മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. 5:115 قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന് നല്‍കുന്നതാണ്.
ഉസ്താദ് പറഞ്ഞത്... വളെരെ. കൃത്യം... സത്യം.. അള്ളാഹു.. അങ്ങേക്ക്.. ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ.. സത്യം തിരിച്ചറിയുന്ന കാലം.. വിദൂരമല്ല.. അങ്ങ് പറഞ്ഞു കൊണ്ടിരിക്കുക... വിശ്വസിക്കുന്നവർ.. കുറവ് ആവാം.. അവരെ കാലം തിരുത്തി കൊള്ളും..... സത്യം.. ജയിക്കുക. തന്നെ ചെയ്യും.. ഇസ്ലാമിനെ വളഞ്ഞിട്ട് ആക്രമിച്ചോട്ടെ. അത്.. റസൂലിന്റെ കാലത്ത് തൊട്ടേ ഉള്ളത് ആണ്.... അവരത് തുടരട്ടെ.. ഇസ്ലാം വളർന്ന് കൊണ്ടിരിക്കുന്ന.. മതം ആണ്... അങ്ങേക്ക്.. ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹അസ്സലാമു അലൈകും 😍🤲
എന്തിനാ ഉസ്താദേ നസ്രാണിയെ തിരുത്താൻ നോക്കുന്നത്! ഫാദർ അലവിയുടെ പുസ്തകം നോക്കൂ.... അല്ലാഹുവിന്റെ അടുക്കൽ ഈസാ നബിയുടെ ഉദാഹരണം... എന്ന ആയത് മാത്രം വിട്ടിട്ട് അതിന് മുമ്പും ശേഷവുമുള്ള എല്ലാ ആയതുകളും അതിൽ ഉൾപ്പെടുത്തിയത് അറിഞ്ഞുകൊണ്ട് അല്ലാഹുവേ നിഷേധിക്കലാണല്ലോ ! അറിഞ്ഞു കൊണ്ട് നരകത്തിലേക്ക് പോകാൻ നിശ്ചയിച്ചവരെ ആര് രക്ഷിക്കും ?
@@abdulraziq5462 ശെരിക്കും വായിക്കുകയും പഠിക്കയും ചെയ്യുന്നുണ്ട് - ഒരു മനുഷ്യന്റെ അമ്മ വേശ്യ എന്ന് പറയുവാൻ എന്ത് യോഗ്യത നമ്മുടെ പിതൃത്വം അമ്മ മാറ്റി പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ - പോട്ടെ അഥവാ പിഴച്ച് പെറ്റതായിക്കോട്ടെ അത് വിളിച്ച് പറയുന്നത് കൊണ്ട് എന്ത് നേട്ടം കിട്ടും എന്തായാലും ഇസ്ളാമിനോടുള്ള കൂറ് ഒരൽപം കുറഞ്ഞു എങ്കിലും ഇസ്ളാമിനോടുള്ള സ്നേഹം കളയില്ല എല്ലാം നന്നായ് വരട്ടെ
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. 5:115 قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിന് ശേഷം നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള ( കടുത്ത ) ശിക്ഷ അവന്ന് നല്‍കുന്നതാണ്.