"ഉറച്ചുനില്ക്കേണ്ടിടത്ത് ഉറച്ചുനിന്ന കവിയാണ് വൈലോപ്പിള്ളി" വൈലോപ്പിള്ളി സ്മാരക സമിതി സംഘടിപ്പിച്ച മഹാകവിയുടെ മുപ്പത്തിയെട്ടാം ചരമവാർഷികച്ചടങ്ങിൽ ഡോ. സുനിൽ പി. ഇളയിടം വൈലോപ്പിള്ളി മാഷെ ഓർത്തെടുക്കുന്നു...
ഏതായാലും വളിച്ച ചിരിക്ക് കുറവുണ്ട്. ഗാന്ധി യോട് ഒരു കുട്ടി ചോദിച്ചത് എന്ന് സുനിൽ കൂടെകൂടെ പറയുന്നതിനും കുറവുണ്ട്. വർഗീയത പറയുന്നതിനും കുറവുണ്ട്. വളഞ്ഞ വഴിയിൽ ജോലി കിട്ടിയ സുനിലിന് ആദർശം പറച്ചിലിന് കുറവില്ല. KSTA കാരുണ്ടല്ലോ കേൾക്കാൻ.!!! ഒരു കാര്യം സത്യമാണ് കുരങ്ങൻ പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത്. സംശയമില്ല.
അമാനുഷിക ധീഷണ വാക്കിന്റെ കുത്തെഴുക്ക്, ശമ്പ്ദ സൗകുമാര്യം, വിളക്കിച്ചേർക്കലിന്റെ തെളിമ , എല്ലാം ആണെങ്കിലും കുറ്റിയടിച്ച ചങ്ങലയിൽ കറങ്ങി ഓടുമ്പോൾ പലപ്പോഴും ചുരുങ്ങിപ്പോകുന്നു എന്നതറിയാത്തതാണ്ഒരു വൈരുദ്ധ്യം