കടൽ തീരത്ത് ഏകനായി നടന്നു പോകുന്ന വെള്ളായി യപ്പന്റെ രൂപം മാതൃഭൂമി ആഴ്ച്ച പ്പതിപ്പിൽ വന്നത് ഞാൻ ഇന്നും ഓർക്കുന്നു ( വരച്ചത് എ. എസ് ആണെന്ന് തോന്നുന്നു. ഓർമയില്ല. ആ കഥ പ്രസിദ്ധീച്ചിട്ട് ആണ്ടുകളേ റേയായല്ലോ ). ഏകനായി നടന്നു നീങ്ങുന്ന വെള്ളായി യപ്പന്റെ രൂപം ഒരു വിങ്ങലായി മനസ്സിൽ തങ്ങി നിൽക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥ കളിലൊന്നായി "കടൽത്തീരത്ത് " സഹൃദയ മനസ്സുകളിൽ തങ്ങി നിൽക്കും സംശയമില്ല. അര നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ആ കഥ പൊടി തട്ടിയെടുത്തു പ്രേക്ഷകസമക്ഷം പുനർവായന നടത്തിയ സ :സ്വ രാജിന് അഭിവാദ്യങ്ങൾ
സ്വന്തം ആഹാരത്തിനുള്ള വക കണ്ടെത്താൻ പോലും തൊഴിലെടുക്കാൻ മനസ്സോ പ്രാപ്തിയോ ഇല്ലാത്തവരാണ് മറ്റുള്ളവരെ പ്രസംഗിച്ചു് ഉദ്ധരിക്കുന്നത്. അത് കേൾക്കാനും കുറേ ജനങ്ങൾ. ഇതാണ് പുരോഗമനം. അദ്ധ്വാനത്തിനാണ് മറ്റെന്തിനേക്കാൾ ഏറെ മൂല്യം എന്ന് പഠിപ്പിക്കുന്ന മാർക്സിയൻ ധനതത്വ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിക്കുന്ന കൂട്ടരാണ് വിപ്ലവ വയറ്റ് പാട്ടുകാർ. എന്താലേ....
പണ്ടുള്ളവർ പ്രസംഗിച്ചത് കൊണ്ടും പ്രസംഗത്തിലൂടെ ആളുകളെക്കൊണ്ട് ഒന്നിപ്പിച്ചു പോരടിച്ചത് കൊണ്ടും ഒക്കെയാണ് ഇങ്ങനെയൊക്കെ കമന്റ് ഇടാൻ പോലും നിനക്കൊക്കെ സ്വാതന്ത്ര്യം കിട്ടിയത്...
സ. സ്വരാജിൻ്റെ അറിവിൻ്റെ ആഴങ്ങളിലേയ്ക്കും പരപ്പിലേയ്ക്കും താങ്കൾക്കൊന്നും എത്താൻ പോലും കഴിയില്ല. സ്വയം വിഡ്ഢിയാവാതിരിയ്ക്കുകയായിരിയ്ക്കും ഉചിതം. ഉളുപ്പ് എന്നെഴുതി ആത്മസംതൃപ്തിയടയാമെന്നു മാത്രം.
സ്വരാജിന്റെ പ്രസംഗങ്ങള്‍ കേട്ടാല്‍ മനസിലാകും പരന്ന വായനയുള്ളയാളാണെന്ന്. അദ്ദേഹം എഴുതിയ 'പൂക്കളുടെ പുസ്തകം' വായിച്ചാല്‍ അദ്ദേഹത്തിന്റെ നിരീക്ഷണപാടവവും എഴുതാനുള്ള കഴിവും ബോധ്യപ്പെടും.
ബലരാമൻ / ശബരീനാഥ് / എന്നീ അരഡസൻ വാഴകൾ ചീഞ്ഞു നാറുന്ന രാഷ്ട്രീയ ഭൂമികയിൽ ഇന്നും എന്നും തലയുയർത്തി നിൽക്കുന്ന സ്വരാജിനെ വിമർശിക്കാൻ നീയൊന്നും വളർന്നിട്ടില്ല മൂരികളേ 🤣