കുറച്ച് അന്ധന്‍മാർ ആനയെ കണ്ടു. കാല് തപ്പിയവൻ പറഞ്ഞു ആന ഉരലു പോലെ ചെവി തപ്പിയവൻ പറഞ്ഞു ആന മുറം പോലെ തുമ്പിക്കൈ യിൽ പിടുത്തം കിട്ടിയവൻ പറഞ്ഞു ആന ഉലക്ക പോലെ ഈ ഗതികേടിലാണ് ഇന്ന് ശാസ്ത്രം പോക്കറ്റിൽ ഇട്ട് ബുദ്ധിയും വിവേകവും കാമിതാക്ക് പണയം വെച്ച് വിവരക്കേട് അലങ്കാര മാക്കി ആസ്വദിക്കുന്ന എന്നിട്ട് യുക്തിവാദി എന്ന് നടിക്കുന്ന ചില അന്ധമാൻ മതത്തെ തപ്പിയത്.ചിലര്‍ക്ക് മതം തട്ടം ആണ്. ചിലർക്ക് പർദ്ദ യാണ്. ചിലർക്ക് അപായയാണ്. ചിലർക്ക് അറബി പദങ്ങളാണ്. ചിലർക്ക് താലിയും മാലയും മോതിരവും ആണ്. ചിലർക്ക് നൊന്തുപെറ്റ മാതാവിനോടുള്ള കടപ്പാടുകളാണ്. വേറെ ചിലർക്ക് ഹൂറി കളാണ്. ഇത് പറയുന്ന വന്റെ അടുത്ത് ഒരു ഹൂറി യോ പർദ്ദ യില്ലാത്തവളോ അഥവാ അകപ്പെട്ടുപോയാൽ അപ്പോ കാണാം അവന്‍റെ സ്ത്രീ സുരക്ഷ യും സ്ത്രീ സ്വാതന്ത്ര്യവും ഉണർന്ന് ഊഞ്ഞാൽ ആടുന്നത്. പിന്നത്തെ ജീവിതം മത രഹിത ഗോതമ്പുണ്ടാ ജീവിതം ആകും. അത് കൊണ്ട് ആ അപകടം വരാതിരിക്കാൻ തന്റെ സ്വാതന്ത്ര്യത്തിന്റെയും പന്ചേന്ദിയങ്ങളുടെയും മേലെ ഒരു കടിഞ്ഞാണും നിയന്ത്രണവും സ്വയം ശീലിക്കുവാനുള്ള അഥവാ തനിക്ക് തന്നെ സ്വയം നിയന്ത്രി ക്കുവാനുള്ള ഒരു മാനസിക കരുത്ത് നേടുക.അതിനെ മതം എന്നോ ശാസ്ത്രം എന്നോ പ്രകൃതി എന്നോ എന്തും വിളിച്ചോ. അഷ്റഫ് കരൂപ്പടന്ന.