നിങ്ങൾ പറയുന്നത് ഒന്നും മനസിലാകുന്നില്ല. എല്ലാം കൂട്ടി കുഴച്ച് നിങ്ങൾക്ക് തന്നെ മനസിലാകാത്ത തരത്തിലാണ് പറയുന്നത്. മനുഷ്യൻ സത്യസന്ധത കാണിച്ചില്ലെങ്കിൽ ഭൂമിയിൽ പിന്നെ നിലനിൽപ്പില്ല. നിങ്ങൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു നിങ്ങൾ ഒന്നും സംശയിക്കാതെ പണം കൊടുത്ത് ഇറങ്ങിപ്പോയി. എന്നാൽ ഭക്ഷണം തന്നവർ സത്യസന്ധരല്ലാതെ മനുഷ്യയോഗ്യമല്ലാത്തത് ചേത്തിരുന്നോ എന്ന് നിങ്ങൾ ചോദിച്ചില്ല കാരണം നിങ്ങൾക്കറിയാം അവർ സത്യസന്ധമായ രീതിയിലായിരിക്കും പാചകം ചെയ്തതെന്ന്. അതുകൊണ്ട് സത്യസന്ധരായി മനുഷ്യൻ ജീവിക്കരുത് എന്ന് വിളിച്ച് കൂകാതെയിരിക്കുക
നിങ്ങള്‍ പുര്‍ണമായും കേട്ടില്ല എന്നുണ്ടോ ? സത്യസന്ധതയില്ലാതിരിക്കുക എന്നല്ല.....വിവേകത്തോടെ ഇടപെടുന്ന വാരായി തീരുക എന്നതാണ് അര്‍ത്ഥമാക്കുന്നത്...നൂറ് ശതമാനവും സത്യസന്ധരായി ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത് എന്നാല്‍ നമ്മുടെ രഹസ്യങ്ങള്‍ അഥവാ വ്യക്തമാക്കുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നാം വിവേക പൂര്‍വ്വം മറച്ച് വെക്കുവാര്‍ പഠിക്കേണ്ടതുണ്ട്......പരമ സത്യമായ ദൈവത്തെ അന്വേഷിക്കുന്ന ഓരോ വ്യക്തിയും സത്യ പാതയില്‍ ചരിക്കുവാനാവശ്യമായ സഹനങ്ങള്‍ താപസമാണ്
വിഷമുള്ളവരായിരിക്കുക എന്നല്ല ചില സാഹചര്യങ്ങളില്‍ വിഷമുള്ളത് പോലെ അഭിനയിക്കണം എന്നാണ്....നാം ഒരിക്കലും വിദ്വേഷത്തിന്‍റെയോ മറ്റ് അതമ വികാരങ്ങളുടേയോ വിഷം വഹിക്കരുത് അത് നമ്മുടെ ആത്മാവിനെ മലിനമാക്കുന്നു.