ഒരു കോഴിക്കോട്ടുകാരനായ എനിക്ക് താങ്കൾ പറഞ്ഞ ഭൂതകാലത്തെ കുറിച് അറിഞ്ഞപ്പോൾ അഭിമാനം തോന്നുന്നു. വളരെ നല്ല അവതരണം. വസ്തുതകൾ അത് അർഹിക്കുന്ന ഗാഭിര്യംത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സംഘികൾക് ചരിത്രബോധമില്ല. കാരണം നാം ഇന്നു കാണുന്ന ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ അവർക്കു യാതൊരു പങ്കുമില്ല. കോഴിക്കോടിന്റെ മതമൈത്രിയെ തകർക്കാനുള്ള അവരുടെ ശ്രമത്തെ പരാജയപ്പെടുത്തേണ്ടതായിട്ടുണ്ട്.അഭിനന്ദനങ്ങൾ
കാരശ്ശേരി മാഷ് എന്തു പറഞ്ഞാലും ഹൃദയാ ന്തരങളിൽ നിന്ന്.അതുകൊണ്ടുതന്നെ വാക്കുകൾ ഹൃദയത്തി ലേക്ക് കടന്നിരിക്കുന്നു.സ്നേഹംമാഷേ.സ്ഥഷമേയ പ്രതികരണം പഴയപോലെ ഇടണം
Anil Nair@ 70-80 kollam മുമ്പ് കേരളത്തിൽ മാറു മറച്ചിരുന്നില്ല താഴ്ന്ന ജാദിക്കാർ പിന്നെ നമ്പൂതിരുമാർക്കു വെപ്പട്ടിമാരായി ഒരു padu സ്ത്രീകൾ ഇപ്പോൾ സ്ത്രീകൾ അങ്ങനെയാണോ ഇത് പോലെ പണ്ട് മുസ്‌ലിം സ്ത്രീകൾ വേറൊരു ഡ്രെസ്സായിരുന്നു സിനിമയിൽ കാണാം അത് വിചാരിച്ചു ആ ഡ്രസ്സ് ഇടണമെന്ന്നില്ല ഓരോ കാലഘട്ടത്തിൽ ഡ്രസ്സ് മാറും ദിനം പ്രതി ഡ്രസ്സ് മാറും അതിനെ വർഗിയ വരിച്ചു എഴുതണ്ട. പിന്നെ അറേബ്യ pendum എപ്പോഴും ഒന്നാണ് 1400 versham തുടങ്ങിയതാണ് ആ same ആണ് സൗദി അറബിയായിലും
ജാതിയും, മത പ്രശ്നങ്ങളൊന്നുമില്ലയെന്ന് പറയാൻ വേണ്ടി സവർണ, വരേണ്യത കുളിരിൽ മുങ്ങുന്നത് മഹാ കഷ്ടമാണെന്നാണ് എനിക്കു പറയാനുള്ളത്. പിന്നെ ആളോട് പേരാമ്പ്ര സ്കൂൾ അറിയാമോയെന്ന് കൂടി ചോദിച്ചു നോക്കു.
എന്നിട്ട് സവർണ്ണൻ അല്ലാത്ത പിണറായി അധികാരത്തിൽ വന്നതിന് ശേഷം ഉള്ള കുളിര് എല്ലാവരും അനുഭവിച്ചു അറിയുന്നുണ്ടല്ലോ.താങ്കൾക്ക് MDMA ആണോ ഇഷ്ടം അതോ pethadin ആണോ?.
ഇത്രെയും പച്ചയായ മനുഷ്യൻ വേറെയുണ്ടാവില്ല ഒരു മഹാ മാനവികൻ ചരിത്ര അവഗാഹകൻ പണ്ഡിതൻ മനുഷ്യ സ്‌നേഹി അങ്ങനെ എന്തൊക്കെ വിശേഷണങ്ങൾ ഉണ്ടോ അതിനൊക്കെ ഇദ്ദേഹം അർഹനാണ്. ഒരു നാളിൽ ഇദ്ദേഹത്തെ ഞാൻ തെറ്റിദ്ധരിച്ചിരുന്നു. എനിക്ക് സ്വർഗ്ഗം വേണ്ട എന്ന് ദൈവത്തോട് പറഞ്ഞ, അതിലുടെ യഥാർത്ഥ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തിയ ഇദ്ദേഹത്തെപോലുള്ളവരെയാണ് ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ഈ മതകീയ പൊട്ടന്മാർക്ക് അറിയില്ലല്ലോ!
1970തുകളിൽ സൗദി അറേബ്യയിൽ എണ്ണപ്പണം കുമിഞ്ഞു കൂടിയ അവസ്ഥയിൽ സൗദി അറേബ്യ കോടികൾ മുടക്കി വഹാബി ഇസ്ലാം പ്രചരിപ്പിച്ചു. അതിന്റെ പ്രതിഫലനം ആണ് കേരളത്തിലെ തീവ്ര ഇസ്ലാം. 1990റുകൾ വരെ കേരളത്തിൽ ബുർഖ/ ഹിജാബ് വളരെ വിരളമായേ കാണാറുള്ളു. എന്നാൽ ഇന്ന് ഇസ്ലാമിക വസ്ത്രധാരണം സർവ്വ സാധാരണം ആയിരിക്കുന്നു.
ഒന്നുകിൽ വയസായപ്പോ കിളിപോയി, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് തലയുടെ പിരി ഇളകി. എന്ത് പറയാൻ... Deepak Pacha എഴുതുന്നു: "ഓരോ പരീക്ഷയുടെ ഫലം വരുമ്പോഴും അതിൽ നമ്മുടെ പേരില്ല എന്ന് നോക്കി ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്" - കാരശ്ശേരി ഞാൻ ഇന്നേവരെ കേരളത്തിൽ ഒരു പി. എസ്. സി പരീക്ഷ എഴുതിയിട്ടില്ല. അങ്ങനെ എഴുതാത്ത ഞാൻ പി. എസ്. സി പരീക്ഷ റാങ്ക് ലിസ്റ്റ് വരുമ്പോൾ എന്റെ പേര് അതിൽ ഉണ്ടോ എന്ന് നോക്കേണ്ട കാര്യമുണ്ടോ?. എങ്ങനെയെങ്കിലും എന്റെ പേര് അതിലുണ്ടെങ്കിൽ അത് എന്തെങ്കിലും എന്റെ കുഴപ്പമാണോ? എഴുതാത്ത പരീക്ഷയുടെ ഫലം വരുമ്പോൾ അതിൽ തന്റെ പേരില്ല എന്ന് നോക്കി ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം നമുക്ക് എല്ലാം ഉണ്ട് എന്നാണ് കാരശ്ശേരി മാഷ് പറയുന്നത്. പറയുമ്പോൾ പ്രയാസമുണ്ട്, ഇങ്ങേരോക്കെ പഠിപ്പിച്ച പിള്ളേരും ഈ ബുദ്ധിയുള്ളവർ ആണോ. കാരശ്ശേരി മാഷിന് പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളിൽ അറിവില്ല എന്നാണ് ഇത്രയും നാൾ കരുതിയത്. അതിൽ മാത്രമല്ല അയാൾക്ക് വളരെ ബേസിക് ആയ യുക്തിബോധം പോലുമില്ല എന്നാണ് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നത്. ഒന്നുകിൽ വയസായപ്പോ കിളിപോയി, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് തലയുടെ പിരി ഇളകി. എന്ത് പറയാൻ...
ഹിന്ദു ആയ സാമൂതിരിപ്പാട് മതനിരപേക്ഷത കാത്തു സൂക്ഷിച്ചു എന്നതിൽ പ്രത്യേകത ഇല്ല. .... പക്ഷേ 629ൽ കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ പള്ളി പണിതത് മുതൽ കേരളത്തിൽ സമാധാനത്തോടെ ജീവിച്ച മുസ്ലിംസ്, 1766 മുതൽ 1790 വരെ ഹൈദർ അലി & ടിപ്പു മലബാർ ആക്രമിച്ചപ്പോൾ, മുസ്ലിംസ് അക്രമികളുടെ കൂടെക്കൂടി ഹിന്ദുക്കളെ കൊല്ലാൻ സഹായിച്ചു. കണ്ണൂരിലെ "അറക്കൽ രാജവംശം" പെൺകുട്ടിയെ ടിപ്പുവിന്റെ മകന് വിവാഹം ചെയ്തു കൊടുത്തു. പോർച്ചുഗീസുകാരും ആയ യുദ്ധം??? അറബി മുസ്ലിം കച്ചവടക്കാരെ സഹായിക്കാൻ കേരള മുസ്ലിംസ് നടത്തിയതാണ്. സാമൂതിരിപ്പാടിന് സുഗന്ധ ദ്രവ്യങ്ങൾ അറബിക്ക് വിറ്റാലും പോർച്ചുഗീസുകാർക്ക് വിറ്റാലും ഒരു വ്യത്യാസവും ഇല്ല. എന്നിട്ടും 1532ൽ പോർച്ചുഗീസുകാർ അറബികളെ പൂർണ്ണമായും തോൽപ്പിക്കുന്നത് വരെ പോർച്ചുഗലും ആയി യുദ്ധം ചെയ്ത കേരളത്തിലെ മാപ്പിള മുസ്ലീംസിനെ സപ്പോർട്ടോടു ചെയ്തു. .... പക്ഷേ 1766ന് ശേഷം ഹൈദർ അലി സാമൂതിരി കുടുംബത്തെ ആക്രമിച്ചപ്പോൾ കേരളത്തിലെ മുസ്ലിംസ് ഹൈദർ അലിയുടെ കൂടെ കൂടി.
എന്തുവാടെ ഈ പറയുന്നത്.? അറബികൾ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി തിരിച്ചുപോയി അവരുടെ നാട്ടിൽ കച്ചവടം നടത്താറാണ്. എന്നാൽ പോർച്ചുഗീസുകാർ പടക്കോപ്പുകളും മറ്റ് ആയുധങ്ങളുമായി വന്നത് ഭാരതത്തിലെ സാമൂതിരിയുടെ നാട് പിടിച്ചടക്കാൻ ആണ്. അതുകൊണ്ടാണ് കുഞ്ഞാലിമരക്കാർ സാമൂതിരിയുടെനിർദ്ദേശപ്രകാരം തടഞ്ഞതും യുദ്ധമുണ്ടായതും. അല്ലാതെ കുരുമുളക് വാങ്ങാൻ വരുന്നവർ പടക്കോപ്പുകളും ആയി വരുന്നത് എന്തിന്? വാട്സാപ്പിലേയും അണ്ടിമുക്ക് ശാഖയിലേയും കള്ളക്കഥകൾ ഇവിടെ വിലപ്പോകില്ല.
@@smartcreat1 എന്താണ് ചരിത്രത്തിൽ തെറ്റ് എന്ന് പറയൂ. ... അറബികൾ സ്ഥിരമായി ഇന്ത്യയിൽ നിന്നും സുഗന്ധ ദ്രവ്യങ്ങൾ ചുവപ്പ് കടൽ (Red Sea) തുറമുഖങ്ങളിൽ ഇറക്കി, കരമാർഗം യൂറോപ്പിൽ എത്തിച്ച് കച്ചവടം ചെയ്തിരുന്നു. 1498ൽ പോർച്ചുഗീസ് കപ്പൽ കോഴിക്കോട് എത്തിയതോടെ, യൂറോപ്യൻ രാജ്യങ്ങൾക്ക് സുഗന്ധ ദ്രവ്യ കച്ചവടത്തിന് അറബി ഇടനിലക്കാർ ആവശ്യം ഇല്ലാതായി. ... അറബകളും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ അറേബ്യൻ കടലിൽ നീണ്ട യുദ്ധം നടന്നു. 1532ൽ അറബികളെ യൂറോപ്യൻ രാജ്യങ്ങൾ തോൽപ്പിക്കുന്നത് വരെ സാമൂതിരി കേരള മുസ്ലിംസിന്റെ കൂടെ നിന്നു. അറബികൾ തോറ്റതോടെ സാമൂതിരി യൂറോപ്യൻ രാജ്യങ്ങളും ആയി കച്ചവടം തുടങ്ങി. ഈ കച്ചവടം സ്വാതന്ത്ര്യം നഷ്ടപ്പെടാതെ 250 കൊല്ലത്തോളം- 1766- 1790 ഹൈദർ അലിയും ടിപ്പുവും മലബാർ ആക്രമിക്കുന്നത് വരെ തുടർന്നു. ഓർക്കുക, 1757ൽ പ്ലാസി യുദ്ധം തോറ്റ് ബംഗാൾ മുസ്ലിം ഭരണക്കാർ ബംഗാൾ ഭരണം ബ്രിട്ടീഷുകാരെ ഏല്പിച്ചു കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റു ചരിത്രം അല്ല യഥാർത്ഥ ചരിത്രം.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ, കായൽ, മനോഹരമായ ബീച്ചുകൾ, വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്. അറബികളുൾപ്പെടെ വിവിധ നാഗരികതകളുമായുള്ള വ്യാപാര സാംസ്കാരിക വിനിമയത്തിന്റെ സമ്പന്നമായ ചരിത്രമാണ് കേരളത്തിനുള്ളത്. കേരളവും അറബികളും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്, ഈ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ, സംസ്കാരം, സമൂഹം എന്നിവയെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളവുമായി കടൽ വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യകാല വ്യാപാരികളിൽ അറബികളും ഉൾപ്പെടുന്നു, പ്രാഥമികമായി സുഗന്ധവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് കുരുമുളക്, അറബ് ലോകത്ത് അത്യധികം മൂല്യമുള്ളത്. "ഇന്ത്യയുടെ സുഗന്ധവ്യഞ്ജന ഉദ്യാനം" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന കേരളത്തിൽ, അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധമായ വിതരണമുണ്ട്. അറബ് വ്യാപാരികൾ, പ്രത്യേകിച്ച് അറേബ്യൻ പെനിൻസുലയിൽ നിന്ന്, ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കേരളത്തിന്റെ മലബാർ തീരത്ത് ഇടയ്ക്കിടെ വരാൻ തുടങ്ങി. "മൺസൂൺ മാരിടൈം ട്രേഡ് നെറ്റ്‌വർക്ക്" എന്നറിയപ്പെടുന്ന മൺസൂൺ കാറ്റിനെ നാവിഗേറ്റ് ചെയ്തുകൊണ്ട് അവർ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചു. ഈ അറബ് വ്യാപാരികൾ കോഴിക്കോട് (കോഴിക്കോട്) പോലുള്ള തീരപ്രദേശത്ത് വ്യാപാര വാസസ്ഥലങ്ങൾ സ്ഥാപിച്ചു, അത് ഒരു പ്രമുഖ വ്യാപാര കേന്ദ്രമായി മാറി. അറബ് വ്യാപാരികൾ അവരുടെ പ്രദേശത്ത് നിന്ന് തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, കുതിരകൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവന്നു. പകരമായി, അവർ സുഗന്ധവ്യഞ്ജനങ്ങൾ, കയറുൽപ്പന്നങ്ങൾ, തടി, മറ്റ് പ്രാദേശിക ചരക്കുകൾ എന്നിവ സ്വന്തമാക്കി. ഈ അഭിവൃദ്ധി പ്രാപിച്ച വ്യാപാരബന്ധം സാംസ്കാരികവും ഭാഷാപരവുമായ വിനിമയത്തിലേക്ക് നയിച്ചു, കേരളത്തിൽ സംസാരിക്കുന്ന മലയാളം, നിരവധി അറബി പദങ്ങൾ ഉൾക്കൊള്ളുന്നു. കേരളത്തിന്റെ സംസ്കാരത്തിൽ അറബ് സ്വാധീനം പ്രദേശത്തിന്റെ പാചകരീതി, വാസ്തുവിദ്യ, വസ്ത്രം, മതപരമായ ആചാരങ്ങൾ എന്നിങ്ങനെ വിവിധ വശങ്ങളിൽ കാണാൻ കഴിയും. അറബ് വ്യാപാരികൾ അവരുടെ പാചക പാരമ്പര്യങ്ങൾ കൊണ്ടുവന്നു, അത് പ്രാദേശിക പാചകരീതിയെ സ്വാധീനിച്ചു, ഇന്നും പ്രചാരത്തിലുള്ള രുചികളും സാങ്കേതികതകളും ചേർത്തു. കേരളത്തിലെ മസ്ജിദുകളും പരമ്പരാഗത വീടുകളും അറബ് സൗന്ദര്യശാസ്ത്രം സ്വാധീനിച്ച വാസ്തുവിദ്യാ ശൈലികൾ പ്രദർശിപ്പിക്കുന്നു. കൂടാതെ, അറബ് വ്യാപാരികളും പ്രാദേശിക ജനങ്ങളും തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ഈ പ്രദേശത്ത് ഇസ്‌ലാമിന്റെ വ്യാപനം കണ്ടെത്താനാകും. യൂറോപ്യൻ ശക്തികൾ ഈ മേഖലയിൽ എത്തിയതിനു ശേഷവും കേരളത്തിൽ അറബികളുടെ വ്യാപാര താൽപര്യം നൂറ്റാണ്ടുകളായി തുടർന്നു. എന്നിരുന്നാലും, 15, 16 നൂറ്റാണ്ടുകളിൽ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളുടെ വരവോടെ, കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബ് ആധിപത്യം കുറഞ്ഞു. യൂറോപ്യന്മാർ സ്വന്തം വ്യാപാര ശൃംഖലകൾ സ്ഥാപിച്ചു, എന്നാൽ അറബികളുമായുള്ള ചരിത്രപരമായ ബന്ധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സംസ്കാരത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. ചുരുക്കത്തിൽ, കേരളത്തിന് അറബികളുമായി ദീർഘകാല വ്യാപാര ബന്ധമുണ്ട്, പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റ് വസ്തുക്കളുടെയും കൈമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്നും കാണാവുന്ന അറബ് സ്വാധീനത്തിന്റെ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ ഈ വ്യാപാര ഇടപെടൽ ഒരു പ്രധാന പങ്ക് വഹിച്ചു.