പൊന്നു ചേട്ടാ ന്യായീകരിക്കുവാന്ന് പറയരുത് . ഒരു 12 വർഷക്കാലം ബോട്ട് മേഖലയിൽ ജോലി ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. ബോട്ട് ഓടിക്കാനുള്ള ലൈസൻസും ഉണ്ട്.എൻജിൻ നിന്ന് പോയാൽ ചവിട്ടി നിർത്താൻ ഇതിന് ഡിസ്ക് ബ്രേക്ക് ഒന്നും ഇല്ല ഇന്നേവരെ ഈ ലോകത്തുള്ള ഒരു ജലയാനത്തിനും ബ്രേക്ക് കണ്ടുപിടിച്ചിട്ടുമില്ല. ഓട്ടത്തിനിടയ്ക്ക് ബോട്ട് നിന്ന് പോകുന്നത് സ്വാഭാവികം അത് പല പ്രാവശ്യം അനുഭവിച്ചിട്ടും ഉണ്ട്. പ്രധാന കാരണം ബോട്ടിന്റെ പങ്കായത്തിൽ ചവറു പിടിക്കുന്നതുകൊണ്ടാണ് അത് പായലാകാം പ്ലാസ്റ്റിക്, കയറിന്റെ കഷ്ണങ്ങളാകാം ആകാം ഇതുപോലെ നട്ടപ്പാതിര നേരത്ത് ബോട്ട് നിന്ന് പോയിട്ട് കായലിന്റെ നടുക്ക് മുങ്ങി ഈ സാധനം എടുത്ത അനുഭവമൊക്കെ യുണ്ട്. ഇത് കൊച്ചിൻ ഷിപ്പിയാർഡ് അല്ല എവിടെ നിർമ്മിച്ച ബോട്ട് ആണെങ്കിലും കപ്പൽ ആയാലും ചവർ കുടുങ്ങിയാൽ ഇതുതന്നെയാണ് അനുഭവം പിന്നെ ഒരു ജല വാഹനം എഞ്ചിൻ നിന്ന് പോയാൽ നിയന്ത്രണം കിട്ടത്തില്ല അത് കപ്പൽ ആയാൽ പോലും അങ്ങനെയാണ്. പിന്നെ ഇപ്പൊ പറയുന്നത് വാട്ടർ മെട്രോ ഉണ്ടല്ലോ അത് കറ്റാമറയിൽ ഡിസൈൻ ആണ് അത് ബാലൻസ് പോയി മറിയാനുള്ള സാധ്യത വളരെ കുറവാണ്. കാരണം രണ്ട് ഹള്ളുകൾ ചേർന്ന ഡിസൈൻ ആണ്. ചേട്ടൻ ആദ്യമായിട്ട് ബോട്ട് യാത്ര ചെയ്യുന്നതു കൊണ്ടായിരിക്കാം ഇങ്ങനെ പേടിക്കുന്നത്. മിക്കവാറും ഇത് കാണുന്ന കുട്ടനാട്ടുകാർ ചിരിക്കുന്നുണ്ടായിരിക്കും. എന്തുകൊണ്ട് ബാക്കി യാത്രക്കാർ ഒന്നും ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല
@@udayanpk9245 ചേട്ടാ ഏതു ജലയാനം ആണെങ്കിലും എൻജിൻ ഓണാക്കുമ്പോൾ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ ഈ ലോകത്തുള്ള ഏതു യന്ത്രവൽകൃത ജലയാനം എൻജിൻ ഓൺ ആയാൽ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ എൻജിൻ ഓഫായാൽ ഏതു യന്ത്രവൽകൃത ജലയാനവും വെള്ളത്തിൽ ഒഴുകി നടക്കുന്ന പായലിനുസമമാണ്
ജലവാഹനം.. ചവറു പിടിക്കും engin നിൽക്കും.. അത്... ഈ പറയുന്ന പോലെ ഒന്ന് ഇല്ല.. ഒരു കുഴപ്പം ഇല്ലാതെ അതെ ബോട്ട് അതെ ആളെ കരയിൽ എത്തിച്ചു സുരക്ഷിതമായി..100 യാത്ര കാരിൽ ഇയ്യാൾ ഒഴികെ ആർക്കും ഒരു കുഴപ്പവും ഇല്ല.. Nagative അടിക്കാൻ വരുന്നതാ
ഇതൊരു ആറുമാസംകൂടി ഓടും. അതുകഴിഞ്ഞു ബോട്ട് ഓരോന്നായി കട്ടപുറത്തു കേറും. കുറെ പാർട്ടിക്കാർക്ക് ജോലികിട്ടും . അവർ പിന്നീട് വേറെ വകുപ്പുകളിലേക്കു ചേക്കേറും. ജനങ്ങളുടെ നികുതിപ്പണമായ കോടികൾ സ്വാഹ
@@viswanathannair4141 എന്തിന സഖാവെ bp കൂട്ടണാ, ജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റി കുറച്ചു പാർട്ടിക്കാർക്ക് പങ്കുവെക്കുന്ന സംവിധാനമല്ലേ . അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ഇതുപോലത്തെ സംരംഭങ്ങൾ സ്വകാര്യമേഖലകൾക്കു വിട്ടുകൊടുത്തോടാ
അവര് പോളിയിൽ ഒന്നും പോയിട്ടില്ല. യന്ത്രങ്ങളുടെ പ്രവർത്തനവും അറിയില്ല. എങ്ങനെയോ ഈ സാധനം പൊങ്ങി കിടക്കുന്നു. എങ്ങനെയോ പോകുന്നു. ഓടാതായപ്പോൾ പേടിച്ചു പോയി പാവങ്ങൾ.......
Boat യാത്ര എപ്പോഴും ഇങ്ങനെയാണ്. വൈപ്പിനിൽ നിന്ന് യാത്ര ചെയ്തിട്ടുള്ള മുതിർന്ന ആളുകളോട് ചോദിച്ചാൽ പറഞ്ഞു തരും. മെക്കാനിക്കൽ defect എപ്പോഴും പ്രതീക്ഷിക്കാം. അപൂർവം ആണെങ്കിലും. ബോട്ട് നല്ലതാവാം. Staff നമ്മളല്ലേ. പിന്നെ ഈ റൂട്ട് ന്റെ ആഴം എല്ലാം ബാധിക്കും. പണ്ട് kochi കായലിൽ ഒഴുകി നടന്നു കടലിലേക്ക് വരെ പോയിട്ടുണ്ട്. നിയന്ത്രണം വിടാൻ സാധ്യത ഉണ്ട്. അപ്പോൾ കാറ്റിന്റെ ഒഴുക്കിൽ പെട്ടു എവിടേക്കെങ്കിലും പോകാം. ഇതൊക്കെ സാധ്യതകളാണ്.
പാവപ്പെട്ട ജീവനക്കാരെ കുറ്റം പറയണ്ട. കരയിൽ എത്തിയല്ലോ! 80% കമ്മീഷൻ ആണ് ഇപ്പോഴത്തെ കേരള മെട്രോ , തിരിച്ചു ശ്രീധരനെ വീണ്ടും ഏൽപ്പിക്കണം എന്നാലേ ഇതൊക്കെ നന്നാകു
വെള്ളത്തിൽ ഓടുന്ന ബോട്ട് എപ്പോൾ വേണമെങ്കിലും അപകടത്തിൽ പെടാം എന്ന ഒരു ചിന്ത യാത്രക്കാരിൽ ഉണ്ടാവണം. അപകടത്തിന്റെ ഒരു സൂചന കിട്ടുകയാണെങ്കിൽ ഉടൻ ലൈഫ് ജാക്കറ്റ് ധരിക്കുക അല്ലെങ്കിൽ ലൈഫ് ജാക്കറ്റ് ധരിച്ചു കൊണ്ട് യാത്ര ചെയ്യുക.. കാറിൽ നമ്മൾ സീറ്റ് ബെൽറ്റ് ധരിച്ചല്ലേ യാത്ര ചെയ്യുന്നത്. അത് പോലെ ബോട്ടിൽ യാത്ര ചെയ്യണമെങ്കിൽ ലൈഫ് ജാക്കറ്റ് നിർബന്ധം എന്ന നിയമമൊക്കെ പുറകെ വരും.
Similar loss of power incident happened to us on the second day of Water metro starting. On the trip from Vypeen to Highcourt, the boat lost power almost in front of the the container terminal. The boat was drifting for 3-4 minutes. Finally the captain came outside the cabin and did something and the boat regained power and reached Highcourt without further incident. On existing, I asked captain about the incident and he tried to brush it off. So it looks like we are seeing more glitches on these hybrid boats in real world service.
വെള്ളത്തിൽ കൂടെ പോകുന്ന വണ്ടിയാണെങ്കിലും കരയിലൂടെ പോകുന്ന വണ്ടിയാണങ്കിലും നിന്നു പോകാം സ്വാഭാവികം മാത്രം. ഒന്ന് 10 മിനിറ്റ് വണ്ടി ഓഫ് ആയി ... എന്താ കുഴപ്പം ചെലപ്പോ കൺട്രോൾ പോയിട്ട് ഇടിച്ചിട്ടുണ്ടാവും അതൊക്കെ ഓടുന്ന വണ്ടികൾക്ക് എല്ലാം പറഞ്ഞിട്ടുണ്ട് .അവർ പിടിച്ചിരുന്നോളാൻ പറഞ്ഞില്ലേ അപ്പൊ പിടിച്ചിരിക്കണമായിരുന്നു ....പുതിയൊരു സംരംഭം വരുമ്പോൾ കുറെ മുടക്കികൾ ഉണ്ട് :എവിടെ നിർമ്മിച്ച ബോട്ട് ആണെങ്കിലും കപ്പൽ ആയാലും ചവർ കുടുങ്ങിയാൽ ഇതുതന്നെയാണ് അനുഭവം പിന്നെ ഒരു ജല വാഹനം എഞ്ചിൻ നിന്ന് പോയാൽ നിയന്ത്രണം കിട്ടത്തില്ല അത് കപ്പൽ ആയാൽ പോലും അങ്ങനെയാണ്. പിന്നെ ഇപ്പൊ പറയുന്നത് വാട്ടർ മെട്രോ ഉണ്ടല്ലോ അത് കറ്റാമറയിൽ ഡിസൈൻ ആണ് അത് ബാലൻസ് പോയി മറിയാനുള്ള സാധ്യത വളരെ കുറവാണ്. കാരണം രണ്ട് ഹള്ളുകൾ ചേർന്ന ഡിസൈൻ ആണ്
ann njnum indayirunu water metro le. ith athra velliya accident onum aayirunilla boat just onu thatti sidle mathil le adhikam force le onum alla idivhath jst onu mathil le thatti boat onu shake aaayi allathe velliya accident aayite parayan onum illa
വെള്ളംത്തിൻഡേ നടുവിൽ ആരോടും തർക്കിച്ചിട്ടും ഒരു കാര്യവും ഇല്ല ലൈഫ് ജാ കറ്റ് ഇടുക അതാണ് ഉത്തമം എന്താ യാലും യന്ദ്രം അല്ലെ ഒന്നും പറയാൻ പറ്റില്ല ഇത് ഫ്ലൈറ്റ് ആയിരുന്നു യെങ്കിൽ ഓർക്കാനേയ് പറ്റുന്നില്ല ലൈഫ് ജാക്കറ്റ് മസ്റ്റ് 😮😮
It is reported that the young man who tried to point out to the a minister before the catastrophe that the boat had no licence , the minister silenced him with a counter question " who are you to decide about the licence ?". Unfortunately in this case a person who tried to bring the mishap to the concerned authorities being a passenger, is being blamed for his natural response as a responsible citizen too. What a plight we are in!!??
ബോട്ട് എന്താണ് ജലയാത്ര എന്താണെന്ന് അറിയാൻ പാടില്ലാത്തവരെ പിൻവാതിലിൽ കൂടി നിയമിച്ചത് കൊണ്ട് ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ സംഭവിച്ചതാണ് എന്നാണ് അനുമാനിക്കേണ്ടത്
ഇത് വന്നപ്പോൾ ഞാനും ഭയന്നത് ഇത് തന്നെ. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഒരു സംസ്ഥാനം. വിദ്യാഭ്യാസത്തിൽ മുന്നിൽ വിവരക്കേഡിലും കെടുകാര്യസ്ഥതയിലും മുന്നിൽ. ആംബുലൻസ് ഡ്രൈവർ ആയി ക്രിമിനൽ നിയമിതനായ സംസ്ഥാനം, ആ ക്രിമിനൽ covid രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംസ്ഥാനം, വന്ദേ ഭാരത് ട്രെയിനിനു കല്ലെറിയുന്ന സംസ്ഥാനം, ആവിടെ ഇതിലെ ജീവനക്കാർ ആരായിരിക്കും എങ്ങനെ ആയിരിക്കും എന്ന് ഒരു ആശങ്ക മനസ്സിൽ ഉണ്ടായിരുന്നു. വോട്ട് ദുരന്തങ്ങൾക്ക് കുറവ് ഇല്ല, തട്ടേക്കാട് നിന്നും ഒന്നും പഠിച്ചില്ല. വീണ്ടും ബോട്ട് ദുരന്തം. Boat ഓടിക്കുന്നവന് അതിനെ പറ്റി അറിയണം, സർവീസ് തുടങ്ങും മുൻപ് അവനെ ഇതൊക്കെ പ്ഡിപ്പിക്കുന്നതുന് trial ഓട്ടങ്ങൾ നടത്തി പരിശീലിക്കുന്നത് ആണ്. ഓട്ടോ ഓടിച്ചിരുന്ന സഖാക്കൾ ആണ് boat ഓടിക്കുന്നത് എങ്കിൽ അദ്ഭൂതപ്പെടെണ്ട
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ എക്സ്പീരിയൻസ് ഉള്ള നേവിയിൽ റിട്ടയർമെന്റ് ആയ വാട്ടർ മെട്രോയിൽ പോസ്റ്റ് ചെയ്യണം അവർക്ക് ഓടിക്കാൻ മാത്രല്ല സേഫ്റ്റിയുടെ കാര്യത്തിലും വളരെ സ്ട്രിക്ട് ആയിരിക്കും അവർ
ഇദ്ദേഹത്തെ പൂർണമായും വിശ്വസിക്കാൻ കഴിയുന്നില്ല. വേലിയേറ്റ സമയത്ത് ബോട്ട് കരയ്ക്കു സമീപത്തേക്കു നീങ്ങുകയും ഇടിച്ചുനിൽക്കുകയും ചെയ്തതാവാം. അതു സ്വാഭാവികമാണ്. പുതിയ വാട്ടർ മെട്രൊ ബോട്ടുകൾ അത്ര വലിയ അപായമൊന്നും സൃഷ്ടിക്കാൻ സാധ്യതയുള്ളവയല്ല. നല്ല വീതിയും നീളവുമുള്ള ഈ ബോട്ടുകൾ തലകീഴായി മറിയാനും ഒരു സാധ്യതയുമില്ല. ലൈഫ് ജാക്കറ്റുകൾ ധരിക്കേണ്ട സാഹചര്യത്തിൽ അതു കൃത്യമായി ധരിക്കണമെന്ന നിർദേശം ബോട്ടിൽ തന്നെ വീഡിയോയിലൂടെ നൽകുന്നുണ്ടെന്നാണ് മനസിലാകുന്നത്. ബോട്ടിന്‍റെ വാതിലുകൾ തുറക്കാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടു എന്നതും രസകരമാണ്. ചാടി ചാകാനായിരുന്നോ അവരുടെ പരിപാടി..!
Very very good justification. Just think about the trauma. 22 persons died in a pool like area when the boat capsized. The metro boat may not capsize. But possibilty of water entering cannot be ruled out which can bring havoc to the passengers. When it is a govt. boat such accidents will be simplified or ignored when there is no casualty. 🎉 6:43
May 5 ന് ഹൈകോടതി ജംഗ്ഷനിൽ നിന്ന് വൈറ്റിലയിലേക്ക് യാത്ര ചെയ്ത ഞങ്ങൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി പെട്ടെന്ന് ഫയർ അലാറം അടിക്കുകയും ac ഉൾപ്പടെ എൻജിൻ ഓഫ് ചെയ്യുകയും ചെയ്തു, എന്നാൽ എറർ അലാറം ആണെന്ന് അറിയിച് പിന്നീട് യാത്ര തുടർന്നു
Driver is not having the experience, and he and his assit should know evertjing, frequit traing, there was no mistke in engine that is why after the incident engine restarted.
വേലിയേറ്റ സമയം ഇത്ര വേഗത്തില്‍ കരയിലേക്ക് ബോട്ട് ഇടിച്ചു kayarumo veliyettavum veliyirakkavum എന്താണെന്ന് ഞങ്ങൾക്ക് അറിയാം മിസ്റ്റർ. വലിയ വായില്‍ ഒന്നും പറയാന്‍ നിക്കണ്ട
ഒരാഴ്ച മുമ്പ് നടന്ന സംഭവം ഇയാളെ മാത്രമാണോ അതിനകത്ത് ഉണ്ടായിരുന്നത് വേറെ ആരും ഒന്നും പറഞ്ഞു കേട്ടില്ല ഇത് ഇലക്ട്രിക്കൽ ആണ് എൻജിൻ ഓഫ് എന്ന് പറയുന്ന ഒരു സംഭവം അവിടെ ഉണ്ടാവില്ല😮
Inexperience on the part of water metro crews ,what to do in a crisis situation the crews should follow the procedure for which they should get adequate training .
This information has to be taken in its proper manner , the boat traveller who travelled with family is narrating his horrifying experience. Water metro authorities have to pay heed to this persons experience and take adequate measures also admit the mistake on their part., rather than suppressing the mistake. The idea of making a travel in the water metro has already has vanished from my list of things to enjoy.
ഞാൻ കടലിൽ ഒയിൽ ഫീൽഡ് ജോലി ചെയ്യുന്നതാണ് ,കൊച്ചി water മെട്രോ ലോക നിലവാരത്തിലുള്ള എന്നതാണ് ഞാൻ news കേട്ടത്,യാത്രക്കാരാണ് പറഞ്ഞത് ശരി ആണെങ്കിൽ ,crew training ഉള്ളവർ എങ്കിൽ 🔱 anchor ittu vessel നെ easy aayi safe ചെയ്യാമല്ലോ???
@@radhikasunil9280 എക്സ്പീരിയൻസ്ഡ് hands കിട്ടാൻ ഇതിനു മുന്പേ വാട്ടർ മെട്രോ ഉണ്ടായിരുന്നോ.. ഏതെങ്കിലും ഫിഷിങ് ബോട്ട് സ്രാങ്ക് നെ പിടിച്ചു ട്രെയിനിങ് കൊടുത്തു ഓടിക്കുകയല്ലാതെ വേറെ എന്ത് option ആണുള്ളത്? ഇനി എക്സ്പീരിയൻസ്ഡ് hands ആയാലും മുൻകരുതൽ എടുത്തില്ലെങ്കിൽ പ്രയോജനം ഇല്ല.. ലൈഫ് ജാക്കറ്റ് നെ പറ്റി ഒന്നും അവർ പറയുന്നു പോലും ഇല്ല എന്നതാണ് വാസ്തവം
Employees not trained for emergencies or may be even General operational procedures! It's outrageous! Just like Kerala Government, the authority seems dysfunctional, don't know where it is going! The employees should have contacted head office and should have followed emergency procedures! Now they will try to willyfy this bold concerned citizen. It is a shame.
വാട്ടർ മെട്രോയെ താഴ്ത്തി കാട്ടാനുള്ള വിഫല ശ്രമം, ഒരു ടെക്നിക്കൽ നോളേഡ്ജും ഇല്ലാത്ത ഒരാൾ പറയുന്നു TC എന്നു പറഞ്ഞാൽ ടിക്കറ്റ് ചെക്കർ എന്ന്, അത് ട്രാഫിക് കൺട്രോളർ ആണ്, ഒരു ഹാർബറിലും ബോട്ടിനു ഇടിച്ചു കയറി ഡാമേജ് ഉണ്ടാക്കാൻ പറ്റില്ല, ഫെൻഡർ ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് ബോട്ടിനു ഒരു PHYSICAL ഡാമേജും ഉണ്ടാവില്ല, പറഞ്ഞത് കേട്ടിട്ട്, HYBRID BOAT ആയ കൊണ്ട് ബാറ്ററി ചാർജ് തീർന്ന കൊണ്ട് GENERATOR സ്റ്റാർട്ട് ചെയ്തു സിസ്റ്റം നോർമൽ ആക്കാൻ മിനിറ്റുകളുടെ വ്യത്യാസം മാത്രേ ഉണ്ടായി കാണുള്ളൂ, ഇയാൾ പറയുന്നത് ആരും വിശ്വസിക്കരുത്, ബാറ്ററി തീർന്നാലും GENERATOR വർക്ക് ചെയ്യാതിരുന്നാലും കായലിന്റെ നടുക്ക് ബോട്ട് മറിയില്ല, കാരണം ഡിസൈൻ പ്രൊഫഷണൽ എഞ്ചിനീയർസ് ചെയ്തിട്ടുള്ളതാണ്, ഇനി ഇടിച്ചാൽ തന്നെ ബോഡി പൊളിയത്തും ഇല്ല, ഒരു DISTRESS BUTTEN എന്നൊരു സംവിധാനം SHIP ൽ ഉള്ള പോലെ ഉണ്ട്, ക്യാപ്റ്റൻ അത് പ്രെസ്സ് ചെയ്‌താൽ ഇന്ത്യൻ നേവി അടക്കമുള്ളവർ 50 MTR ആക്കുറസിയിൽ GPS ഉപയോഗിച്ച് സ്ഥലത്ത് എത്തും, പോരാഞ്ഞു വേറെ ഒത്തിരി സേഫ്റ്റി സേഫ്റ്റി FEATURES ഉണ്ട്.