നാലര വർഷം ഒതുക്കി വച്ചു പാവം ഉമ്മൻ ചാണ്ടി സാറിനെ പരമാവധി ദ്രോഹിച്ചു ഇപ്പോൾ അനുഭവിക്കുന്നു ഒന്നും ഇല്ലാതെ തീർന്നുപോകും കാരണം സത്യസന്ധനും നല്ലവനുമായ മനുഷ്യനെ ദ്രോഹിച്ചവർ എല്ലാവരും അനുഭവിക്കും ഒന്നുമില്ലാതെയാകും ഉറപ്പാണ് അദ്ദേഹത്തെ ഇനിയും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
5 വർഷങ്ങൾ റിപ്പോർട്ട് പൂഴ്ത്തി വെച്ച് 'മ്മൂട്ടി , മുകേഷ്, സിദ്ദിഖ് പോലുള്ള കൊമ്പൻ സ്രാവുകളുടെ സ്വകാര്യത സംരക്ഷി ക്കാനാണ് പിണറായി ശ്രമിച്ചത് എന്ന് ചുരുക്കം.
ഹേമ കമ്മിറ്റി സർക്കാരിന് നൽകിയെന്നു പറയപ്പെടുന്ന കത്തിലെ ആവശ്യം " പൊതു മധ്യത്തിൽ ടി വിഷയം ചർച്ചചെയ്യപ്പെടരുത് " എന്ന്. ജനങ്ങളുടെ നികുതിപ്പണം ഫീസായി കൈപ്പറ്റിക്കൊണ്ട് ചെയ്ത ജോലിയുടെ പൂർത്തീകരണത്തിന്റെ ഭാഗമായി ജനങ്ങൾക്കുവേണ്ടി സ മർപ്പിച്ച റിപ്പോർട്ട് , ജനങ്ങളിൽ നിന്നും മറച്ചുവെക്കുവാൻ പറയുവാൻ ഇവർക്ക് അവകാശമുണ്ടോ ?
Justice Hemas responsibility to submit the report to the state govt viz CM. Thereafter the report kept as a secret by home minister pinarayi vijayan who also CM. Actually CM could be issued an order to any minister including home to publish the report to public four years back. So nobody can blame in this case. Is CM really supporting the power group which includes many terror minded people who put black money in making Malayalam cinemas and convert their white profit money through bank abroad?
അതാണ് ശരി. ഇരകളെയും വേട്ടക്കാരെയും നുണ പരിശോധന നടത്തണം. ഇതിന് സമ്മതം ഇല്ലാത്തവരെ ജനം തിരിച്ചറിയട്ടെ. പിന്നെ ഇതെല്ലാം പാവങ്ങളെ ഉദ്ധരിക്കാൻ ആണല്ലോ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം
മലയാളം ഫിലിം ഇൻഡസ്ട്രി സർക്കാരിന് ധാരാളം ധനം ഉണ്ടാക്കിക്കൊടുക്കുന്ന ഒരു വ്യവസായമാണ്. അതുകൂടെ തളർത്തിയ ഇവിടുത്തെ ഇൻഡസ്ട്രിയൽ രംഗം പിന്നെ അടുത്തകാലത്തൊന്നും രക്ഷപ്പെടില്ല. സെക്സും മദ്യപാനവും വരുമാനമുള്ള എല്ലാ രാജ്യത്തും ഉണ്ട്. ഒരു ദരിദ്ര രാജ്യമാണ് നമ്മുടെ ആഗ്രഹമെങ്കിൽ ഇത് നല്ലതാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ രാജ്യത്തെ ബാധിക്കരുത്.
Ippol ulla adhikam nedhakkalum party ku vendi cheyuthathu kure sthri peedanangalum nakkalum maathram aanu. Avarokke aanu unnatha sthanangalil vazhuka. Athukondu Mukesh nu onnum sabhavikathilla. Oru lady kum aarkum Comrade Mukesh ne thodaan party anuvathikathilla.
ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 അവസാനം കിട്ടിയതിനു ശേഷം റിപ്പോർട്ട് നെറ്റ് സ്ത്രീ പീഡന കഥകൾ കളു ടെ രഹസ്യ വിവരങ്ങൾ പ്രതികൾക്ക് ചോർത്തി കൊടുത്ത് പിണറായി വിജയൻ നും കേരളത്തിലെ സാംസ്കാരിക മന്ത്രി മാരു കോഴ വാങ്ങി പ്രതികളിൽ നിന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം പുഴ്ത്തി വെച്ച് . പിണറായി വിജയൻ പൊതു ജനത്തിന് വ്യാജ വാർത്ത പറഞ്ഞു വഞ്ചിച്ചു . പീഡന റിപ്പോർട്ട് പുഴ് ത്തി വെച്ചത് വലിയ കുറ്റം സുപ്രീം കോടതി യുടെ പല തവണ വിധികൾ നിലവിൽ ഉണ്ട്.
കോഴിഫാമിൻറെ മുന്നിൽ നിന്ന് ഒളിച്ചിരിക്കുന്ന ഗിരിരാജൻ കോഴികളെ നോക്കി ഇരിക്കുമ്പോൾ കാഫിർ പോസ്റ്റ് മറക്കണ്ട. കൂടാതെ ദുരിത പിരിവ് കൈയിട്ട് വാരുന്നതും വേണ്ടപ്പെട്ടവർക്ക് വീതിച്ചു കൊടുക്കുന്നതും നോക്കണം ..