ഒരുപാട് നാളുകൾക്കു ശേഷമാണ് വീണ്ടും ഈ ക്ലിപ് കാണുന്നത്, ചുള്ളിക്കാട് കവിത ചൊല്ലിയ പ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണുനീർ കവിളിലൂടെ ഒഴുകി ഒരു നീറ്റലോടെ മലവെള്ളപാച്ചിലായി മാറിയതെന്തുകൊണ്ട്. സ്നേഹിച്ചു തീരാതെ യവനികൾക്കുഉളിൽ മറഞ്ഞ അമ്മയോ, അച്ചനോ, നഷ്ടപ്പെട്ട കാമുകിയോ, ഇഷ്ടപ്പെട്ട ഏട്ടനോ മനസ്സിലോടി വന്നത്. കടമ്മനിട്ടയുടെ ആ പരുക്കൻ ഭാവം ഞങ്ങളെയൊക്കെ ഉള്ളിലെ തീയായ്യിരുന്നു.
@@mail2jabyസത്യം.. വർഷങ്ങൾ ഒത്തിരി കഴിഞ്ഞെങ്കിലും ജീവിതത്തിലെ പല ഘടങ്ങളിലും ചുള്ളിക്കാടിന്റെ കവിതകളിൽ സാന്ത്വനത്തിന്റെ ഒരു ചെറിയ സ്പർശം കൂട്ടായി..... 🙏🏼