രജപുത്രൻമാരിലെ പുരുഷൻമാർ മരിച്ചാൽ ഭാര്യക്ക് ആ ഭർത്താവിന്റെ സാമ്പത്തു കൊടുക്കാതിരിക്കാൻ വേണ്ടി ആ പാവപ്പെട്ട സ്ത്രീകളെ തീയിലേക്ക് എറിയുകയായിരുന്നു ഭർത്താവിന്റെ ബന്ധുക്കൾ. അതിന് ഒരു ഓമനപ്പേരും ഇട്ടു, ഭർത്താവിനോടുള്ള സ്നേഹം കൊണ്ട് ഭാര്യ സ്വയം തീയിൽ ചാടി മരിച്ചു എന്ന്. കൊണ്ട് പോകുമ്പോൾ രക്ഷപ്പെടാൻ വേണ്ടി അലറി വിളിച്ചു കരഞ്ഞിരുന്നുവത്രേ ആ സ്ത്രീകൾ. തീയിൽ നിന്നും എഴുന്നേറ്റ് രക്ഷപ്പെടുമ്പോൾ വിറകു കൊള്ളികൾ കൊണ്ട് അടിച്ചിടുകയായിരുന്നു എന്ന് ചരിത്രം. ഇതൊക്കെ കണ്ടു സഹിച്ചു ഹൃദയം പൊട്ടി മരിച്ചിരുന്നത് ആ സ്ത്രീയുടെ കുടുംബക്കാർ. പഴയ കാല ഇന്ത്യൻ ചരിത്രം ചികഞ്ഞു നോക്കിയാൽ കാണാം, ചീഞ്ഞു നാറുന്ന ആ സത്യങ്ങൾ. മുസ്‌ലിംകൾ ഈ ആചാരങ്ങൾക്കെതിരായി നിന്നതാണ് വരേണ്യ വർഗ്ഗത്തെ ചൊടിപ്പിച്ചത്.
വിനീത-വിനയ ചോദ്യം, കഴുത്തിൽ സയനേട് സൂക്ഷിച്ചു- ചാവേർകളായി യുദ്ധം മുഖത്തേക്ക് പോവുവോളം സ്വരാജ്യ ജന ഹിതം നോക്കാത്ത ഫലസ്തീൻ-ഹമാസ്-ഉന്മൂലനം ലക്ഷ്യമാക്കാൻ എന്ത് ചെയ്തവർ ഈ ജൂതരോട്..?..? ഹിറ്റ്‌ലർ കൊന്നൊടുക്കിയും ആട്ടിയോടിച്ചും ജൂതനെ ഇല്ലായ്മ ചെയ്യുമ്പോൾ മനുഷ്യത്വം മനനം ചെയ്തു സ്വന്തം മണ്ണിൽ അഭയം നൽകിയവർ തങ്ങളുടെ നിലനിൽപ്പിന്ന് ഭീഷണിയായി തിരിഞ്ഞപ്പോൾ നിലനിൽപ്പിന്നായി പ്രതിരോധിച്ചതോ..? ഒരു ഹൃദയം പോലെ ഒന്നു ചേർന്നവർ ജലപാനമില്ലാതെ ഒരുതുരുത്തിൽ പെട്ട് വിശന്ന് വിശന്നതിലൊരാൾ ആദ്യം മരിച്ചാൽ രണ്ടാമത്തെയാൾ ജീവൻ ഒരുനിമിശത്തേക്കെങ്കിൽ ഒരുനിമിഷത്തേക്ക് നിലനിർത്തി ലക്ഷ്യത്തിലേക്ക് കർമ്മനിരതനാവാൻ തന്റെ പ്രിയപ്പെട്ടവന്റെ ശവം ഭക്ഷിക്കണം എന്ന് നിഷ്കർശിച്ച തത്വശാസ്ത്രത്തോടാണോ ഈ ഹാനിബാൾ ഡയരകഷൻ ? സത്യം ജയിക്കൽ സത്യമാവന്റെ അസ്തിത്വം അർഹിക്കുന്നതാണ്.
പൂർണമായും ഹമാസിനെ നശിപ്പിക്കാൻ കഴിഞ്ഞാൽ ലോകം ഭീകരമുക്തിയിലേക്കുനീങ്ങും അതിനു ഒരു പരിധിവരെ നിഷ്കളങ്കരയായ കുറേ ഗാസ ജനം ജീവൻ കൊടുക്കേണ്ടിവരും അതിന്റെയും ശരിക്കുളള ഉത്തരവാദി ഹമാസുതന്നെ. മരണം വെറുംപതിനായിരമായപ്പോൾ തന്നെ ബെന്ദികളെ വീട്ടിരുന്നെങ്കിൽ ഉറപ്പായും ബാക്കി മരണം ഒഴിവാക്കാമായിരുന്നു. ഇപ്പോൾ ബെന്ദികളെ വിട്ടാലും യുദ്ധം തീർന്നേക്കാം പക്ഷേ അതു നടക്കില്ല ബെന്ദികളെ isis ന് ഹമാസ് കൈമാറി ഇനി അതും നടക്കില്ല ചത്തു ചത്തുതീരുക തന്നെ ഫലം. ഇസ്രായേൽ അണു ബൊമ്പിന് സമാനമായ ആയുധങ്ങൾ തന്നെ പ്രയോഗിക്കാൻ തീരുമാനിച്ചതായി ഈ ഉത്തരവിൽ നിന്നും കരുതാം. യുദ്ധനന്തരം ഇസ്രായേൽ വൻ സമ്പത്തീക ശക്തിയായി കുതിച്ചുയരാനും വലിയ സാധ്യതയാണ് കാണുന്നത്. കാരണം 100 അടി വരെ താഴത്തിൽ ടെന്നൽ നിർമിച്ചു ഭീകരമായ രീതിയിൽ ആയുധങ്ങൾ സംഭരിക്കുകയും ഇറാൻപോലുള്ള രാജ്യത്തിന്റെ കട്ട സപ്പോർട്ട് ഉണ്ടായിട്ടും ഈ ഹമാസിനെ തകർത്ത ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാനും ഉപദേശം തേടനും പ്രത്യേകിച്ചു ഭീകര ഭീഷിണി നേരിടുന്ന രാജ്യങ്ങൾമത്സരിക്കും.