ഹിന്ദുമതത്തിൻ്റെ കഴിവില്ലായ്മയുടെ ദുരന്തമാണ് പുഷ്പൻ. സമൂഹത്തിലെ താഴ്ന്ന നിലവാരത്തിലുള്ള ആളുകളുടെ വേദന കൈകാര്യം ചെയ്യുന്നതിൽ ഹിന്ദുമതം പരാജയപ്പെട്ടു. കമ്മ്യൂണിസം പാവപ്പെട്ട ഹിന്ദുക്കളുടെ രോഷമാണ് .ഇസ്ലാമിൻ്റെ അധിനിവേശത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഹിന്ദുമതം പരാജയപ്പെട്ടു .നോക്കൂ , പാസ്റ്റർമാർ അവൻ്റെ മാഡത്തിൽ ഇസ്ലാമിനെ അടിക്കുന്നു . ഹിന്ദുക്കൾക്ക് ഇസ്‌ലാമുമായി ഇത്തരമൊരു സംവാദം നടത്താൻ കഴിയുമോ? ഇല്ല ഇപ്പോൾ നിഗമനം ക്രിസ്തുമതമാണ് നമ്മൾ കാത്തിരിക്കുന്ന നായകൻ.
Iam hearing about this great leader Pushppan first time, moved my heart iam wept hearing this beautiful song, this song is not enough for our leader I pray for him to recover from his I'll health.
പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ? ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന പുഷ്പന്‍ അവധിക്ക് എത്തിയപ്പോഴാണ് കൂത്തുപറമ്പില്‍ എംവിആറിനെ തടയാന്‍ പ്രവര്‍ത്തകര്‍ പോകുന്ന കാര്യമറിഞ്ഞത്. പാർട്ടിവിട്ട് കോൺഗ്രസ്സ് മുന്നണിയോടൊപ്പം ചേർന്ന എംവിആറിനെ വര്‍ഗശത്രുവായി പ്രഖ്യാപിച്ച് വേട്ടയാടുന്ന കാലം. സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവന്‍ കൂത്തുപറമ്പില്‍ ഒരു സഹകരണ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മന്ത്രിയെ തടയാനെത്തിയരുടെ കൂട്ടത്തിലേക്ക് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനൊന്നുമല്ലാത്ത പുഷ്പന്‍ കാര്യഗൗരവമറിയാതെ സുഹൃത്തുക്കളോടൊപ്പം കൂത്തുപറമ്പിലേക്ക് പോയി. തോക്കിനെ ഭയപ്പെടേണ്ടതില്ലായെന്നും തോക്കിൻ കുഴലിലൂടെ വെടിപ്പുക മാത്രമേ ഉണ്ടാവൂ എന്നും പാവങ്ങളോട് പറഞ്ഞു പറ്റിച്ച് നേതാക്കൾ മുങ്ങി. മന്ത്രിയെ തടയല്‍ അക്രമാസക്തമായി, വെടിവെയ്പ്പായി. 1994 നവംബര്‍ 25 നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഭയന്ന് തിരിഞ്ഞോടിയ പുഷ്പന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്. നട്ടെല്ലിന് വെടിയേറ്റ പുഷ്പന്‍ സംഭവസ്ഥലത്ത് തന്നെ വീണു. അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ പുഷ്പന് ജീവന്‍ തിരികെ കിട്ടി. അനശ്വരനായ പോരാളിയെന്നും ജീവിക്കുന്ന രക്തസാക്ഷിയെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന തലശ്ശേരി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ വെടിവെയ്പ്പ് നടന്ന് ഇന്നേയ്ക്ക് 24 വര്‍ഷം കഴിഞ്ഞിട്ടും ജീവച്ഛവമാണ്. അന്നു മുതല്‍ കിടക്കയിലാണ്. 24 വര്‍ഷമായിട്ടും സിപിഎമ്മുകാരനല്ലാത്ത ആരെയും പുഷ്പന്റെ വീട്ടിലേക്ക് കടക്കാന്‍ അനുവദിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ബാലികേറാമലയാണ് പുഷ്പന്റെ വീട്. സിപിഎം നേതാക്കളും മന്ത്രിമാരും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും പ്രമുഖരും പുഷ്പനെ സന്ദര്‍ശിക്കുമ്പോള്‍ പാര്‍ട്ടി പത്രത്തിന്റെ ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും മാത്രമാണ് കൂടെയുണ്ടാവുക. എംവിആര്‍ എന്ന രാഷ്ട്രീയ ശത്രുവിനെ ഉന്‍മൂലനം ചെയ്യാന്‍ നേതൃത്വം ആസൂത്രണം ചെയ്ത സമരാഭാസത്തിന്റെ ഇരയായിരുന്നു താനെന്ന് പുഷ്പന് ഇപ്പോഴുമറിയില്ല. ഇതുവരെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടികളില്‍ എംവിആറിനെയും സ്വാശ്രയനയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പരിപാടികള്‍. എന്നാല്‍, എന്തിനെയൊക്കെയാണോ എതിര്‍ത്തിരുന്നത് ഇന്നതിന്റെയെല്ലാം വക്താക്കളായി സിപിഎം നേതൃത്വം മാറി. പക്ഷെ ഈ മാറ്റം പുഷ്പന്‍ മാത്രമറിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം ചെയ്ത എം.വി. ജയരാജന്‍ അതേ സ്ഥാപനത്തിന്റെ ചെയര്‍മാനായതും എംവിആര്‍ എന്ന വര്‍ഗശത്രുവിനെ സിപിഎം നേതൃത്വം ഏറ്റെടുത്തതും പുഷ്പനറിഞ്ഞിട്ടില്ല. എല്ലാത്തിലുമുപരി കോഴിക്കോട് ഉള്ള്യേരിയിൽ കൂത്തുപറമ്പ് വെടിവെയ്പ്പ് നടക്കുമ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയും ആയിരുന്ന സഖാവ് എം. ദാസന്റെ പേരിൽ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുന്ന വിവരവും, മുഴുവൻ സിപിഎം നേതാക്കളുടെയും മക്കൾ അമേരിക്കയിലെയും ബ്രിട്ടനിലെയും കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠനം നടത്തുന്ന കാര്യവും പാവം അറിയുന്നില്ല. എംവിആറിന്റെ മകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായതും എംവിആറിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുന്നതും സഖാവ് പുഷ്പനറിഞ്ഞിട്ടില്ല. കാരണം പുഷ്പന്റെ മുറിയിലുള്ള ടിവിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച് കൊടുക്കുന്ന സ്വന്തം ചാനലില്‍ ഇതൊന്നും കാണിക്കാറില്ല. തങ്ങളുടെ മാറ്റങ്ങളൊന്നും പുഷ്പനറിയരുതെന്ന് നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്. വിദേശത്ത് നിശാക്ലബ്ബുകൾ നടത്തുന്ന മക്കളുടെ അച്ഛനാണ് ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി. വനിതാ
@Bibinedathty Bibinedathy പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ? ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന പുഷ്പന്‍ അവധിക്ക് എത്തിയപ്പോഴാണ് കൂത്തുപറമ്പില്‍ എംവിആറിനെ തടയാന്‍ പ്രവര്‍ത്തകര്‍ പോകുന്ന കാര്യമറിഞ്ഞത്. പാർട്ടിവിട്ട് കോൺഗ്രസ്സ് മുന്നണിയോടൊപ്പം ചേർന്ന എംവിആറിനെ വര്‍ഗശത്രുവായി പ്രഖ്യാപിച്ച് വേട്ടയാടുന്ന കാലം. സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവന്‍ കൂത്തുപറമ്പില്‍ ഒരു സഹകരണ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മന്ത്രിയെ തടയാനെത്തിയരുടെ കൂട്ടത്തിലേക്ക് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനൊന്നുമല്ലാത്ത പുഷ്പന്‍ കാര്യഗൗരവമറിയാതെ സുഹൃത്തുക്കളോടൊപ്പം കൂത്തുപറമ്പിലേക്ക് പോയി. തോക്കിനെ ഭയപ്പെടേണ്ടതില്ലായെന്നും തോക്കിൻ കുഴലിലൂടെ വെടിപ്പുക മാത്രമേ ഉണ്ടാവൂ എന്നും പാവങ്ങളോട് പറഞ്ഞു പറ്റിച്ച് നേതാക്കൾ മുങ്ങി. മന്ത്രിയെ തടയല്‍ അക്രമാസക്തമായി, വെടിവെയ്പ്പായി. 1994 നവംബര്‍ 25 നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഭയന്ന് തിരിഞ്ഞോടിയ പുഷ്പന്റെ പിന്‍ഭാഗത്താണ് വെടിയേറ്റത്. നട്ടെല്ലിന് വെടിയേറ്റ പുഷ്പന്‍ സംഭവസ്ഥലത്ത് തന്നെ വീണു. അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ പുഷ്പന് ജീവന്‍ തിരികെ കിട്ടി. അനശ്വരനായ പോരാളിയെന്നും ജീവിക്കുന്ന രക്തസാക്ഷിയെന്നും ഓമനപ്പേരിട്ട് വിളിക്കുന്ന തലശ്ശേരി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ വെടിവെയ്പ്പ് നടന്ന് ഇന്നേയ്ക്ക് 24 വര്‍ഷം കഴിഞ്ഞിട്ടും ജീവച്ഛവമാണ്. അന്നു മുതല്‍ കിടക്കയിലാണ്. 24 വര്‍ഷമായിട്ടും സിപിഎമ്മുകാരനല്ലാത്ത ആരെയും പുഷ്പന്റെ വീട്ടിലേക്ക് കടക്കാന്‍ അനുവദിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ബാലികേറാമലയാണ് പുഷ്പന്റെ വീട്. സിപിഎം നേതാക്കളും മന്ത്രിമാരും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും പ്രമുഖരും പുഷ്പനെ സന്ദര്‍ശിക്കുമ്പോള്‍ പാര്‍ട്ടി പത്രത്തിന്റെ ഫോട്ടോഗ്രാഫറും റിപ്പോര്‍ട്ടറും മാത്രമാണ് കൂടെയുണ്ടാവുക. എംവിആര്‍ എന്ന രാഷ്ട്രീയ ശത്രുവിനെ ഉന്‍മൂലനം ചെയ്യാന്‍ നേതൃത്വം ആസൂത്രണം ചെയ്ത സമരാഭാസത്തിന്റെ ഇരയായിരുന്നു താനെന്ന് പുഷ്പന് ഇപ്പോഴുമറിയില്ല. ഇതുവരെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടികളില്‍ എംവിആറിനെയും സ്വാശ്രയനയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പരിപാടികള്‍. എന്നാല്‍, എന്തിനെയൊക്കെയാണോ എതിര്‍ത്തിരുന്നത് ഇന്നതിന്റെയെല്ലാം വക്താക്കളായി സിപിഎം നേതൃത്വം മാറി. പക്ഷെ ഈ മാറ്റം പുഷ്പന്‍ മാത്രമറിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം ചെയ്ത എം.വി. ജയരാജന്‍ അതേ സ്ഥാപനത്തിന്റെ ചെയര്‍മാനായതും എംവിആര്‍ എന്ന വര്‍ഗശത്രുവിനെ സിപിഎം നേതൃത്വം ഏറ്റെടുത്തതും പുഷ്പനറിഞ്ഞിട്ടില്ല. എല്ലാത്തിലുമുപരി കോഴിക്കോട് ഉള്ള്യേരിയിൽ കൂത്തുപറമ്പ് വെടിവെയ്പ്പ് നടക്കുമ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയും ആയിരുന്ന സഖാവ് എം. ദാസന്റെ പേരിൽ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുന്ന വിവരവും, മുഴുവൻ സിപിഎം നേതാക്കളുടെയും മക്കൾ അമേരിക്കയിലെയും ബ്രിട്ടനിലെയും കുത്തക വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠനം നടത്തുന്ന കാര്യവും പാവം അറിയുന്നില്ല. എംവിആറിന്റെ മകന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായതും എംവിആറിന്റെ ചരമവാര്‍ഷികം ആചരിക്കാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുന്നതും സഖാവ് പുഷ്പനറിഞ്ഞിട്ടില്ല. കാരണം പുഷ്പന്റെ മുറിയിലുള്ള ടിവിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച് കൊടുക്കുന്ന സ്വന്തം ചാനലില്‍ ഇതൊന്നും കാണിക്കാറില്ല. തങ്ങളുടെ മാറ്റങ്ങളൊന്നും പുഷ്പനറിയരുതെന്ന് നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്. വിദേശത്ത് നിശാക്ലബ്ബുകൾ നടത്തുന്ന മക്കളുടെ അച്ഛനാണ് ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി. വനിതാ copied
പാർട്ടിക്ക് വളരണമെങ്കിൽ ഇത്തരം ഇരകളെ വേണം, അതിനായി അവർ ഇത്തരം ഇരകൾക്കായി കാത്തിരിക്കുന്നു, ജീവിക്കുന്ന രക്തസാക്ഷികളെങ്കിൽ കൂടുതൽ നല്ലത്, ഈ അവസ്ഥയെ പൊക്കിപിടിച് അവർ പാട്ടും പാടി നൃത്തം ചവിട്ടി പാർട്ടിയെ വളർത്തുന്നു. ജനങ്ങളെ തിരിച്ചറിയുക ഈ പാർട്ടികളെ
മാറ്റാൻ കഴിയാവുന്നത് ഒന്നേ ഒള്ളു മാറ്റം എന്ന് kalmax പറഞ്ഞിട്ടുണ്ട് എന്നാൽ മാറ്റാൻ പറ്റാതെ മറക്കാൻ കഴിയാത്തതായി ഒന്നേ ഒള്ളു അക്ഷര തെറ്റില്ലല്ലാതെ vilikkam സഖവ് പുഷ്പ്പൻ
കൂത്തുപറമ്പില്‍ വെടിയേറ്റു വീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. നീണ്ട 22 വര്‍ഷങ്ങളായി കിടക്കയില്‍ നിശ്ചചലനായി കിടക്കുകയാണ് അദ്ദേഹം. എങ്കിലും സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്, ആവേശവും വികാരവുമാണ്
പാർട്ടിക്ക് വേണ്ടി നടന്നു ജീവിതം മറന്നവർക്കുള്ളതാകും ആ ഡിസ്‌ലൈക്ക്.. നഷ്ടം ഒരു മന്ത്രിക്കും നേതാക്കന്മാർക്കും അല്ല. അണികൾക്ക് മാത്രമാണ്.. ഇതേപോലെ പാവങ്ങൾക്ക്..
@@Oberoy248 ഒരു മനുഷ്യന്റെ ദയനീയ അവസ്ഥയിൽ പോലും രാഷ്ട്രീയം വലിച്ചിഴക്കുന്ന താങ്കളോട് എനിക്ക് ഒന്നും പറയാൻ ഇല്ല.. അല്ല.. ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തക ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത് ? കണ്ടപ്പോൾ സങ്കടം തോന്നി ഇട്ട ഒരു കമൻറ് മാത്രമാണിത്.