"ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു മാത്രം.. നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം..."
രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിൻ പരാഗ രേണു പിരിയുമ്പോൾ ഏതോ നനഞ്ഞ കൊമ്പിൽ നിന്നു നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ രേണുകേ നാം രണ്ട് മേഘ ശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണ ഭംഗികൾ മഴവില്ല് താഴെവീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘന ഭംഗികൾ പിരിയുന്നു രേണുകേ നാം രണ്ട് പുഴകളായ് ഒഴുകിയകലുന്നു നാം പ്രണയ ശൂന്യം ജലമുറഞ്ഞൊരു ദീർഘ ശില പോലെ നീ വറ്റി വറുതിയായ് ജീർണ്ണമായ് മൃതമായ് ഞാൻ ഒാർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നല്കേണം ഒാർമ്മിക്കണം എന്ന വാക്കു മാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു മാത്രം നാളെ പ്രതീക്ഷതൻ കുങ്കുമ പൂവായ് നാം കടം കൊള്ളുന്നതിത്ര മാത്രം രേണുകെ നാം രണ്ട് നിഴലുകൾ ഇരുളിൽ നാം രൂപങ്ങളില്ലാ കിനാവുകൾ പകലിന്റെ നിറമാണ് നമ്മളിൽ നിനവും നിരാശയും കണ്ടു മുട്ടുന്നു നാം വീണ്ടമീസന്ധ്യയിൽ വർണ്ണങ്ങൾ വറ്റുന്ന കണ്ണുമായ് നിറയുന്നു നീയെന്നിൽ നിന്റെ കൺമുനകളിൽ തെളിയുന്ന കണ്ണുനീർ തുള്ളി പോലെ ഭ്രമമാണ് പ്രണയം,വെറും ഭ്രമം വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്ഫടികസൗധം എപ്പോഴോ തട്ടി തകർന്നു വീഴുന്നുനാം നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം സന്ധ്യയും മാഞ്ഞു നിഴൽ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്നരാവതിൽ മുന്നിൽ രൂപങ്ങളില്ലാ കനങ്ങലായ് നമ്മൾ നിന്നൂ നിശ്ശബ്ദ ശബ്ദങ്ങളായ് പകല് വറ്റി കടന്നു പോയ് കാലവും പ്രണയമൂറ്റി ചിരിപ്പൂ രൗദ്രങ്ങളും പുറകിലാരോ വിളിച്ചതായ് തോന്നിയോ പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ ദുരിത മോഹങ്ങൾക്ക് മുകളിൽ നിന്നൊറ്റയ്ക്ക് ചിതറിവീഴുന്നതിൻ മുൻപ് അല്പമാത്രയിൽ ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ... (മുരുകൻ കാട്ടാക്കട)
ഞാൻ ആദ്യമായി ഈ കവിത പാടി കേട്ടിട്ടുള്ളത് ജാൻവിയുടെ സ്വരത്തിൽ നിന്ന് ആയത് കൊണ്ടാണോ എന്തോ, മുൻപൊരിക്കൽ(ഫേസ്ബുക് ലോ മറ്റോ) ഈ കവിത ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ഇപ്പോൾ രേണുക എന്ന് കേട്ടാൽ ജാൻവിയെ ആണ് ആദ്യം ഓർമ വരിക. പിന്നീട് മുരുകൻ കാട്ടാക്കട സാറിനെയും 👍👍👍
(രേണുക)- രേണുകേ നീ രാഗരേണു രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ് ഒഴുകി അകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ, വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമന്ന വാക്കുമാത്രം നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി നാം കടംകൊള്ളുന്നതിത്രമാത്രം രേണുകേ നാം രണ്ടു നിഴലുകള്‍ ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍ പകലിന്റെ നിറമാണു നമ്മളില്‍ നിനവും നിരാശയും കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ ഭ്രമമാണുപ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം നഷ്‌ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകന്ധകാരം കനക്കുന്ന രാവതില്‍ മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ് നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ് പകലുവറ്റി കടന്നുപോയ് കാലവും പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും പുറകിലാരോ വിളിച്ചതായ് തോന്നിയോ പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്ക് ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍ ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ... രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍...!
രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ് ഒഴുകി അകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ, വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായിഞാന്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമന്ന വാക്കുമാത്രം നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി നാം കടംകൊള്ളുന്നതിത്രമാത്രം രേണുകേ നാം രണ്ടു നിഴലുകള്‍ ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍ പകലിന്റെ നിറമാണു നമ്മളില്‍ നിനവും നിരാശയും കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ ഭ്രമമാണുപ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം നഷ്‌ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍ മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ് നമ്മള്‍ നിന്നു നിശബ്‌ദ ശബ്‌ദങ്ങളായ് പകലുവറ്റി കടന്നുപോയ് കാലവും പ്രണയമുറ്റിച്ചിരിപ്പു രൗദ്രങ്ങളും പുറകിലാരോ വിളിച്ചതായ് തോന്നിയോ പ്രണയമരുതന്നുരഞ്ഞതായ് തോന്നിയോ ദുരിത മോഹങ്ങള്‍ക്കുമുകളില്‍ നിന്നൊറ്റക്ക് ചിതറി വീഴുന്നതിന്‍ മുമ്പല്പമാത്രയില്‍ ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ… രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍…
Thursday, 13 March 2014 renuka malayalam kavitha lyrics in malayalam (രേണുക) രേണുകേ നീ രാഗരേണു രേണുകേ നീ രാഗരേണു കിനാവിന്റെ നീലകടമ്പിന്‍ പരാഗരേണു പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍ രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്കുമറയുന്ന ക്ഷണഭംഗികള്‍ മഴവില്ലു താഴെ വീണുടയുന്ന മാനത്ത് വിരഹ മേഘ ശ്യാമ ഘനഭംഗികള്‍ പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ് ഒഴുകി അകലുന്നു നാം പ്രണയശൂന്യം ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ, വറ്റി വറുതിയായ് ജീര്‍ണ്ണമായ് മ്യതമായിഞാന്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമന്ന വാക്കുമാത്രം നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി നാം കടംകൊള്ളുന്നതിത്രമാത്രം രേണുകേ നാം രണ്ടു നിഴലുകള്‍ ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍ പകലിന്റെ നിറമാണു നമ്മളില്‍ നിനവും നിരാശയും കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ ഭ്രമമാണുപ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം എപ്പോഴൊ തട്ടി തകര്‍ന്നുവീഴുന്നു നാം നഷ്‌ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകന്ധകാരം കനക്കുന്ന രാവതില്‍ മുന്നില്‍ രൂപങ്ങളില്ലാ കനങ്ങളായ് നമ്മള്‍ നിന്നു നിശബ്‌ദ ശബ്ദങ്ങളായ്