ഇന്ന് സൂപ്പർസ്റ്റാർ ആയി വിലസുന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുകാലത്ത് തൻറെ സഹനടന്മാർ ആക്കി അഭിനയിച്ചിരുന്ന വ്യക്തിത്വം ആ ഒരു ലെവലിൽ നിൽക്കുന്ന അധികം ആരും ഇന്ന് മലയാള സിനിമയിൽ ഇല്ല എന്ന് തോന്നുന്നു
@@stardust1342 kalam orupadu mupott poyi nammal ororuthar marikkumbol aahnu sredhikunath, Harisree asokan enna actor te look nammude manasil eganarnnu ...ippozhathe roopam kanumbo entho vishamamanu Now I REALISE FILM IS THE REMINDER OF OUR OWN HISTORY AND OUR OWN AGE , ALSO OUR EXPERIENCE😢
@@simple_human123 exactly..... ഓരോ ഫിലിം കാണുമ്പോഴും ആ കാലഘട്ടവും അപ്പോഴുള്ള ഓര്മകളുമാണ് മനസ്സിൽ വരുന്നത്. നമ്മുടെ childhood ഒക്കെ ഇത്രയും വർഷം മുൻപായിരുന്നോ എന്നൊക്കെ തോന്നിപ്പോകാറുണ്ട്....
അപ്പൂപ്പൻ ആയും. അച്ഛനായും. മകനായും. ജേഷ്ഠൻ ആയും. ഭർത്താവായും. കാമുകനായും വില്ലനായും. കിട്ടുന്ന റോളുകൾ ഏതായാലും അഭിനയിച്ചു ഫലിപ്പിക്കുന്ന അതുല്യപ്രതിഭ. തിലകൻ ചേട്ടൻ ശേഷം മലയാള സിനിമ കണ്ട മഹാനടൻ വേണുച്ചേട്ടൻ. പ്രണാമം വേണു ചേട്ടാ
എല്ലാവരും തിലകൻ സാറിനെ പൊക്കുമ്പോൾ അതേ ലെവലിൽ തന്നെ എല്ലാ വേഷവും അഭിനയിക്കുന്ന ഇദ്ദേഹത്തിൻറെ പ്രതിഭയെ നമ്മൾ അധികം വാഴ്ത്തി യി ട്ടിയില്ല കാരണം ഇദ്ദേഹം ഒരു നടൻ എന്നതിനേക്കാളുപരി നമ്മുടെ ഇടയിലെ ഒരു മനുഷ്യൻ എന്ന രീതിയിലാണ് കണ്ടിരുന്നത് ഇദ്ദേഹം മൺ മറഞ്ഞപ്പോഴാണ് നമ്മുടെ എല്ലാ അംഗീകാരവും കൊടുക്കുന്നത് എന്ന് തോന്നുന്നു
നെടുമുടിയുടെ വിയോഗം അപ്രതീക്ഷിതമായ ഒരാഘാതം ആയി അനുഭവപ്പെടാത്തവർക്കു പോലും,, മലയാള സിനിമയിൽ മുരളി ഒടുവിൽ തിലകൻ ഇവരുടെ ശൂന്യത അനുഭവപ്പെട്ടിരുന്നെങ്കിലും ശേഷം നെടുമുടിയിലൂടെ ആയപ്പോൾ ശൂന്യതയുടെ വലിയ തലം വളരെ വ്യക്തമായി, അനുഭവപ്പെടുന്നു എന്നത് വാസ്തവം
പഴയ മലയാള സിനിമകൾ മിക്കതും മറ്റു ഭാഷകളിൽ നിന്നുള്ള റീമേക്കുകൾ ആയിരുന്നു. അവരൊക്കെ നമ്മുടെ നല്ല കഥകളും സിനിമയാക്കിയിട്ടുണ്ട്. അതെല്ലാം ഏറെക്കുറെ ഒരേ സ്വഭാവമുള്ള തീം ആയിരുന്നു. നായകൻ, നായിക, വില്ലൻ, ഹാസ്യനടൻ, ക്രൂരയായ അമ്മാവി; സ്റ്റുഡിയോ ആകയാൽ പശ്ചാത്തലത്തിൽ ഏതാണ്ടൊരേ കാഴ്ചകൾ തന്നെ. പണക്കാരനെ കാണിക്കാൻ വളഞ്ഞ പടിക്കെട്ടുകൾ ഉള്ള വിശാലമായ മുൻവശം. ഇത്തരത്തിൽ സാഹസവും ഹീറോയിസവും കലർത്തി ഫേബ്രിക്കേറ്റ് ചെയ്തു വിടുന്ന പടങ്ങൾ. എന്നാൽ സത്യൻ ഷീല പോലുള്ള നടീനടന്മാർ അത്തരം സിനിമകളിലും തങ്ങളുടെ അഭിനയ മികവ് പുലർത്തിയിരുന്നു എന്നത് മറ്റൊരു വസ്തുത. ഈ ഒരു പതിവ് രീതി ഐ വി ശശിയുടെ കാലം വരെ തുടർന്ന് പൊന്നു. മമ്മൂട്ടിയും മോഹൻലാലും അത്തരം സിനിമകളിലൂടെയാണ് ആരംഭം കുറിച്ചത്. ആ താരപരിവേഷം ഇന്നും അവർ പുലർത്തുന്നു. എന്നാൽ സോമൻ, സുകുമാരൻ കാലഘട്ടത്തിൽ സിനിമയിലേക്ക് അവസരം ലഭിച്ചവരാണ് ഭാരത് ഗോപിയും നെടുമുടി വേണുവും. അവരുടെ സിനിമകളും സമാന്തരമായി ഉണ്ടാകാൻ തുടങ്ങി. അവയും ചെറിയ ബജറ്റിൽ ഇറങ്ങുകയും ജനശ്രദ്ധയാകർഷിക്കാനും തുടങ്ങി. താമസിയാതെ പല സംവിധായകരും അവർക്കിണങ്ങുന്ന കഥാപാത്രങ്ങളെ ഉണ്ടാക്കാൻ ശ്രമിച്ചു. തനി മലയാളിത്തം തുളുമ്പുന്ന അവരുടെ ശൈലിക്ക് ചേരുന്നത് തനി മലയാളിത്തം തുളുമ്പുന്ന സിനിമകളാണെന്നു അവർ തിരിച്ചറിഞ്ഞു. അങ്ങനെ, ഹിന്ദി, തമിഴ്, തെലുഗ് സിനിമകളെ ആശ്രയിക്കാതെ, സ്യൂട്ടും കോട്ടുമിട്ട് വരുന്ന നായകരെ ഒഴിവാക്കിക്കൊണ്ട് ഒരു പുതിയതരം മലയാള സിനിമകൾ രൂപംകൊണ്ടു.അവയൊക്കെ ജനം ഏറ്റുവാങ്ങിത്തുടങ്ങിയപ്പോൾ (താര പരിവേഷമുള്ള നായകരിൽ അവസാന കണ്ണികളായ) മമ്മൂട്ടിയും മോഹൻലാലും അവരുടെ സ്യൂട്ടും കോട്ടും അഴിച്ചുവെച്ച് കൈലിയും ബനിയനും തോർത്ത് തലക്കെട്ടും അണിഞ്ഞു അഭിനയിക്കാൻ തുടങ്ങി. "ഉഗ്രൻ" ഡയലോഗുകൾ ഒഴിവാക്കി, സ്വാഭാവിക സംഭാഷണത്തിലേക്ക് മാറി. ചുവന്ന ബൾബുകൾ മിന്നിയിരുന്ന പശ്ചാത്തലത്തിൽ നിന്ന് സാധാരണ വീടുകളിലേക്ക് മാറി. കൊള്ളക്കാരെയും അവരുടെ, പൈപ്പ് കടിച്ചുപിടിച്ചു നിൽക്കുന്ന ബോസ്സിനെയും ഒഴിവാക്കി നമ്മുടെ തന്നെ ഇടയിലുള്ളവരെ വില്ലന്മാരാക്കി. ഇത്തരത്തിൽ തമിഴ് തെലുഗു സിനിമകളുടെ കൃത്രിമ ഭാവങ്ങളിൽ നിന്ന് മലയാളത്തനിമയുടെ സ്വാഭാവികതയിലേക്ക് മലയാള സിനിമയുടെ ദിശ മാറ്റിയതിൽ ഒരു പ്രധാന പങ്കു വഹിച്ച ആളാണ് ശ്രീ നെടുമുടി വേണു. അതിനാൽ മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ഒരു മഹാനടനായി വേണം അദ്ദേഹത്തെ എന്നും അനുസ്മരിക്കാൻ.
A brand new Srinivasan emerging out of the real Srinivasan making audience to laugh and laugh . He creates a humorous story around himself and late Nedumudi Venu by calling Venu as his "Manasa- Guru", a guru who always gives good advises. Mr.Srinivasan also gives due respect to Mr.Venu for his impeccable acting talents by calling him as "Kodumudi Venu" , a giant actor the Malayalam Film Industry has witnessed. What we found in Venu, that will never been seen with any other actor. That is for sure.
Tilakan vehemently criticized the caste discrimination that was rampant in the Malayalam film industry. However, it is noteworthy that Sreenivasan, who belonged to Tilakan's own clan, did not have any such complaints.