ന് "സസ്നേഹം" എന്ന ലഘുകൃതിയും. തന്നെ ഇസ്ലാമിലേക്ക് നയിച്ചത് എന്തെന്ന് "യാ അല്ലാഹുവി"ലും "സസ്നേഹത്തി"ലും സംശയരഹിതമായി ആർക്കും ബോധ്യമാവും വിധം കമലാ സുറയ്യ തന്നെ അനേക സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. മൂത്ത മകൻ എം.ഡി. നാലപ്പാട്ട് തൻറെ അമ്മയെ ഇസ്ലാമിലേക്ക് നയിച്ചതെന്തെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. കമലാ സുരയ്യ, മകൻ എം.ഡി. നാലപ്പാട്ട്, അഭിമുഖം നടത്തിയ എം.എൻ. കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവരെല്ലാം അവരെ ഇസ്ലാമിലേക്ക് നയിച്ചതെന്തെന്ന് വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം ഈ ലേഖകൻ തയ്യാറാക്കി, ഐ.പി.എച്ച്. പ്രസിദ്ധീകരിച്ച 'കമലാ സുറയ്യ സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിൽ വിശദമായിത്തന്നെ ഉദ്ധരിച്ചിട്ടുമുണ്ട്. അതിൽ ഒന്നെങ്കിലും നിഷേധിക്കാനോ അതിൽ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനോ പര്യാപ്തമായ ഒരു വാചകമെങ്കിലും കമലാ സുറയ്യ എവിടെയെങ്കിലും എഴുതിയതായി ഉദ്ധരിക്കാൻ അവരുടെ ഇസ്ലാം സ്വീകരണത്തെ സംബന്ധിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ വശമുണ്ടെങ്കിൽ അതവർ ഉദ്ധരിക്കട്ടെ. കമലാ സുറയ്യ ജീവിച്ചിരിക്കുമ്പോൾ ഒരക്ഷരം ഉരിയാടാതെ മരണപ്പെട്ട് വർഷങ്ങൾ പലത് പിന്നിട്ട ശേഷം മറുപടി പറയാൻ അവരില്ലെന്ന് ഉറപ്പുള്ളതിനാൽ നുണക്കഥകൾ പറഞ്ഞ് പരത്തുന്നവരെക്കാൾ നീചരും നികൃഷ്ടരുമായി ആരുണ്ട്! കമലാ സുറയ്യയെപ്പോലെ ലോകപ്രശസ്തയായ ഒരു മഹദ് വ്യക്തിയെ അപമാനിക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തോടും ചരിത്രത്തോടും ചെയ്യുന്ന പാതകം മാപ്പർഹിക്കുന്നില്ല . എസ്സ്.എം.കെ..✍️
സത്യം, ജിഹാദികൾക്ക് മുൻപിൽ കുനിഞ്ഞു നിൽക്കുന്ന അധികാരികൾ അവരെ സ്‌പോർട് ചെയ്യുന്നു, ജിഹാദ് ഇവിടെ ഇല്ലെന്ന് പറയുമ്പോൾ ഇരകൾ സമൂഹത്തിനു മുൻപിൽ സമൂഹത്തിൽ നിന്ന് പുറംതള്ളപ്പെട് ജീവിക്കുന്നു 😢
സ്വാതന്ത്രവും , സമാധാനവും,പെണ്ണിനെ ദേവി ആയി കാണുന്ന ഹിന്ദു മതത്തിൽ നിന്ന്, സ്ത്രീയെ അടിമയായി, പുരുഷന്റെ കൃഷി ഇടം ആയി, കറുപ്പിൽ മൂടിയ,സ്ത്രീ എന്നാൽ ഇസ്ലാമിൽ ഒരു വെപ്പട്ടി മാത്രം ആയി കാണുന്നു ഇസ്ലാമിൽ വന്നത് എന്തിനാ, അത് അവരുടെ ജീവിതം തന്നെ തകർത്തു,കുടുംബവും,സമൂഹ വും, നാട്ടുകാരും വെറുത്തു മരിച്ചു
കള്ള അപവാദങ്ങൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത്, വിടപറഞ്ഞു കാലങ്ങൾ കഴിഞ്ഞാലും ചില ശവം തീനികൾ അവരുടെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഈ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു. തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു....... "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)... ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣 ഇതിട്ട് ( പർദ്ദ) നടക്കുന്ന കാലത്തോളം വിവാദമുണ്ടാകും. ഇങ്ങനെയൊരോ വിഢിത്തങ്ങളൊക്കെ പറയും ആരെയോ കെട്ടാൻ പോകുകയാണുന്ന്............. " (മതം മാറിയെന്നരൊറ്റ കാരണത്താൽ ഏറെ സ്നേഹിച്ചവരൊക്കെ നിമിഷം കൊണ്ട് അവരെ തള്ളിപ്പറഞ്ഞു. അവർ വെറുക്കപ്പെട്ടവരും മനോനില തെറ്റിയവരുമാണെന്ന് വരെ വരുത്തി തീർത്തു. . പരിഹാസ്യങ്ങളും അസഭ്യങ്ങളും അവരിൽ കൊണ്ട്ചൊരിഞ്ഞു. അവർ മരിച്ച് കഴിഞ്ഞിട്ടും മതിയാകാതെ വെറുപ്പും വിദ്യേഷവും കൊണ്ട് നുരഞ്ഞു പൊന്തിയ മനസ്സുമായി ആ അമ്മയുടെ ബാക്കി വന്ന അസ്തികളും ജീർണ്ണതയും വാരി വലിച്ച് തിന്നാലെ തങ്ങളുടെ ശമനമടങ്ങുകയുള്ളൂ എന്നു പറഞ്ഞു വിറളിപൂണ്ട് ഓടി നടക്കുകയാണ് ചില പാഴ് ജന്മങ്ങൾ 😊ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8V1MQjPaxhM.html. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Jb_YBGxKW-c.html
Shri Shajan Scaria.... My personal salute to you... I regularly follow your videos and I trust them.... This video about this greatest lady writer of modern Indian literature is the best... it brought tears in my eyes... She was mostly despised by the public in her lifetime...... I am immensely grateful for clearing the tarnished image of this angel of letters... who knows how much she must have suffered.... 🙏🙏🙏
ഇസ്ലാം മതം സ്വീകരിക്കുന്നതിന് 27 വർഷം മുമ്പ് തന്നെ മാധവിക്കുട്ടി ഖുർആൻ പഠിക്കാൻ തുടങ്ങിയിരുന്നു എന്ന് അവരുടെ മകൻ പറയുന്നത് യൂട്യൂബിൽ ഉണ്ടല്ലോ... കഴിഞ്ഞ ആഴ്ച അമേരിക്കയിലെ മറ്റൊരു വലിയ ക്രിസ്ത്യൻ പുരോഹിതൻ കൂടി ഇസ്ലാം മതം സ്വീകരിച്ചല്ലോ...Yousuf Estes , Hilarion Heagy എന്ന് നെറ്റിൽ അടിച്ചു നോക്കൂ... ഇപ്പോൾ ഇളയ രാജയുടെ മകനും ഇസ്ലാം മതം സ്വീകരിച്ചല്ലോ...
സമദാനിക്ക് തെറ്റി മാധവികൂട്ടിക്കും തെറ്റി ഹൈന്ദവ വിശ്വസം ഒരു മാധവി കുട്ടിയുടെ കാലിന്റെ ഇടയില്‍ അല്ല അത് എത്ര തകര്‍ക്കാന്‍ നോക്കിയാലും മറ്റൊന്ന് ഉയർന്ന് വരും
@@thebobbysisters what about the casteism in Christianity and Islam ? Aren’t there denominations that think they are superior to others ? How often does a Syrian catholic marry a Latin catholic in Kerala? Don’t Christian families still track what was the caste of their ancestors? Casteism and racism exists in people’s mind. It is not part of any religion.
മാധവിക്കുട്ടിയുടെ ഇസ്ലാം സ്വീകരണം:ആരോപകർ തെളിവ് ഹാജരാക്കട്ടെ. നോബൽ സമ്മാനത്തിന് വരെ പേര് നിർദ്ദേശിക്കപ്പെട്ട മലയാളക്കരയിലെ ലോക പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതും അതിനെ അവരുടെ മക്കൾ സന്തോഷത്തോടെ ഉൾക്കൊണ്ടതും മരണാനന്തര കർമങ്ങളിൽ അവരുടെ മക്കളും മലയാളക്കരയിലെ സാഹിത്യ, സാംസ്കാരിക പ്രമുഖരുൾപ്പെടെ പങ്കെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. കേരള ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി അത് മാറുകയും ചെയ്തു. ഇത് ഇസ്ലാം വിരുദ്ധ ശക്തികളെ കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അത് കൊണ്ട് തന്നെ അസഹ്യമായ അസൂയയും വെറുപ്പും കാരണം അന്ധത ബാധിച്ച ചില മലിന മനസ്സുകൾ അവരുടെ ഇസ്ലാം സ്വീകരണത്തെ സംബന്ധിച്ച് പല വ്യാജ കഥകളും മെനഞ്ഞുണ്ടാക്കി പ്രചരിപ്പിച്ച് വരുന്നു.മാധവിക്കുട്ടിയെ പ്രണയിച്ച് മുസ്ലിമാക്കാൻ സുഊദി അറേബ്യയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയെന്ന് പോലും ഇക്കൂട്ടർ പറഞ്ഞ് പരത്തുന്നു. കമലാ സുറയ്യ തുടർച്ചയായി ബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് അവരെ അപമാനിക്കാൻ ശ്രമിക്കുന്നു. ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന ഇത്തരം കള്ളക്കഥകൾ അതിരുകളില്ലാത്ത അസൂയയും വെറുപ്പും കാരണമായി സമനിലതെറ്റിയവരല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ? ഇതിനെല്ലാം അവലംബം നേരത്തെ കമലാ സുറയ്യയെ അപമാനിച്ചവർ അവലംബമാക്കിയ ലീലാമേനോൻ തന്നെ. സംഘ്പരിവാർ പത്രമായ ജന്മഭൂമിയുടെ പത്രാധിപയായിരുന്നു അവരെന്നത് തന്നെ അവരുടെ 'വിശ്വസ്ഥത' ബോധ്യമാകാൻ ധാരാളമാണല്ലോ. കമലാ സുറയ്യ തൻറെ ഇസ്ലാം സ്വീകരണത്തിന് കാരണമെന്തെന്ന് അനേക തവണ വ്യക്തമാക്കിയിട്ടുണ്ട്. അത് അനാവരണം ചെയ്യുന്ന രണ്ട് പുസ്തകവും അവർ രചിച്ചിട്ടുണ്ട്. ഒന്ന് 'യാ അല്ലാഹ്' എന്ന അതിമനോഹരമായ കവിതാ സമാഹാരമാണ്.മറ്റൊന്ന് "സസ്നേഹം" എന്ന ലഘുകൃതിയും. തന്നെ ഇസ്ലാമിലേക്ക് നയിച്ചത് എന്തെന്ന് "യാ അല്ലാഹുവി"ലും "സസ്നേഹത്തി"ലും സംശയരഹിതമായി ആർക്കും ബോധ്യമാവും വിധം കമലാ സുറയ്യ തന്നെ അനേക സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. മൂത്ത മകൻ എം.ഡി. നാലപ്പാട്ട് തൻറെ അമ്മയെ ഇസ്ലാമിലേക്ക് നയിച്ചതെന്തെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. കമലാ സുരയ്യ, മകൻ എം.ഡി. നാലപ്പാട്ട്, അഭിമുഖം നടത്തിയ എം.എൻ. കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവരെല്ലാം അവരെ ഇസ്ലാമിലേക്ക് നയിച്ചതെന്തെന്ന് വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം ഈ ലേഖകൻ തയ്യാറാക്കി, ഐ.പി.എച്ച്. പ്രസിദ്ധീകരിച്ച 'കമലാ സുറയ്യ സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിൽ വിശദമായിത്തന്നെ ഉദ്ധരിച്ചിട്ടുമുണ്ട്. അതിൽ ഒന്നെങ്കിലും നിഷേധിക്കാനോ അതിൽ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനോ പര്യാപ്തമായ ഒരു വാചകമെങ്കിലും കമലാ സുറയ്യ എവിടെയെങ്കിലും എഴുതിയതായി ഉദ്ധരിക്കാൻ അവരുടെ ഇസ്ലാം സ്വീകരണത്തെ സംബന്ധിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ വശമുണ്ടെങ്കിൽ അതവർ ഉദ്ധരിക്കട്ടെ. കമലാ സുറയ്യ ജീവിച്ചിരിക്കുമ്പോൾ ഒരക്ഷരം ഉരിയാടാതെ മരണപ്പെട്ട് വർഷങ്ങൾ പലത് പിന്നിട്ട ശേഷം മറുപടി പറയാൻ അവരില്ലെന്ന് ഉറപ്പുള്ളതിനാൽ നുണക്കഥകൾ പറഞ്ഞ് പരത്തുന്നവരെക്കാൾ നീചരും നികൃഷ്ടരുമായി ആരുണ്ട്! കമലാ സുറയ്യയെപ്പോലെ ലോകപ്രശസ്തയായ ഒരു മഹദ് വ്യക്തിയെ അപമാനിക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തോടും ചരിത്രത്തോടും ചെയ്യുന്ന പാതകം മാപ്പർഹിക്കുന്നില്ല . എസ്സ്.എം.കെ..✍️
ഈ സത്യങ്ങൾ ലീലാ മേനോൻ ഞാൻ അമ്മയായി കണ്ടിരുന്ന അമ്മ ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറഞ്ഞ സത്യങ്ങൾ അതുപോലെ തന്നേ പറയുന്നു ഷാജൻ സാർ , സ്വന്തം മുഖം കണ്ണടിയിൽ നോക്കി സൗന്തര്യം ആസ്വദിക്കാൻ ശിരോ വസ് ത്രം മാറ്റി സ്വയം ലയിച്ച മാധവിക്കുട്ടി : അമ്മ മാധവിക്കുട്ടിയുടെ ഹൃദയം സൂക്ഷിപ്പുകാരി ആയിരുന്നു :
"ഉത്തരം" - മലയാളം പടം based on short story "No Motive" by Daphne du Maurier. പത്രപ്രവർത്തകനായ ബാലചന്ദ്രൻ സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ഭാര്യയും കവയിത്രിയുമായ സെലീനയുടെ ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു. ചെറുപ്പത്തിൽ സ്കൂളിൽ നിന്നു പോയ ഒരു ഉല്ലാസയാത്രയിൽ സെലീന അറിയാതെ മയക്കുമരുന്നിന്റെ മറവിൽ rape ചെയ്യപ്പെട്ടിരുന്നു. അതിലെ കുട്ടിയെ മരിച്ചു എന്നു പറഞ്ഞു മാറ്റിയിരുന്നു.. . . മാധവിക്കുട്ടിയുടെ ജീവിതത്തിലും ഇത്രക്ക് ഇല്ലെങ്കിലും ഇതിനു സമാന്തരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. മാധവിക്കുട്ടിയുടെ ജീവിതം മുഴുവൻ ഈ ദുഃഖം, ഈ വിഷാദം അവരെ പിന്തുടർന്നിരുന്നു. ആ വിഷാദം അവരുടെ മുഖത്ത് എല്ല ഫോട്ടോകളിലും നിഴലിച്ചു കാണാം. അവസാനകാലത്ത് നടന്നെതെല്ലാം ഈ വിഷാദത്തിന്റെ by-products മാത്രം. ചെറുപ്പകാലത്ത് നടന്ന ആ സംഭവത്തെകുറിച്ച് തന്റെ “മലയാളനാട്” വാരികയിൽ വന്ന ആത്മകഥയിൽ അവർ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആ ചാപ്റ്റർ സീരിയൽ ആയി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പത്മരാജൻ അത് കാണുകയും “ഇത് വേണോ ? ” എന്നു ചോദിച്ച് നീക്കം ചെയ്യുകയും ആണുണ്ടായതെന്നു എവിടെയൊ വായിച്ചത് ഓർക്കുന്നു!
അത് അത്ഭുതം ആയിട്ട് തോന്നില്ല കാരണം മിക്ക മുസ്ലിംകുടുംബത്തിലുള്ള സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ, അവർക്ക് പ്രതികരിക്കാനോ അനുസരിക്കാതിരിക്കാനോ സാധിക്കില്ല, അതെന്തുകൊണ്ട് എന്ന് നമുക്ക് അറിയില്ല, മറ്റുള്ള മതത്തിലുള്ള ഒരു സ്ത്രീയാണെങ്കിൽ ഇതുപോലെ വേറെ പെണ്ണിനെ വിളിച്ചു വീട്ടിൽകൊണ്ടുവന്നാൽ കെട്ടിയവന്റെ നടു ചവിട്ടി ഒടിച്ചേനെ , പക്ഷെ മുസ്ലിം സ്ത്രീകൾ എല്ലാം സഹിക്കും എന്തിന് എന്ന് അവർക്കുപോലും ഉത്തരമില്ല അതുതന്നെ കാര്യം
സാജൻ സക്കറിയയുടെ വർഗ്ഗീയധ്രുവീകരണശ്രമം ...ബഹു: mp അബ്ദുസ്സമദ് സമദാനി MP യുടെ നേരെ വീണ്ടും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ പാർട്ടിയും ചില വ്യക്തികളും പല തവണ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന ,എന്നാൽ ഒരു വസ്തുതയ്യമില്ലെന്ന് കണ്ട് മാധ്യമ ലോകവും പൊതുസമൂഹവും തള്ളിക്കളയുകയും ചെയ്ത ആരോപണങ്ങളുമായി മറുനാടൻ സാജൻൻറെ പുതിയരംഗ പ്രവേശം കേരളത്തിൻറെസുകൃതവും മലയാളത്തിൻ്റെ വശ്യവചസ്സുമായി [മലയാളത്തിൻ്റെ പ്രശസ്ത എഴുത്ത്കാരൻ എം.ടി.വാസുദേവൻനായർ സമദാനിയെ വശ്യവചസ്എന്ന് വിശേഷിപ്പിച്ചു]കേരളത്തിൻറെ അഭിമാനമായി തിളങ്ങി നിൽക്കുന്ന സമയത്ത് മുസ്ലിംലീഗ് നേതാവ് എന്ന കാരണത്താൽ മാത്രമാണ് അന്ന്ചില മാധ്യമങ്ങൾ രംഗത്തു വന്നത് കവിയത്രി കമലാ സുരയ്യ ജീവിച്ചിരുന്നകാലഘട്ടത്തിലാണ് ഈ കെട്ടുകഥകൾ പ്രചരിച്ചത് എന്നാൽ അവർതന്നെ കൃത്യവും വ്യക്തവുമായി അതിനുള് ളമറുപടിനൽകിയതോടുകൂടി ധ്രുവീകരണലക്ഷ്യത്തോടെകൂടി യുള്ളകെട്ടുകഥകളെല്ലാം അസ്ഥാനത്തായി മതം മാറ്റത്തെ കുറിച്ച് അവർക്കോ കുടുംബക്കാർക്കോ അറിയില്ലാത്ത കഥകളാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത് അതിനുള്ള മറുപടി 2007ൽ ഫെബ്രുവരി25ന്പുറത്തിറങ്ങിയ മാതൃഭൂമിയടക്കം പത്രമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് ശ്രദ്ദേയമായി സമദാനിഎനിക്ക് മകനെപ്പോലെ യാണെന്നും എൻ്റെയാൾ നല്ലപൊക്കമുള്ള,കൃഷ്ണനപ്പോലെ ഇരുണ്ടനിറത്തിലുള്ളയാളാണെന്നും അവർ പറയുകയുണ്ടായി ജീവിതത്തിൽ സ്വയംതീരുമാനമെടുക്കാൻകഴിവുള്ള അവർ മറ്റൊരാളുടെ സ്വാധിനത്താൽ മതം മാറി എന്നു പറയുന്നത് അവിശ്വസനീയവും അവരെ അധിക്ഷേപിക്കുന്നതിന് തുല്യു ആണെന്ന് അവരുടെ മകൻ മനു നാലപ്പാട്ട് ഒരു ലേഖനംതന്നെ എഴുതി[outlook magazine]ലീലാ മേനോൻ രാഷ്ട്രീയക്കാരാൽ സ്വാധീനിക്കപ്പെട്ടു എന്നതും പകൽ പോലെ സത്യം കമലാ സുരയ്യയുടെമതംമാറ്റത്തെ ക്കുറിച്ച് അവരുടെ കുടുംബവുമായിചില ചാനലുകൾ നടത്തിയ അഭിമുഖത്തിൽ മത മാറ്റത്തിനു പിന്നിൽ പുറമെനിന്നുള്ള സ്വാധിനമില്ലഎന്ന മീഡിയോകളും ഇന്നുംutube-ൽ ലഭ്യമാണ് എന്നിരിക്കെ മറുനാടൻ സാജൻ്റെ ഇത്തരംആരോപണങ്ങൾ പതിവ് പോലെ സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനും പ്രമുഖവ്യക്തികളെ അവഹേളിക്കുന്നതിനും ജനഹൃദയങ്ങളിൽ ധ്രുവീകരണംഉണ്ടാക്കാൻ മനപൂർവ്വം ലക്ഷ്യമിട്ടുള്ളതുമാണ്...തീർച്ച ഇത്തരം പ്രവർത്തികൾ സംസ്കാരശൂന്യവും ലജ്ജാകരവുമാണ് ഈ പ്രവണതകളെ നിയമം കൊണ്ട് നിയന്ത്രിക്കപ്പെടുകതന്നെ വേണം
Comments കണ്ടാൽ മലയാളികൾ എല്ലാം സദാചാരം പുലർത്തുന്നവർ . പക്ഷേ നിങ്ങളിൽ പലർക്കും നാളെ ഈ ഗതി വരില്ലായെന്നു ഉറപ്പുണ്ടോ ? തരം കിട്ടിയാൽ മാറുന്ന സദാചാരവാദികൾ മാത്രമേ ഉള്ളൂ. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല . നാണക്കേടാണ് സ്വയം നന്നാവുക . പിന്നെ ഒരു പുരുഷന്റെ സാമിപ്യം സ്ത്രീ ആഗ്രഹിച്ചാൽ കാമം തീർക്കാൻ ആണെന്ന് കരുതുന്നത് അങ്ങനെ ചിന്തിക്കുന്നവരുടെ മനസ്സ് അത്രക്കും വൃത്തികെട്ടതു കൊണ്ടാണ്. എന്നാൽ ഒന്നുകൂടി കാമം പാടില്ലാത്ത ഒന്നാണെങ്കിൽ ഞാനും നിങ്ങളും ഒന്നും ഉണ്ടാവുകയുമില്ല. സ്ത്രീയുടെ മനസ്സിലെ ചഞ്ചലത തന്റെ രചകളിലൂടെ തുറന്നു കാണിക്കാൻ ധൈര്യം കാട്ടിയ നല്ലൊരു എഴുത്തുകാരി അവരിലെ നന്മയെ അംഗീകരിക്കാൻ കഴിയുമെങ്കിൽ അംഗീകരിക്കുക. മരിച്ചവരെ വ്യക്തിഹത്യ നടത്തുന്ന മാധ്യമ ങളോടു പുച്ഛം മാത്രം
@@Joy-yc8bd അതുകൊണ്ടുതന്നെ മനസ്സിലായില്ലേ മാധവിക്കുട്ടി പോയത് അനാശാസ്യത്തിന് അല്ലെന്ന്.... ഭാര്യയും മക്കളുമുള്ള വീട്ടിൽ മറ്റൊരു സ്ത്രീ അനാശാസ്യത്തിന് പോകില്ലല്ലോ...
എത്രയും സൂക്ഷ്‌മതയോടെയും വൈദഗ്ധ്യത്തോടെയും ലക്‌ഷ്യം വെച്ചും ആസൂത്രണം ചെയ്തും നടത്തിയ ഓപ്പറേഷൻ. ഇപ്പോഴും ഭൂരിഭാഗം മലയാളികൾക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ല .
മാധവി കുട്ടി ഒരു മഹത് വ്യക്‌തിയും മഹതിയായ ഒരു എഴുതുകാരിയുമാണ് അവർ മതം മാറുന്നതിനു മുൻപ് അവർ ഇംഗ്ലീഷ് ഇൽ എഴുതിയ ഒരു പുസ്തകം ഞാൻ വായിച്ചു ഞാൻ കേന്ദ്ര govt ജോലി യിൽ കൽക്കട്ട യിൽ ആയിരിക്കുമ്പോഴായിരുന്നു അതു My Story എന്നായിരുന്നു അയ്‌ഹിന്റെ പേര് ഞാൻ പല അവർത്തി ആ പുസ്തകം വായിച്ചു. സാധാരണ ഞാൻ english പുസ്തകം വായിക്കുമ്പോൾ ഒരു dictionary യുടെ സഹായം തേടുന്നു മായിരുന്നു. English to english. എന്നാൽ വളരെ സരളമായി ഒരു vocabulary ബുദ്ധിമുട്ടി കൂടാതെ എനിക്ക് ആ പുസ്തകം വായിക്കാൻ കഴിഞ്ഞിരുന്നു. അതിനകത്തു നിന്ന് എനിക്ക് മനസിലായത് അത്ര സുഖകരമല്ലാത്ത ഒരു ദാമ്പ്തിയ ജീവിത മായിരുന്നു അവരുടേത് എന്നാണ് അതു ഒരു ആത്‍മകഥ ആയിരുന്നു. ഒത്തിരി ഒളികതെയും മറക്കാതെയും അവർ അഹ് എഴുതി. അവരുടെ ജീവിതത്തിൽ അവർക്കു പറ്റിയ വലിയ ഒരു അബദ്ധം സമദാനി ബന്ധവും മതം മാറലും ആയിരുന്നു. സമദാനി എന്നത് തേനിൽ പൊതിഞ്ഞ ഒരു ഒതളങ്ങ ആയിരുന്നു മതം മാറ്റവും സമദാനി ബന്ധവും അവരെ തീർത്തു കളഞ്ഞു. തേനിൽ പൊതിഞ്ഞ ആതളങ്ങാ കഴിച്ചു അവർ അല്മീയമായി മരിച്ചുപോയി. പിന്നീട് അയാൾ അവരെ ഒന്ന് തിരിഞ്ഞു ഒരു ഫോൺ ഇൽ വിളിക്കുകപോലും ചെയ്തില്ല അതു ഒരു കൊടും ചതിയുടെ കഥ.. ഇതെല്ലാം ഈവർഗങ്ങളുമായി ഈ രീതിയിൽ ബന്ധ പ്പെടുന്ന സ്ത്രീ ജനങ്ങൾക്കു ഒരു പാഠമായിരിക്കട്ടെ.... ....
സന്തോഷ് ജോർജ് കുളങ്ങര പ്രതികരിക്കില്ല.... കാരണം അദ്ദേഹം ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് തന്റെ ജനപിന്തുണ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല...
Most people forget celebrities are human and expect unrealistic expectations from notable personalities. Unfortunately, we see many people treating VIPs as if they have no emotions. Madhavi Kutty had feelings too. Thanks to her many superb literary contributions, Rest in Peace, Madhavikutty. You did your video presentation referencing very credible sources and circumstances. Good job, Santhosh Skariah. Mani Skaria, Ph.D.
കമലാദാസ്.... കണ്ണിൽ വരെ കാമം കത്തിജ്വലിച്ചതിന്റെ പരിണതഫലം... കാമപൂരണത്തിനു കഴിവില്ലാത്ത കണവൻ..... എന്തുകൊണ്ടോ എഴുത്തിനു,, ദൈവം കരുത്തു കൊടുത്തു.... അതോടൊപ്പം അടക്കാൻ കഴിയാത്ത ലൈംഗീക തൃഷ്ണയും..... തന്നിമിത്തം ഉണ്ടായ ഭ്രാന്ത് ആ പാവത്തെ അന്നും ഇന്നും എന്നും ഒരു പരിഹാസ പാത്രമാക്കുന്നു... എങ്കിലും അവർ വിളമ്പിയ "നെയ്യ് പായസ്സം"എല്ലാം രുചി ചോരാതെ നമുക്കു നുകരുക.... ഒപ്പം ഒരു വിഘടന വാദത്തിന്റെ സന്തതി മൂലമുണ്ടായ വിനകൾ നമുക്കു മറക്കാതിരിക്കുക...... ഒരു വിഘടന മതം എല്ലാം തന്നെ
ഇസ്ലാം മതത്തിലേക്ക് മറ്റു സമുദായത്തിലെ പ്രസിദ്ധരായ സാഹിത്യകാരികളോ , പാട്ടുകാരികളോ നടികളോ മതം മാറിവന്നിട്ടു, ഇസ്ലാം മതത്തിനെ വളർത്തേണ്ട സ്വന്തം ജാതിയോട് കൂറുകാണിച്ചോളു ഇസ്ലാം മതത്തിനെ നിങ്ങൾ മതം മാറി വന്നു വളർത്തേണ്ട അത് താനെ വളർന്നോളും
ഇത്രയും പ്രശസ്തയായ അവർ മക്കളും പേരക്കുട്ടികളേയും മറന്ന് പ്രായവും അവരുടെ സ്റ്റാറ്റസും മറന്ന് മതം മാറിയതിന് ഒരിക്കലും അനുകൂലിക്കാൻ പറ്റില്ല. ഏറ്റവും മോശമായ പ്രവർത്തിയാണ് അവർ ചെയ്തത് വെറും കാമത്തിന്റെ പേരിൽ . അവർ വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോഴെങ്കിലും തിരിച്ച് മതം മാറി ജീവിക്കേണ്ടിയിരുന്നു. ഇത്രയും വിദ്യാഭ്യാസവും പണവും പ്രശസ്തിയും ആഭിജാത്യുവും കഴിവുള്ളവർ ഇങ്ങിനെ ചെയ്തത് തെറ്റ് തന്നെയാണ്.
U are a great liar you never miss an opportunity to tarnish the image of ISLAM whenever u come across a like minded crook to substantiate ur lies. Time and again u r proving that u r a paid crisanghi
എന്ത് ശിക്ഷ അനുഭവിച്ചു. കൃഷ്ണൻ ഒരു പ്രവാചകൻ ആണെന്ന് അവർ തിരിച്ചറിഞ്ഞു. ആ വരണ്ട എഴുപത് വയസ്സിൽ lനനവ് പകർന്നു കേരളത്തിന്റെ ആ മഹാ കവിയുത്രിയെ പ്രസദമാക്കിയ സമദാ നിയോട് അവർക്കു സ്നേഹം മാത്രം
I also gone to meet her.Amma was also there.Given me orange juice. Balamaniamma was taking bath. Madhavichechy talked to me till Amma came to the living room.She asked me what is my wish and goal in my life.I told her that I want to train 1000 ladies to run Garment business.She was so happy.Hugged me and told Amma that"How brave she is".It was my wish to meet her.By God's grace I trained more ladies,now also giving training.
ഇത് ഇങ്ങനെ ഒക്കെയാണന്ന് എല്ലാവർക്കും അറിയാം.. കൗമാര ചാപല്യ മനസ്സുള്ളവർക്കുള്ള അനുഭവങ്ങൾ ഇതൊക്കെ തന്നെയാണ്. കുറെ കവിതകളും പാട്ടും പ്രസംഗവും, മിമിക്സും തട്ടിവിട്ടുന്ന എനിക്കും ഇത്തരം രീതിയിൽ പോകാൻ കഴിയും പക്ഷെ അവസരം ദുര്യപയോഗം ചെയ്യാറില്ല.
അവർ സ്വയം വരുത്തി വെച്ച അപമാനം അത് മറ്റുള്ളവർ എങ്ങനെ കണ്ടു എന്നൊക്കെ അവരുടെ മക്കൾ പോലും അറിഞ്ഞ mattu കാട്ടിയില്ല. തെറ്റു തിരുത്താൻ നോക്കിയപ്പോൾ ഭീഷണി ഉണ്ടായി എന്ന് എവിടെയോ വായിച്ചു. മതേതരം നീണാൾ വാഴട്ടെ
Maturity ഒട്ടും ഇല്ലാത്ത ഒരാളായി ആണ് പണ്ട് മുതലേ എനിക്ക് മാധവി കുട്ടി യെ തോന്നിയതു.... പ്രണയം.... Sex... ഒക്കെ സംസാരിക്കാൻ വലിയ ആവേശം ആയിരുന്നു അവർക്കു..... അന്നൊക്കെ ഞാൻ ഒരു ചെറിയ കുട്ടി ആയിരുന്നു, ആ എനിക്ക് പോലും തോന്നി എന്താ ഇവർ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു എന്ന്..... അപ്പൊ മുതലേ ഞാൻ അവരെ വെറുത്തു പോയി.... അവർ അവരുടെ മനസ്സിൽ താലോലിച്ചു കൊണ്ടു നടന്ന അവരുടെ ദൗർബല്യങ്ങൾ തന്നെ അവർക്ക് വിനയായി എന്ന് പറഞ്ഞാൽ മതിയല്ലോ..... മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം?? നമ്മൾ സമ്മതിക്കാതെ ഒരാൾക്കും നമ്മളെ ചീത്തയാക്കാൻ പറ്റില്ലല്ലോ....
ഷാജൻ സ്കരിയ , ഇതുപോലുള്ള സത്യസന്ധമായ വാർത്തകൾ നൽകുന്ന താങ്കളും മറുനാടൻ മലയാളി എന്ന പത്രവും കേരളത്തിന്റെ അഭിമാനമാണ്... ലവ് ജിഹാദ് എന്നത് ഒരു യാഥാർഥ്യമാണ്.നല്ല വ്യക്തിത്വങ്ങൾ ഉള്ള സ്ത്രീയും പുരുഷനും ഒരിക്കലും ആ ട്രാപ്പിൽ വീഴില്ല.... "എന്റെ കഥ "എന്ന ആത്മകഥ യിൽ അവർ ആരാണ് എന്നു സ്വയം സമ്മതിച്ചിട്ടുണ്ട്. സ്വന്തം ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ മറ്റൊരാളുമായി ലൈംഗിക ബന്ധം പുലർത്താൻ മടിച്ചിട്ടില്ലാത്ത ഒരു അസ്സാധാരണ "prathibha"ആണ് ആ സ്ത്രീ. സെക്സ്നും തന്റെ ശാരീരിക സുഖങ്ങൾക്കും അമിതമായ താല്പര്യം കൗമാരം മുതൽ കാണിച്ചിട്ടഉള്ള ഒരു " കുട്ടി " ആണവർ. "അവരുടെ "നീർ മാതളം പൂത്ത കാലം "ഓർമയിലേക്ക് വരുന്നു. ഒരു അനുഗ്രഹീത സാഹിത്യകാരി ആയിരുന്നെങ്കിലും, അര വട്ടും മുക്കാൽ കിറുക്കും ഉണ്ടായിരുന്നു അവർക്ക്!!!അതാണല്ലോ അവരെക്കൊണ്ട് ഈ കൊപ്രായങ്ങളൊക്കെ ചെയ്യിച്ചത്... ഒറ്റ വാക്കിൽ പറഞ്ഞാൽ അവർ ആള് "ശരിയല്ലായിരുന്നു " എന്നതാണ് യാഥാർഥ്യം! അപ്പോൾ ജിഹാദികൾക്ക് പണിയും എളുപ്പമായി.!! ആരാണ് ജിഹാദികൾ? ഇവരെ തെറ്റിദ്ധരിപ്പിച്ചു ചതിച്ചു കെണിയിൽ വീഴ്ത്തി" കാര്യം സാധിച്ചെടുത്ത " സാക്ഷാൽ സമാദാനിമാരും! നാം ഓരോരുത്തരും ആണ് സ്വയം സൂക്ഷിക്കേണ്ടത്!.
When I was young, I used to read her books and articles in Illustrated Weekly. In youth, she was a revolutionary who experimented with everything. I am afraid, she learned nothing except hatred towards the system she was in. The final experiment was an irreversible disaster. We discuss her life because there are others who think in their prime that everything is to be experimented and experienced but end up having achieved nothing despite giving everything. Literature is not life, Life is literature.
മുസ്ലിങ്ങളുടെ പ്രധാന പ്രശ്നം ചെറുപ്പം മുതലേ ഇസ്ലാം മതം മാത്രം ആണ് ശെരി, ബാക്കി എല്ലാം തെറ്റ്, ഇസ്ലാമിൽ വിശ്വസിക്കുന്നവർ മാത്രം ഇല്ലാത്ത സ്വർഗത്തുൽ പോകും,ഇസ്ലാം ഭയങ്കരം ആണ് എന്നൊക്കെ ചെറുപ്പം മുതലേ ഉസ്താദുമാരും,വീട്ടിൽ നിന്നും, അയ്യേ അവരോ എന്ന് അന്ന്യമതസ്ഥരെ കാര്യം വരുമ്പോൾ പറയുമ്പോൾ ചെറുപ്പത്തിലേ മതം എന്ന വിഷം ആണ് വളർച്ചയിൽ മനസ്സിലും പെരുമാറ്റത്തിലും വരുന്നത്,ഇസ്ലാം എന്ന മതം നിരോധിച്ചാൽ മാത്രമേ ഈ സമൂഹം നന്നാവൂ
സുരേഷ് ; എന്ത് ശിക്ഷയാണാവോ കൊടുത്തത്, ശവം കത്തിച്ചില്ല. അടക്കം ചെയ്തു നിങളുടെ ആചാരത്തെ എൻ്റെ വാടകവീട്ടിൽ താമസിക്കുന്ന ശാരദ ടീച്ചർ ഇന്നും എതിർക്കുന്നു,(അവർ പറയുന്നു) നിങളുടെ കൂട്ടത്തിലുള്ളവർ മരിച്ചവരൊടുള്ള respect , അതിനെ ഏറ്റവും വൃത്തിയായിട്ടുള്ള അടക്കം.എന്നെയും അങ്ങനെചെയ്യണം എന്നാണ് പറഞ്ഞത് അപ്പോൾ ഞാൻ ആ അമ്മയോട് പറഞ്ഞൂ,നിങൾ നിങ്ങളുടേ ആചാരങ്ങളിൽ മുറുകെ പിടിക്കുക, ആരെന്ത്പറഞ്ഞാലും നിങ്ങള്ക് നിങ്ങളുടേ മതം, എല്ലാമതവുംനന്മ യുള്ളതാണ് എന്നിട്ടും താങ്കളെ പോലെയുള്ളവർ തെറ്റിദ്ധാരണ പരത്തുന്നു
വർണ്ണന കേട്ടപ്പോൾ ശരിക്കും ഒരു സിനിമ കഥ കേൾക്കുന്ന പോലെ ഉണ്ട്. Respect everyone, trust no one..my superior Officer told me once. True. I follow that advice always
പ്രണയത്തിനുള്ളിലെ ചതി തിരിച്ചറിയാൻ ആർക്കും കഴിയില്ല. പലരും ഇന്ന് സമൂഹത്തിൽ ഈ അവസ്ഥയിലൂടെ പോകുന്ന സ്ത്രീകളെ പറയാറില്ലേ, "സ്ത്രീകൾ ആലോചിക്കുന്നില്ല, ചിന്ദിക്കുന്നില്ല എന്നൊക്കെ ". ഒരിക്കലും ഈ ഒരു ചതി മനസ്സിലാക്കാൻ ഒരാൾക്കും കഴിയില്ല എന്നതാണ് വാസ്തവം. മനസ്സിലാക്കുമ്പോളേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാവും 🙏
ഈ കൊടും ചതിയെപ്പറ്റി പലർക്കുമറിയാം പലരും അത് പറയാതെ പറഞ്ഞിട്ടുണ്ട് യഥാർത്ഥ പ്രണയത്തിൽ മതമില്ല എന്നാൽ ഇസ്ലാമിലെ പ്രണയത്തിൽ മതം മാത്രമേയുള്ളു മതത്തിനായി മാത്രമാണ് അവർ പ്രണയിച്ചു ചതിക്കുന്നത്. പ്രണയം നിർവ്യാജമെങ്കിൽ മതം മാറണം എന്ന ആവശ്യം ഒരിക്കലും ഉണ്ടാവില്ല അങ്ങനെ സ്വന്തം മതം നിലനിർത്തി പ്രണയിച്ചു ജീവിക്കുന്ന അനേകം പേരെ നമുക്ക് സമൂഹത്തിൽ കാണാവുന്നതുമാണ് മറുള്ളവയെ ലൗ ജിഹാദ് എന്നു വിളിക്കാം😎
വളരെ വിഷമം തോന്നുന്ന ഒന്നാണ് അവരുടെ അവസാന കുറേ വർഷങ്ങൾ...ഒരു വായനക്കാരി എന്ന നിലയിൽ അതെന്നെ ഏറെ വിഷമിപ്പിച്ചു. എങ്കിലും ഇന്നും അവരുടെ ശരികളോടൊപ്പം നിൽക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. 🙏. ഒരു പോസ്റ്റ്മോർട്ടത്തിന് ഞാനില്ല.
ജനങ്ങൾ സ്നേഹിച്ചിരുന്ന കവയത്രി, പണ്ടടെ കുറച്ചു വീക്കായിരുന്നു എന്ന് ദാസേട്ടൻ പറഞ്ഞു,, ഞങ്ങൾ കേട്ടുകൊണ്ടടിരുന്നവർ അത് വിശ്വസിച്ചിരുന്നില്ല, രണ്ടടണ്ണം വീശിയപ്പോൾ പറഞ്ഞതാണ് എന്ന് വിചാരിച്ചു, പിൽക്കാലത്തു അത് സത്യമാണന്നു മനസിലായി
Because each of our souls, soul-bodies, soul-entities, are so precious (full of misery) - learn to act (try - think - desire) according to Me alone All things are possible There is nothing (nobody) that the truth cannot do.
ഇന്ത്യ ഒന്നടങ്കം ചർച്ച ചെയ്യപ്പേടണ്ടതും, തക്കതായ നടപടികൾ സ്വീകരിക്കേണ്ടതുമായ വിഷയമായിരുന്നു. പക്ഷെ, ... അന്നേ തോന്നിയ സന്ദേഹം ഒരു കവിതയ്ക്കു തന്നെ നിദാനമായി. . അത് ഞാനിവിടെ കുറിക്കുന്നു. ചന്ദനമരങ്ങൾ -------------------------- ചന്ദനമരങ്ങളെ പ്രണയിക്കയാലോ ചന്ദനക്കൊള്ളിയിലെരിഞ്ഞില്ല നീ, നീർമാതളങ്ങളെ കാമിക്കയാലോ നീരിലും പൂവിലുമലിഞ്ഞില്ല നീ. മൺകുടമുടച്ചുനീർ തൊട്ടു നുകരാതെ മൺകുടത്തിൽ ചിതാഭസ്മമായ്ത്തീരാതെ വാക്കുകൾ വാടാതെ പൂവിട്ടു നിൽക്കുന്ന വാകമരച്ചോട്ടിലന്തിയുറങ്ങി നീ. നാലുകെട്ടിലും കാവിലും തൊടിയിലും നാലാപ്പാടു വീശിയ നന്മണിക്കാറ്റിലും നീയറിഞ്ഞ ഗൃഹാതുരത്വത്തിന്റെ നിത്യസ്മരണകളെത്രയോയെത്രയോ..? നിന്റെ തൂലികത്തുമ്പു വിടർത്തിയ കല്പനാസൂന വനികാ സുഗന്ധിക ഗന്ധവാഹകനേന്തിയകന്നെത്ര ആഴികൾ താണ്ടി നീളെപ്പരന്നതും. നിന്നിലെ നിന്നെ നീ വരച്ചിട്ടതാം നിന്റെ കഥയിലെ ചിത്രങ്ങളിലൂടെ സർഗ്ഗ കൈരളി വാതായനം തുറന്നെത്ര ദൂരേയ്ക്കുയർന്നു പറന്നു നീ. എത്രയമ്പുകൾ നിൻ നേർക്കണഞ്ഞതും, എത്ര മുള്ളുകൾ വീഥിയിൽ വീണതും, അത്ര വേഗം നിൻ സാഹിതീസായകം എത്ര ചിത്തത്തിലാണ്ടു തറഞ്ഞതും. കൃഷ്ണനെക്കൂട്ടു ചേർത്തു നീയെത്രയോ കൃഷ്ണലീലാ തരംഗിണികൾ തീർത്തു, പ്രണയ സങ്കല്പ ഗീതാലയങ്ങളിൽ രതി വിലാസിത രചനാ ചതുരയായ് . ഏതനശ്വര പ്രണയം വരിക്കുവാനാ- യിരുന്നു നിൻ ഭൂതകാലത്തിന്റെ നിത്യ ദീപ്ത സ്മരണയിൽ പൂവിട്ട മാതളപ്പൂക്കൾ ദൂരെയെറിഞ്ഞു നീ. പോയതേതു മണലാരണ്യ വീഥിയിൽ പാകമാകാത്ത വേഷം ധരിച്ചു നീ സർഗ്ഗ ചേതനാ സൗന്ദര്യ ശ്രീ മുഖം പർദ്ദ കൊണ്ടു മറയ്ക്കുന്ന ഭൂമിയിൽ .. എങ്കിലും .... ആമീ, നീയൊന്നു ചൊല്ലുമോ, എന്തു നേടിയി... വേഷപ്പകർച്ചയിൽ .! ------------------------------------------
Let the soul rest in peace. Leave it. Of course our mind can bring the past to present. Keep it in your mind. Respect each one and remember the proverb to err is human. God bless 💖❤️❤️.
മലയാളത്തിലെ ഒരു നല്ല സാഹിത്യകാരി കു ജീവിതത്തിൽ നേരിട്ട ദുരദം. മിന്നുന്നതെല്ലാം പൊന്നല്ല എന്നു അവർ മനസ്സിലാക്കണം ആയിരുന്നു. ഇതിന്റെ പിറകിൽ ഹിഡൻ അജണ്ട ഉണ്ടോ എന്നു അനേക്ഷിക്കണം.
Magee simon some years back there was a fortnightly magaciane called malayaalanaadee in that this women was writing an article called entte kada as her own life story in that in a chapter while she was in calcatta she went to the room of a friend , a foreigner they consumed abandant hot drinks later her saree azenje pooyee a stree qe boodam vannapel aa vedeesee avaree saare udeppe chhettun ddayerunnu (ettrayum ee viedeo eel kaanunna kaalattum etra sundareyum sex yum aaya avr aa cheruppattel ketteyoon madav das ulĺappol oru saaeppenttee mureyel pooyee kalleu kudeche boodam ellatee saare azenje pooee avedee kedanna ppol onnum nadannettu ddakella allee saaeppenee indian pennu gallee valeya estta maanenne keettettndde daaraalam ( chatte choodaaye kedannappol saaeppum nalla appam chutte ttun daakellae samadaa neeyee kuttam parayandda ayaalum chuddae kkedanna madave kutte chatteyl kurach appm chuttù aa wayassu kaalathum 2, 3 devsam eheruppa kkara naaya sama daane yee pede chhe keda tte engel entte horse power aaye reqm aa 60, 70 vayase kaalattum appol cheruppa kaakattee calcutta yeel saayeppe nnttee mureyel kallu kudeche saaree azenge boodam ellatee kedannappol onnum saayeppe cheyete ttundaa kellee avaree pukzttee ezutunna ee songekal ee verum sangekal aa stree oru muzutta nymphomaaniac allee samaddaane aa chance uteilize cheytoo nannaette aa avasara ttene verndee ayal kavetayum pala veela kalum kaanechu samadaanee avrudee veettel vannalla kalaa pare paa dekal nadatteyatee avrrude veshappe teerkkan samaddaneyode veettel vesappe (entte vesappanenne manassi laayallo) pooyatee atum samadaaneydee wife avedee ollappol ee vedakke a faareyayee kandappo maaneyata undengel tereche poorandee aa stree ettra nenj urukeettun daakum samadaaneq kaasu modakkande orù kalee vettam nadannu avrkke kaasee kodakkandee oree nalla chullan gigolla yum kettee ee streeudee enntte kada vanna malayaala naade vaareka eppozum entte kayell biand cheytetee ereppund original nengal ketteyoonee kootte vannal kaanechu taraam etryu maaneya allatta (marechatu konde sateyam parayandee) evaree vesudda aakkan sangekal kkee entte aavvesamaanee samadaanee chatte chooddakkee nannayee appam chootoo appattenum chatteqm samadaaneqm prassanamella sadaacharakkr kkane chorechal enttengelum kanddal chentte kkatee commend edunna oochalettaram majee saimanee poollee allatta mandan maar aa malayallanaadel maadavekketteyodee photokal aa kaalatte onddee madubaala yeekkal sundarree very very cute look
ഞാനിതൊരിക്കൽ എഴുതിയതാണ് എവിടെനിന്നുവന്ന ഒരു ദുർബല നിമിഷത്തിൽ പ്രണയിനിയായി. ആദ്യസംഗമത്തിൽ അനുരാഗവശ്യയായി നമ്മളൊന്നിലേക്ക് ആഴ്ന്നിറങ്ങി വേദനകൊണ്ട് പുളയുമ്പോഴും എന്നിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു അയ്യാൾ ഞാൻ അവശയായി നിലാരംഭിയുമായി അപ്പോഴേക്കും എന്റെ മതം സ്വന്തക്കാർ അടുപ്പക്കാർ എല്ലാം അകലാൻ തുടങ്ങി ഞാൻ നിങ്ങളുടെ സ്ഥാനത്തിരുന്നു ഓർത്തതായിരുന്നു മാപ്പ് മാധവിക്കുട്ടി മാപ്പ് 🙏
മാധവിക്കുട്ടിയുടെ മക്കൾ മഹാ ഭീരുക്കളാണ്. മാധവിക്കുട്ടി വഞ്ചന തിരിച്ചറിഞ്ഞ് മുസ്ലിം മതം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ മക്കൾ പേടിച്ചു വിലക്കി. മുസ്ലിംങ്ങൾ അവരെയും മക്കളേയും കൊല്ലുമെന്ന് ഭീരുക്കളായ മക്കൾക്ക് ഭീഷണി.
അവർ തിരികെ ഹിന്ദുമതം സ്വീകരിക്കുവാൻ ആഗ്രഹിച്ചു. മക്കൾ വിലക്കിയതാണെന്ന് കേൾക്കുന്നു 'മക്കൾക്ക് ജീവനാണ് വലുത് എന്ന് പറഞ്ഞതായി മുസ്ലീം ആയ സാഹിത്യകാരൻ പറഞ്ഞിട്ടുണ്ടല്ലോ
Well done Marunaadan once again. A channel with spine and I respect for you that. If there is any truth in this, it should come out. If this is true, I sympathise with Madavukutty for falling victim to the crooked plan.
മറുപടി പറയാൻ അവരില്ലാത്തത് കൊണ്ട് ഏത് മഞ്ഞപ്പത്രക്കാരനും എന്തും പറയാം അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അധിക്ഷേപിച്ച് വർഗ്ഗീയ വാദികൾക്ക് എന്ത് ചെറ്റത്തരവും പറഞ്ഞ് ആത്മരതി അടയാം.